പ്രപഞ്ചശില്പിയെ സ്തുതിക്കട്ടെ – സൂസൻ പാലാത്ര
പണ്ടേപോലെ, ഏറെ തണുപ്പുള്ള പ്രഭാതമിന്നെത്തി… ഇത്തണുവുള്ള പ്രഭാത മെനിക്കേകിയ പ്രിയനെ നമിക്കുന്നു ഞാൻ. ജനാലകൾ മെല്ലെ തുറന്നിട്ടീ കോടമഞ്ഞിനെ പുൽകി ഞാനഹോ! എത്രസുഖമെൻ ശരീര മനസ്സുകൾക്കു നീയേകി!…
പണ്ടേപോലെ, ഏറെ തണുപ്പുള്ള പ്രഭാതമിന്നെത്തി… ഇത്തണുവുള്ള പ്രഭാത മെനിക്കേകിയ പ്രിയനെ നമിക്കുന്നു ഞാൻ. ജനാലകൾ മെല്ലെ തുറന്നിട്ടീ കോടമഞ്ഞിനെ പുൽകി ഞാനഹോ! എത്രസുഖമെൻ ശരീര മനസ്സുകൾക്കു നീയേകി!…
കൗമാരത്തിലേക്കു തിരിഞ്ഞു ഞാനെൻ അച്ഛനെ ഓർത്തൊന്നു ഉള്ളു പൊള്ളി, കടൽ സേനയിൽ നിന്നു വർഷത്തിൽ എത്തുന്ന പൊൻ നില വിളക്കായിരുന്നച്ഛൻ കാര്യം നടക്കാനായി ഞാൻ കരയുന്നൊരു മിഠായി…
വാനത്തിൽ ഒളിക്കുന്നതിനേക്കാൾ ഏറെ നേരം എന്റെ മിഴികളിൽ ഒളിക്കാനാവുമെന്ന് കരിമുകിൽ എന്നോടു ചൊല്ലി. എന്റെ നെഞ്ചിനുള്ളിലെ പിടച്ചിലിന് എന്തൊരു മുഴക്കമെന്ന് ഇടിനാദം . ആർത്തിരമ്പി പെയ്തിറങ്ങുന്ന മിഴി…
(സമരമുഖത്ത് നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച കർഷകർക്ക്, പ്രസ്ഥാനങ്ങൾക്ക്, ഐക്യദാർഢ്യം… സമർപ്പണം) ✍️ ഓരോ അരിമണിയും ഓരോ മുഷ്ടിയാണെന്ന് കരുതുക… ഓരോ വയലും മുഷ്ടികളുടെ, കുനിയാത്ത ശിരസ്സുകളുടെ, സമ്മേളന വേദി!…
എത്ര സുന്ദരമീ മറവി !!! തോന്നാറുണ്ട്; ചിലപ്പോഴൊക്കെ മറവി എത്ര സുന്ദരമെന്ന്!! നെഞ്ചിൽ തുളഞ്ഞിറങ്ങിയ കൂരമ്പുകളുടെ നൊമ്പരം . കിനിയുന്ന ചോരത്തുള്ളികൾ … പ്രിയദർശനത്തിനായി പിടയും മിഴികൾ…
എനിക്കെന്നീശനെ തന്നനല്ലയച്ഛൻ അച്ഛനെന്നപേരി ന്നർഹനായവൻ അച്ഛന്ദസ്സായെന്നും ചരിച്ചവൻ നന്മതൻപാഠങ്ങളോതി ത്തന്നതാതൻ അല്ലൽവന്നേറെ ഞെരുങ്ങിയപ്പോഴും സത്യമൊന്നുമേ കൈവിടാത്ത ശ്രേഷ്ഠതാതൻ മക്കളെ നിറച്ചൂട്ടാൻ വ്യഗ്രത പൂണ്ടോടി കഷ്ടങ്ങളേറിയിട്ടനവധി വേദനതിന്നുവല്ലോ ഉറക്കുപാട്ടുകൾ…
ഓർമ്മതൻ പാതയിൽ ഓടിക്കളിയ്ക്കുന്ന കാലത്തിന് കൈകളിൽ ചാഞ്ഞുറങ്ങാം നോവുന്നചിന്തയിൽ നീറുന്ന വേദന നോവും ഹൃദയമായ് ചേർന്നുറങ്ങാം വീഴാതെ പായയിൽ ചേർന്നു മയങ്ങുന്ന അച്ഛന്റെ പാദത്തിൽ വീണലിയാം പൂവായിനിന്നിൽഅണിയും…
“ശാന്തം ….പാപം ” ഉപനിഷത്തിന്റെ പരമമായ ഉപദേശമാണത് . അത് ചെല്ലാനുള്ളതല്ല ,നടപ്പാക്കാനുള്ളതാണ് . എന്തിവിടെ പാപമായുണ്ടോ , അതിവിടെ ശാന്തമാകട്ടെ ,മംഗളമാകട്ടെ … ഇവിടെ പട്ടാപ്പകൽ…
പോകണം തിരികെയിനിയെങ്കിലും, എൻ്റെ പൂർവികർ നടകൊണ്ട വഴി തേടണം. വെയിൽ പരക്കും മുൻപുണർന്നീടണം, നാലഞ്ചു മൈൽ ദൂരം നടന്നിടേണം.. തിരുമുറ്റം നിറയെ പൂച്ചെടികൾ വളർത്തണം, വാടാതെ നീർ…
അമ്മേദേയിതുപ്രളയമഴ പെയ്യുന്നമ്പോകഠിനമായി പ്രളയമഴ ഇതാപ്രളയമഴ! ഇവിടെയിരുളുമൂടിയ പെരുമഴ പെയ്യിട്ടങ്ങനെ പെയ്യട്ടെയെന്നോ ഈശ്വരേച്ഛപോലെയെല്ലാം വന്നു ഭവിച്ചീടുകിലെത്ര മോദം. പ്രളയം വിഴുങ്ങിയ വർഷങ്ങളെത്ര കടന്നുപോയി കോവിഡും ലോകത്തെ ഗ്രസിച്ചിട്ടേറെ കരഞ്ഞിടുന്നു…