LIMA WORLD LIBRARY

Novelite

” അന്ന് ഗ്യാസ് ബുക്ക് ചെയ്യാനാണ് രാവിലെ അദ്ദേഹത്തിന്റെ ഫോണെടുത്തത്. പതിവു രീതികൾ തെറ്റിച്ച് ‘പാസ് വേർഡ്’ ഉപയോഗിച്ചു ഫോൺ

ട്രഷറിയിൽ അന്നു പതിവിലേറെ തിരക്കുണ്ടായിരുന്നു.തലേന്ന്അവധിയായിരുന്നല്ലോ. അവർ വരാതിരിക്കുമോ? ഇന്നെല്ലാം പറഞ്ഞ് മനസ്സിലാക്കണം.ചെറിയൊരു ടെൻഷനും ഇല്ലാതില്ല കൗണ്ടറിനടുത്തുള്ള ക്യൂവിൽ അവൾ നിൽക്കുന്നുണ്ട്.ഭാഗ്യം

അടുത്ത മാസം കല്യാണിയും അയാളോടൊപ്പം ട്രഷറിയിൽ കൂട്ടു പോയി.പക്ഷേ അവരെ കണ്ടു പിടിക്കാനായില്ല.പകരം പരിഭവങ്ങൾ ഫോണിൽ ഒഴുകിയെത്തി. ” ചേട്ടാ

” അപ്പൂപ്പാ ദേ ഗുഡ് മോർണിംഗ് മെസേജ്.” “മോളതു നോക്കണ്ട” അടുത്ത പ്രശ്നമുണ്ടാക്കാനാണ് ആ കൊച്ചിന്റെ ഒരുക്കം.ഭാഗ്യം..കല്യാണി അടുക്കളയിലാണ്. ജനലിനപ്പുറത്ത്

രാത്രി ഉറങ്ങാൻ മുറിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച പോലെ ബലൂൺ മുഖവുമായി കല്യാണി കരയുന്നുണ്ട്. “ഛെ,എന്റേടി നിനക്കു പ്രായമെത്രയായെന്നോർക്കണം. ചെറുപ്പക്കാരു പിള്ളേരെപ്പോലെ” “നിങ്ങൾക്കാ

രാത്രി എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് രാമൻകുട്ടി നായരുടെ ഫോണിൽ ഒരു ‘പ്ലിങ്’ ശബ്ദം കേട്ടത്.മാളൂട്ടി ഫോൺ ചാടിയെടുത്തു. തപ്പിത്തടഞ്ഞു

സ്വർണയുടെ സ്കൂട്ടി പടി കടന്നു വന്നപ്പോൾ സമയം ആറര. “വൈകുമ്പോൾ ഒന്നു വിളിച്ചു പറഞ്ഞൂടേ കുട്ടീ” “സോറി.അച്ഛാ ശ്വാസം വിടാൻ

കത്തുന്ന വെയിലായിരുന്നു. വീട്ടിലെത്തിയതും തളർന്നു പോയി. ഊണു കഴിഞ്ഞ് കിടന്നതറിയാം. നല്ലൊരുറക്കം കഴിഞ്ഞ് ഉണർന്നപ്പോളാണോർത്തത്.പ്രഷറിന്റെ മരുന്നു തീർന്നത് സ്വർണയോടു പറഞ്ഞു

ട്രഷറിയിലേക്കുള്ള സിമന്റ് പടികൾ ശ്രദ്ധാപൂർവ്വം കയറുകയായിരുന്നു രാമൻകുട്ടി നായർ.തലേന്നു പെയ്ത മഴയുടെ വെള്ളവും ,മുറ്റത്തിനരികെ നിൽക്കുന്ന പേരറിയാത്ത മരം കൊഴിച്ച