LIMA WORLD LIBRARY

യാത്രവിവരണം

ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ സാന്താക്ലോസ് ഇല്ലെങ്കില്‍ ആ യാത്ര പൂര്‍ണ്ണമാകില്ല. ക്രിസ്മസ് നാളുക ളില്‍ ഇവിടേക്കുള്ള യാത്രകള്‍ നടത്തേണ്ടത് കുട്ടികളുമായിട്ടാണ്.എന്റെ ആദ്യ

ബ്രിട്ടന്‍ഒരത്ഭുതമാണ് തരിക്കുകയാണ് എന്റെ കാലുകള്‍, തുടിക്കുകയാണ് എന്റെ ഹൃദയം. സൂര്യനസ്തിക്കാത്ത പഴയ ഇംഗ്ലണ്ട് സാമ്രാജ്യം. ലോകത്തെ മാറ്റി മറിച്ച എത്രയെത്ര

ഒക്ടോബര്‍ 10,2025 ലണ്ടനിലേക്കുള്ള ആദ്യ യാത്ര… മകളുടെ delivery അടുത്തിരിക്കുകയാണ്. അതിന്റെ ടെന്‍ഷന്‍ ആവോളമുണ്ട്. പന്ത്രണ്ടേമുക്കാലോടെ കൊച്ചി വിമാനത്താവളത്തില്‍ ഊബറില്‍

പിന്‍വാതിലില്‍ കൂടി ഒന്നും രണ്ടും പേരായി മിണ്ടിപ്പറഞ്ഞ് അകത്തേക്കു കടന്നപ്പോള്‍ സാറിനും ഒപ്പം വന്ന മോനും ഞങ്ങള്‍ക്കുമായി ഒഴിച്ചിട്ട വലിയ

പ്രമുഖ സാഹിത്യകാരനും ലോക റെക്കോര്‍ഡ് ജേതാവുമായ (യൂആര്‍എഫ്) ശ്രീ. കാരൂര്‍ സോമന്റെ ‘കാലം ചുംബിച്ച മാസിഡോണിയ’ (യാത്രവിവരണം) ഉടന്‍ പുറത്തുവരുന്നു.

മുന്നിലും പുറകിലുമായി വണ്ടികള്‍ രണ്ടും യാത്ര തുടര്‍ന്നു. പോത്തുണ്ടി ഡാം കാഴ്ചയില്‍ നിന്നു മറഞ്ഞു .ഇനി ഒരു ഇരുപത്തഞ്ചു കിലോമീറ്ററോളം

തൊട്ടു പിറകില്‍ പ്ലേറ്റില്‍ സ്‌നാക്ക്‌സുമായി അക്‌സീനയും രമ്യയും.എപ്പോള്‍ അകത്തേക്കു പോയി എന്ന് മയിലിനെ ശ്രദ്ധിച്ചു നിന്ന ഞങ്ങള്‍ കണ്ടില്ല.അത്രയും ഇഷ്ടത്തോടെ

വണ്ടി കുറേക്കൂടി മുന്നോട്ടോടി. വഴി സൈഡില്‍ കുതിരാന്‍ തുരങ്കത്തിന്റ സൈന്‍ ബോര്‍ഡ് കണ്ടു. വിദേശവാസാനുഭവത്തില്‍ ഭൂമിക്കടിയില്‍ക്കൂടെയും കടലില്‍ വെള്ളത്തിനടിയില്‍ക്കൂടെയുമുള്ള പാതയിലൂടെയും

ഷാര്‍പ്പ് ആറിന് തന്നെ വണ്ടിയെത്തി. ഞങ്ങള്‍ രണ്ടുപേരും യാത്രയ്ക്കുള്ള സാധനങ്ങളും മരുന്നുകളും ഒരു പെട്ടിയില്‍ കരുതി ഗേറ്റും തുറന്നിട്ട് റെഡിയായിരിക്കയായിരുന്നു.കാര്‍

പ്രകൃതിയോടും ആഫ്രിക്കന്‍ അടിത്തട്ടിലുമുള്ള ആത്മബന്ധം നിറഞ്ഞ, അനുഭവസ്മരണ: കമറൂണിന്റെ നിറവിട്ട നദീതടങ്ങളില്‍ ഞാനൊരു രാവിലെ നടന്നപ്പോള്‍, എന്റെ കാലടിയില്‍ ചൂടോടെ

അക്കാദമിയ ഗാലറിക്ക് മുന്നിൽ സഞ്ചാരികളുടെ തിരക്കാണ്. കുളമ്പടിയൊച്ചകള്‍ കാതില്‍ മുഴങ്ങി. തിളക്കമാര്‍ന്ന കുതിരവണ്ടികള്‍ സഞ്ചാരികളുമായിട്ടെത്തുന്നു. ലോക ചിത്രശില്പകലയില്‍ ദൈവത്തിന്റെ കയ്യൊപ്പ്

പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാൻ ദൈവം കയ്യൊപ്പ് ചാർത്തിയ സുന്ദര സ്വപ്നഭൂമി. കാട്ടരുവിയും കാട്ടാറും പുണർന്നൊന്നായ ചാലിയാർ പുഴയുടെ മനോഹര

ആളുകളേക്കാള്‍ ആടുകളുള്ള രാജ്യത്തിലൂടെ ഞങ്ങളുടെ പ്രയാണം തുടരുന്നു. യാത്രയുടെ ഉല്ലാസത്തിലായിരുന്നപ്പോഴും എന്റെ മനസ്സ് വല്ലാതെ തേങ്ങി. ജീവിതത്തിലാദ്യമായാണ് ദു:ഖവെള്ളിയാഴ്ച പള്ളിയില്‍

സ്വാതന്ത്ര്യം കിട്ടും മുന്‍പ് ഇന്‍ഡ്യയില്‍ നാട്ടുരാജ്യങ്ങള്‍ എത്രയോയുണ്ടായിരുന്നു. നാട്ടുരാജാക്കന്‍മാരൊക്കെ പ്രതാപം കാട്ടിയിരുന്നത് ഈശ്വരനെ പ്രീതിപ്പെടുത്താന്‍ ദേവാലയങ്ങളും അത്യാര്‍ഭാടത്തോടെ കൊട്ടാരങ്ങള്‍ പടുത്തുയര്‍ത്തിയുമാണ്.

ലണ്ടനിലെ തെംസ് നദിയിലൂടെയുള്ള യാത്രക്കിടയില്‍ ഇതുപോലൊരു കപ്പല്‍ കണ്ടു. ലാലി സൂചിപ്പിച്ച ക്വീന്‍ എലിസബത് പോലെ നിറുത്തിയിട്ട, ഫ്‌ളോറ്റിംഗ് ലിവറി