LIMA WORLD LIBRARY

കഥ

ഷിരോഡ മുംബൈക്കും ഗോവയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഒരു മനോഹര ഗ്രാമം. കാടും മലനിരകളും കടലും ചേര്‍ന്ന ഈ ഗ്രാമം കരകൗശല

കൂറ്റന്‍ കപ്പലുകള്‍ പുറംകടലില്‍ നങ്കുരമിട്ട് ചരക്ക് ഇറക്കാനുള്ള ഊഴം കാത്തുകിടക്കുന്നു. വലിയ ബാര്‍ജുകളില്‍ പോയി കപ്പലില്‍ നിന്നും അരിയും ഗോതമ്പുമെല്ലാം

ബസ്സിറങ്ങി കവലയിലെ ആള്‍ക്കൂട്ടത്തിനരികിലൂടെ തന്റെ ശരീരത്തെ മാക്‌സിമം ഒതുക്കിപ്പിടിച്ച് രാധ നടന്നു… പക്ഷേ..കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയുടെ കൗശലം പോലെയായിരുന്നു

പണ്ട് കാലത്ത് പട്ടാളത്തിലൊക്കെ ഒരു ജോലി കിട്ടുകയെന്നു വെച്ചാല്‍ വളരെ പ്രയാസമാണ്. അന്നൊക്കെ പൊതുവേ ഗവണ്‍മെന്റ് ജോലിക്കാരും കുറവാ, പൊതുവേ

ഇനിയും ഇതുപോലെ വസന്തങ്ങള്‍ പൂവണിയുമെന്ന് ഉറപ്പില്ല. ഒരു പതിറ്റാണ്ട് കാലം ചിത്രശലഭം കണക്കേ പാറിനടന്ന തിരുമുറ്റം. പട്ടുപാവാടയില്‍ ഉടുത്തൊരുങ്ങി ഉള്ളില്‍

രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോള്‍ വീട്ടുകാരിയുടെ ഒരു പതിവ് വിളിയുണ്ട്. അത് കണ്ടില്ലെങ്കില്‍ ഞാനങ്ങോട്ട് വിളിക്കും. ‘ എട്യേ.. കൂട്ടാന്‍

തികഞ്ഞ പ്രതീക്ഷയോടെയാണ് അയാള്‍ യാത്ര പുറപ്പെട്ടത്..കാരണം അത്ര മാത്രം സഹോദരിയെ സ്‌നേഹിച്ചിട്ടുണ്ട്.,സഹായിച്ചിട്ടുണ്ട്.അതു കൊണ്ടു തന്നെ തന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക

പണ്ട്, ചങ്ങാതിക്കാട് എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടില്‍ മൃഗങ്ങളും പക്ഷികളും വളരെ സന്തോഷത്തോടെ ജീവിച്ചു. അവിടെ വീരു എന്നൊരു

ഇന്ന് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു മെസേജ് . ഇത് വാളകം Rvhs ല്‍ പഠിച്ച ജോസ് ആണോ. ആണെങ്കില്‍

‘ആമിനാ, ജ്ജ് അറിഞ്ഞാ ബീവാത്തുന്റെ കെട്ടിയോന് ജൊരം വന്ന് കെടപ്പാ’. ഞമ്മള് ഓളോട് പറഞ്ഞ് .’ ‘ അള്ളാ ഓനാ

കലണ്ടറിലെ കള്ളി അന്ന് ചുവപ്പായിരുന്നു. പതിവിലും നേരത്തേ ഉണര്‍ന്നു. പല്ലുതേച്ച് മുഖം കഴുകി ഉമ്മറത്ത് വന്നു. അവധി ദിനങ്ങളില്‍ കുറച്ചധികം

വലിയ ശരീരമൊന്നുമില്ല അവന്. പക്ഷേ, ഒരു പ്രത്യേക നിറമാണ്. അതു കൊണ്ട് തന്നെ സഹജീവികളില്‍ നിന്ന് അവന്‍ വ്യത്യസ്തനാകുന്നു. എന്നാല്‍

എവിടെയാണ് എനിക്കെന്റെ ഹൃദയം നഷ്ടമായത്? അയാള്‍ ഓര്‍ത്തു നോക്കി. ‘ മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിലോ?.. ഹേയ് അല്ല..

കര്‍ക്കടകം നാട്ടിലെങ്ങും തകര്‍ത്തു പെയ്യുന്നു. കനത്ത മഴ മൂലം ജില്ലാ കളക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി ദിവസം ആഘോഷിക്കുവാനുള്ള

നാട്ടില്‍ നില്‍ക്കാന്‍ ഒരു നിവൃത്തിയുമില്ലെന്ന് വന്നപ്പോഴാണ് ഒരു ദുര്‍ബല നിമിഷത്തില്‍ ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചത്.എങ്ങനെയെങ്കിലും അവിടെ എത്തിപ്പെട്ടാല്‍ മതി പിന്നെ