LIMA WORLD LIBRARY

വിദേശം

ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസാംസ്‌കാരിക വേദിയുടെ പത്തൊമ്പതാം സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും മാര്‍ച്ച് 29ന്

മണലിൽ, തെങ്ങുകൾ വിരിച്ചു തന്നൊരു തണലിൽ, വേപഥു കലരും ചിത്തമോ – ടിരുന്നു;ആഴിതന്നി- രുമ്പഴിക്കൂട്ടു തുറന്നു കിട്ടുവാ- നലറി, കണ്ണുക

ഭൂമി കരിഞ്ഞുണങ്ങുമ്പോൾ, മാതൃഹൃദയം തേങ്ങിക്കരയുന്നു, ഇറ്റിറ്റുവീഴുന്നു മഴക്കിടാങ്ങൾ, മണ്ണിലെ മക്കൾക്കായി പെയ്തിറങ്ങുന്നു. ഇറ്റിറ്റുവീഴും മഴക്കിടാങ്ങളെ നിങ്ങൾക്കുമൊരച്ഛനുണ്ടോ? കാലങ്ങൾ നോക്കാപ്പെരുമഴ പെയ്താൽ,

[എല്ലാവരും പത്താം മാസത്തിലല്ല ജനിക്കുക. പക്ഷേ, ഞാൻ പിറന്നത് പത്താം മാസത്തിലാണ്. വർഷത്തിൻ്റെ പത്താം മാസത്തിൽ. അതായത് ഒക്ടോബറിൽ. ഗാന്ധി

സെമിത്തേരിയിലെ ശിലാലിഖിതങ്ങൾ ############### നനഞ്ഞ മണ്ണും പോകുമ്പോഴൊക്കെ നനയുന്ന മിഴികളും – നിതാന്ത നിദ്രയ്ക്കൊരിടം പൂക്കളുടെ പുഞ്ചിരി ശോകം വിഴുങ്ങുമിടം

ഇടിച്ചു കുത്തി പെയ്യുമ്പോഴും മഴ മനോഹരം ഒലിച്ചു പോകുന്ന മണ്ണ് പുതിയ ഭൂമി തീർക്കുമ്പോഴും മഴ മനോഹരം കുന്നുകൾ ഇടിയുന്നു

പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയെയും പ്രണയിക്കാതിരിക്കുന്നതെങ്ങനെ തുറന്നിട്ട ജാലക വാതിലിൽ ഞാൻ ഓരോ വർഷവും നിന്റെ വരവിനായി കാത്തിരിക്കും കർക്കിടകം കൂട്ട്

പപ്പടം വട്ടത്തിലായതുകൊണ്ടൊരു അപ്പനും വട്ടത്തിലായിട്ടില്ല. പണ്ടത്തെ രൂപവും ശൈലിയുo മാറ്റിയോർ മണ്ടത്തരമോർത്തു ദു:ഖിതരായ്! ചട്ടങ്ങൾ മാറ്റിടാ, മെങ്കിലുമൊക്കെയും ചിട്ടതെറ്റിച്ചാൽ ചിരട്ടയേന്താം.

മുല്ല മൊട്ടിന്റെ രാവുകളിൽ കിന്നാരം പറയുന്ന നിലാവേ നിനക്കെൻ കിനാവിന്റെ ആഴം അറിയുമോ ? നീ തെളിക്കുന്ന പ്രഭ പോരാ

കാലമിന്നുവഷളാകുവാൻ ചേലിലോർക്കുകിൽ നാം തന്നെയല്ലയോ! നാം ചെയ്യേണ്ടതെല്ലാം നാംതന്നെ ചെയ്യണം. വേണ്ട നേരത്ത് വേണ്ടത് ചെയ്യാതെ, അന്യർ ചെയ്യട്ടെ, കായ്ഫലം

കണിമലരായി എന്‍ ചാരത്തുവിരിയുന്നെന്‍, കരളിനു കുളിരേകും കാരുണ്യതാരമേ! കാണാതെ കാണും ഞാന്‍, കണ്ണിനു കണ്ണായ കരുണാമയന്‍റെ കരവിരുതെന്‍ മുന്നില്‍, അകലെ

കിട്ടി സ്വാതന്ത്ര്യമെന്നതു കൊണ്ടു് തട്ടിയാദ്യം പിതാവിനെ പണ്ട്! ശക്തമായ നിലപാട് കൈക്കൊണ്ട ശക്തിയെ വീഴ്ത്തി തോക്കിൻ്റെ ഉണ്ട!! ചേറണി സ്വന്തം

ഭൂമിഞാൻ എല്ലാം സഹിച്ചൊരമ്മ ഞരമ്പുകൾ പിടയുന്നു കണ്ണുതകരുന്നു ഉരുൾപൊട്ടലുംകൊടും കാറ്റുപോൽ ഒരുതീവ്രയുദ്ധമെന്നന്തരംഗത്തിൽ!! അണതീതിർത്തവരെൻ അടിയൊഴു ക്കറിയാതെ അർത്ഥകാമ മോഹങ്ങളിൽ പ്രകൃതിതന്നിരമ്പും

അമ്മ തൻ ഗർഭ പാത്രത്തിൽ സുന്ദരശില്പമായി വളർത്തി പാറി പറന്നെത്തി ഭർത്തുവിട്ടിൽ പ്രാണൻ പിടയുന്നു കനലായി കണ്ണുനീരിൻ കണക്കുകൾ പറയുവാൻ

ആദിതാളം (ഗാനം) ആദിതാളം ആരോഹണങ്ങളി- ലവരോഹണങ്ങളിലണയുന്നു… എന്നിലെ രാഗങ്ങൾ ആനന്ദിക്കാൻ നിന്നിൽനിന്നുയരുന്നീ ആദിതാളം!! സപ്തസ്വരങ്ങളെ രാഗാർദ്രമാക്കി സാധകം ചെയ്യുന്നീലയതാളം കൈലാസശൈത്യത്തിൽ