LIMA WORLD LIBRARY

വെള്ളി നാണയം – (മിനി സുരേഷ്)

മഴക്കാലം . മൺവാസനയുടെ സംഗീതം -തനുവിൽ തണുപ്പ് നിറയ്ക്കുന്ന മധുരസ്മരണകളുടെ കാലം. മഴവില്ലിൻ്റെ സ്വപ്നങ്ങൾ പൂത്തിറങ്ങുന്ന പച്ചപ്പിൽ ഹരിത ചാരുതയണിയുന്ന പ്രകൃതി ഭംഗി. പുലരിയിൽ ചെയ്യുന്ന മഴ ..കുളിർ മഴ ബാല്യകാല സ്മരണകളെയും ,പ്രണയ നിനവുകളെയും നനയിച്ചു കൊണ്ടുള്ള പ്രവാഹമാണ്. ഇങ്ങനെ മഴയുടെ താളം കേട്ടു കൊണ്ട് രാവിലെ വീട്ടു വരാന്തയിൽ രസിച്ചിരിക്കുകയാണെന്നാണോ നിങ്ങൾ കരുതിയിരുക്കുന്നത്. മഴയുടെ ബാക്കി പത്രങ്ങൾ മുറ്റത്തെമ്പാടും കൂടി കിടപ്പുണ്ട്. അവരെയെല്ലാം ഒന്നു ചേർത്ത് കൂട്ടിവച്ച് ഐശ്വര്യ ദേവതയെ വരവേൽക്കുവാനുള്ള തത്രപ്പാടിലാണ്. അതിനു […]

പെരുങ്കളിയാട്ടം – (ജഗദീശ് തുളസീവനം)

തെയ്യം, പെരുംകളിയാട്ടം. കന്നിക്കലവറകളിൽ മിന്നും പൊന്നിൻ കെടാവിളക്കുകൾ തെളിയുമ്പോൾ , കാവുകളിൽ പലവിധ ആചാരാനുഷ്ഠാന മേളക്കാഴുപ്പിൻ്റെ താളവട്ടം , നാടും ജനങ്ങളും സ്നേഹ കുളിർമ്മയിൽ,സമതയിൽ ഒന്നായി ഒരുമയുടെ പെരുമയിൽ പെരുംകളിയാട്ടമാടുന്നു വർണ്ണ ത്തികവിൽ,കാവുകളിൽ. ചടങ്ങുകൾ പലവിധം പന്തലൊരുക്കം കലവറ, നിലംപണി, പന്തൽ നാൾമരം മുറിയ്ക്കൽ നാട്ടെഴുന്നള്ളത്തങ്ങനെയോരോ ഗതിയിൽ പെരുംകളിയാട്ട പെരുമയിൽ തളിർത്തു പൂത്തുയലാടും മാനവികത. മാനവജീവിത മൂഴിയിൽ നന്നായി ഒന്നായിത്തീരാൻ പെരുങ്കളിയാട്ട തെയ്യങ്ങൾ, സമത്വസുന്ദര സംസ്കാരത്തിൻ സ്മരണിക തീർക്കും കളിയാട്ടം

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-15)

ഇംഗ്ലണ്ട്. ആകാശ നിലാവിൽ നിന്ന മണ്ണിന്റെ മനസ്സിലേക്ക് ഒരു തീർത്ഥയാത്രപോലെ മഞ്ഞുപൂക്കൾ വിടരുന്നു. അത് വിടർന്ന് വിടർന്ന് പ്രപഞ്ചമാകെ വെള്ളപ്പുടവ വിരിച്ചു. ആകാശത്ത് നിന്ന് വാർന്നുവീഴുന്ന പൂക്കളെ പ്രപഞ്ചം പ്രണയിച്ചു. മണ്ണിൽ പുടവയൊരുക്കി അവർ ഒന്നായി. ചന്ദ്രൻ തന്റെ മട്ടുപ്പാവിലിരുന്ന് വികാരം തുളുമ്പുന്ന കണ്ണുകളോടെ ആ കാഴ്ചകണ്ടു. ഉള്ളിൽ നൊമ്പരങ്ങൾ. മഞ്ഞുപൂക്കൾ മണ്ണിലിറങ്ങി കുടിലുകൾ തീർക്കയാണ്. ഭൂമിയുടെ എല്ലാ കോണുകളിലും മരങ്ങളിലും താഴ്വാരങ്ങളിലും കൊട്ടാരങ്ങളിലും മഞ്ഞ് പൂക്കൾ മണിമാളികകൾ തീർക്കുന്നു. കുളിരും കുളിർമയുള്ള കാറ്റ് പ്രപഞ്ചത്തെ തഴുകിക്കൊണ്ടിരുന്നു. […]