
തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് എന്നാല്‍ ജനാധിപത്യത്തിന്റെ ഉത്സവമാണ്. ലിന്‍സി ക്കും സുഹറയ്ക്കും അത് ഹരമായിരുന്നു. എല്ലാ വീടുകളിലും കയറിയിറങ്ങാനും, സംസാരിക്കാനും പരിചയപ്പെടാനും.......
ദേവകി അകലുന്നു അമേരിക്കയിലെ പല പരിപാടികളിലും പിന്നെ രാഘവനുണ്ണി ഒറ്റയ്ക്കായിരുന്നു പോയിരുന്നത്. കഥകളി അക്കാഡമിയുടെ ഉദ്ഘാടനത്തിനു ശേഷം ദേവകി വളരെ.......
തീരത്തണയും തിരമാലകള്‍ മുകളിലെ നിലയില്‍ നിന്നും താഴേയ്ക്ക് വന്ന സിസ്റ്റര്‍ കാര്‍മേലിനെ അവന്‍ സംശയത്തോടെ സൂക്ഷിച്ചു നോക്കി. അവിഹിതമായ എന്തോ.......
അഗ്‌നിപഥം ലിന്‍സിയെ ദുഃഖകയത്തിലേക്ക് ആഴ്ത്തിവിട്ട സംഭവം നടന്നിട്ട് അഞ്ചുദിവസമായി അവള്‍ സുഹറയോടും റിയാദിന്റെ ബാല്യകാല സുഹൃത്തായ ഹമീദിനോടും ഒപ്പം പാര്‍ട്ടി.......
അച്ഛനുംമകനും പഠിക്കാൻ മിടുക്കനായ ഹരീന്ദ്രന് പാട്ടിനോടായിരുന്നു കൂടുതൽ താത്പര്യം. സ്കൂളിൽ നിന്നു വന്നാൽ നേരേ കലാക്ഷേത്രത്തിലേക്ക് പോകുന്ന അവൻ പക്കമേളക്കാരുടെ.......
ആകാശമേഘങ്ങള്‍ ജാക്കിക്ക് ഓരോ നിമിഷവും ആശങ്കകള്‍ ഏറി വന്നു. ഒരേ സമയം മഠം തനിക്കൊരു ആശ്രയവും പേടിസ്വപ്നവുമായി മാറുന്നു. ഭക്ഷണം.......
ഏകാന്തപഥിക ‘ഇങ്ങനെയിരുന്നാല്‍ മതിയോ,ഇത്താ.. പാര്‍ട്ടിക്കാരോട് ഉത്തരം പറയേണ്ടേ?’ ലിന്‍സിയോട് സുഹറ ഗ്ലാസില്‍ ചായയുമായി വന്നു ചോദിച്ചു. ലിന്‍സി സുഹറയുടെ കയ്യിലേക്ക്.......
നങ്ങ്യാർ നളിനിയുടെ അടയാളപ്പെടുത്തലുകൾ ഹരീന്ദ്രന് ഒരു വയസ്സ് കഴിഞ്ഞ നാളുകളിലൊന്നിൽ രാഘവനുണ്ണിയുടെ അമ്മ നളിനിയെ ഫോണിൽ വിളിച്ചു പറഞ്ഞു അവരുടെ.......
പുതുമഴയില്‍ വിരിഞ്ഞ പൂവ് കാരൂര്‍ പള്ളിക്കടുത്ത് കൊട്ടാരം കോശി വക്കീലിന്റെ ബന്ധത്തിലുള്ള ഒരാളിന്റെ രണ്ടുനിലക്കെട്ടിടത്തിന്റെ പണി നടക്കുന്നു. ജഗന്നാഥന്‍ മേസ്തിരിയാണ്.......
കലാലയം നീലാബ്ധി തീരത്ത്,വെണ്‍ കസവിട്ട, രണ്ട് കുഞ്ഞു മാലാഖകളെ പോലെ ഓളങ്ങള്‍ വെളുത്ത പതയോടെ തീരത്തെ മൃദുവായി പുണര്‍ന്നു. പുറകെ.......
അമ്മയായ നളിനി അവർ പോയി ഏഴാം ദിനം നളിനി ഒരാൺകുട്ടിയെ പ്രസവിച്ചു.അമ്മ കിടപ്പായിരുന്നെങ്കിലും ജോലിക്കാരുടെ സഹായത്തോടെ അച്ഛനും കേശവനും നളിനിയുടെ.......
മുന്തിരിത്തോപ്പുകളിലെ മണം ഭക്ഷണം കഴിച്ചതിനു ശേഷം വിശ്രമിക്കുമ്പോള്‍ കഴിഞ്ഞു പോയ നാളുകളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ജാക്കി. എല്ലാം പെട്ടെന്നായിരുന്നു, ലോണിനപേക്ഷിച്ചതും പണം.......
പ്രിയശിഷ്യൻ – രാഘവനുണ്ണി ദാമോദരക്കുറുപ്പിൻ്റെ ശിഷ്യരിൽ മിടുക്കനായ കുട്ടിയായിരുന്നു രാഘവനുണ്ണി.സ്കൂൾ അവധികളിൽ രാഘവനുണ്ണിയും കൂട്ടരും കഥകളിപ്പദങ്ങൾ ആടി പഠിക്കുമ്പോൾ നളിനിയും.......
കരിയിലകാറ്റിലൂടെ അന്ന് പതിവിലേറെ സന്തോഷവാനായിരുന്നു കൊട്ടാരം കോശി സാമുവല്‍. രാവിലെ എഴുന്നേറ്റ് പത്രം വായിച്ചതു മുതല്‍ പറയാനാവാത്തത്ര സന്തോഷവും അഭിമാനവും.......
തട്ടിനു മുന്നിലെ ബാലന്‍ ഒരു ദിനം കളി കഴിഞ്ഞ് വരുമ്പോള്‍ അച്ഛനോടൊപ്പം ഒരാണ്‍കുട്ടിയുമുണ്ടായിരുന്നത് നളിനിക്ക് ഇന്നും ഓര്‍ക്കാന്‍ കഴിയുന്നു. തന്നെക്കാള്‍.......
By pressing the Subscribe button, you confirm that you have read our Privacy Policy.