LIMA WORLD LIBRARY

കഥ

ശീതകാലം ആരംഭിച്ചുകഴിഞ്ഞു. പുറത്ത് ശക്തിയായി മഞ്ഞ് പെയ്യുന്നുണ്ട്. നിരത്തുകളില്‍ വാഹനങ്ങള്‍ മന്ദം മന്ദം നീങ്ങുന്നു. എങ്ങും നിശബ്ദത തളം കെട്ടി

ഇന്നലെ പെയ്ത മഴയില്‍ കുളിച്ച് നില്‍ക്കുന്ന പ്രഭാതം…. പിച്ചകത്തലപ്പിലത്രയും പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. ഇല പടര്‍പ്പിലൂടെ കിനിഞ്ഞിറങ്ങുന്ന സൂര്യകിരണങ്ങള്‍… മെഴുകിയ മുറ്റത്ത്

അത് ഒരു ഇടവേള ആയിരുന്നു – ശബ്ദങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയുടെ ചെറിയ വിരാമം പോലെ. ആകാശത്തെ തൊടുന്ന ഗ്ലാസ് കെട്ടിടങ്ങള്‍ക്കിടയില്‍, ഓരോ

‘ മകര ജ്യോതിയിന്ന ലെയായിരുന്നോ?’ പേപ്പറിലെ വാര്‍ത്ത കണ്ട് സുമിത്ര അതിശയത്തോടെ ചോദിച്ചു. വാട്ട്‌സ് ആപ്പില്‍ സുപ്രഭാതം അയക്കുന്ന തിരക്കില്‍

കൃഷ്ണാ…. ഞാനങ്ങയെ എന്തു വിളിക്കണം? പണ്ട് കാളിന്ദീ നദിയുടെ തീരത്ത് കാലി മേച്ചു നടന്നപ്പോള്‍ നിന്റെ കളിത്തോഴി ആയിരുന്ന രാധ

ഒതളങ്ങാ തുരുത്തില്‍ പതിവുപോലെ ഇത്തവണയും പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞു. ജയിച്ചവര്‍ ആനന്ദ നൃത്തമാടി, തോറ്റവര്‍ കൂടും കുടുക്കയുമായി ഒരുമാസടൂര്‍ എന്ന

നേരം പുലര്‍ന്ന് ഏഴ് മണിയോളമായി. അമ്മൂട്ടി കണ്ണ് തുറന്ന് പുതപ്പിനുള്ളില്‍ നിന്നും തല വെളിയിലേയ്ക്കിട്ടെത്തിച്ചു നോക്കി. മുന്‍വശത്തെ വാതിലിലൂടെ സൂര്യപ്രകാശം

ഒരാളെ കുത്തിക്കൊന്നതിനു ജയില്‍ശിക്ഷ അനുഭവിച്ചതിനു ശേഷം മാനസാന്തരപ്പെട്ട് ആത്മീയമേഖലയില്‍ സാക്ഷ്യപ്രസംഗം നടത്തി ജീവിക്കുന്ന പ്രശസ്തനായ പാസ്റ്ററുടെ പ്രസംഗങ്ങള്‍ വിനുവിനെ വല്ലാതെ

അവള്‍ വന്നു കയറിയവള്‍. പുറംതള്ളാന്‍ ഒരുപാടു ശ്രമിച്ചു. പോയില്ല. ഉദിച്ചവെയില്‍ മുഴുവന്‍കൊണ്ട് മതിലിനുമുകളില്‍ അവള്‍ ഉണങ്ങി വിറങ്ങലിച്ച്, ചത്തതുപോലെ കിടന്നു.

അത് ഒരു ഇടവേള ആയിരുന്നു – ശബ്ദങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയുടെ ചെറിയ വിരാമം പോലെ. ആകാശത്തെ തൊടുന്ന ഗ്ലാസ് കെട്ടിടങ്ങള്‍ക്കിടയില്‍, ഓരോ

ഹൃദയങ്ങള്‍ കൊണ്ട് മാത്രമാണ് സ്‌നേഹപ്പടര്‍പ്പിന്റെ ചുറ്റളവ് നമ്മള്‍ അളന്നിരുന്നത്… ഞാനും എന്റെ പ്രിയപ്പെട്ട ചേച്ചിയും. മഴ ചാറ്റലുള്ള സന്ധ്യയിലും, മഞ്ഞു

രാവിലെ പ്രിയതമ പത്രവുമായി ഇരിക്കുന്നതു കണ്ടപ്പൊഴേ എന്തോ ആശങ്ക മനസ്സില്‍ നിറഞ്ഞു., ഇത്ര കാര്യമായിട്ട് വെളുപ്പിനെ തന്നെ നോക്കണമെങ്കില്‍ എന്തോ

  മൊബൈല്‍ ഓണ്‍ ചെയ്ത് രചന സമയം നോക്കി. പത്തര.ഇപ്പോള്‍ വാച്ചിന്റെ സേവനം കൂടി ചെയ്യുന്നത് മൊബൈലാണല്ലോ എത്ര നേരമായി

മഴ കണ്ടിരിക്കാന്‍ എന്ത് രസമാണ്, ഇത്രനാളും ഭൂമിയെ ചുട്ടുപൊള്ളിച്ചതിന് ‘പ്രായച്ഛിത്തം ചെയ്യുകയാണ് മഴ, മഴ വയലും പറമ്പും നിറഞ്ഞൊഴുകുകയാണ്. മഴ

ഡിസംബര്‍ മാസം. കാറ്റ് തണുപ്പോടെ കടന്നുപോകുന്നുണ്ടായിരുന്നു, പക്ഷേ രാവിലെ സൂര്യന്റെ മൃദുവായ വെളിച്ചം പാതകളെ സ്വര്‍ണ്ണവണനയില്‍ മുളച്ചിരിക്കും. ആ ചെറിയ