LIMA WORLD LIBRARY

കഥ

” ൻ്റെ, പൊന്നെയ്ഞ്ചൽ മോളേ… മമ്മ പറയുന്നതൊന്ന് കേൾക്ക് നീ… മമ്മേടെ കയ്യില് കാശ് തെകയാഞ്ഞിട്ടല്ലേ കുഞ്ഞാ.? അത് കൊണ്ടല്ലേ….?.......

കേരളത്തിലെങ്ങും റോഡ് പണിയും പാലം പണിയും നടക്കുകയാണ്, ഇത്തവണ ഓണത്തിന് പ്രജകളെ കാണാൻ പോകണ്ട എന്ന് പാതാളത്തിൽ പലരും.......

“പ്രിയേ, നീ ഉറങ്ങുമ്പോൾ ഞാൻ നിനക്ക് കാവൽ നിൽക്കും. ഞാൻ ഉറങ്ങില്ല.” അവൾ എന്നെ അത്ഭുത ത്തോടെയോ നോക്കിയത്? കുറെ.......

മുറ്റത്തെ പൂക്കളത്തിലെ വാടിയ തുമ്പപ്പൂക്കൾക്കിടയിലൂടെ ഇളംകാറ്റ് കടന്നുപോയി. ഇന്നലെ വരെ ചിരിയും ആരവവും കൊണ്ടു നിറഞ്ഞ വീട് പെട്ടെന്ന് മൂകമായതുപോലെ........

അമ്പലമുറ്റത്തെ ആൽമരച്ചുവട്ടിലാണ് ജാനകി പകൽ സമയം മുഴുവൻ ചിലവഴിക്കാറുള്ളത്. മുഷിഞ്ഞ ചേല, എണ്ണമയമില്ലാതെ പാറിക്കിടക്കുന്ന മുടി. “ഏയ്, ഭ്രാന്തീ… ഭ്രാന്തി.......

പഴയ കോടതിക്കെട്ടിടത്തിന് മുന്നിൽ അന്ന് അസാധാരണമായ തിരക്കായിരുന്നു. പതിനഞ്ച് വർഷമായി നീണ്ടുനിന്ന ഒരു തർക്കക്കേസിൻ്റെ വിധി അന്ന് പ്രഖ്യാപിക്കുകയാണ്. ആ.......

അന്ന് റെയിൽവേ സ്റ്റേഷനിൽ പതിവിലേറെ തിരക്കുണ്ടായിരുന്നു. ചലിച്ചു തുടങ്ങിയ ട്രെയിനിൽ കയറാനായി ശിവനന്ദൻ ഓടുകയായിരുന്നു. ഒരു ബോഗിയുടെ അടഞ്ഞ വാതിലിന്റെ.......

വീടിന്റെ വരാന്തയിൽ വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്ന അനഘയുടെ മനസ്സിൽ കൂടി പഴയകാല ഓർമ്മകൾ ഓരോന്നായി കടന്നുവന്നു . അവളുടെ കുട്ടിക്കാലത്തു ഓടി.......

പത്രത്തിലെ ഒരു പരസ്യം കണ്ട് കുബേരൻ ഉമ്മറത്തിരുന്ന് വലിയ വായിൽ ചിരിക്കുന്നത് കേട്ടാണ് നളിനി അടുക്കളയിൽ നിന്നും ചാടിത്തുള്ളി ഉമ്മറത്തേക്ക്.......

ഒരു നിലവിളിയുടെ ശബ്ദം പോലെ ഭീതിയുണ്ടാക്കുന്ന കാറ്റ് കാതടപ്പിച്ചു. ആത്മാക്കളുടെ കണ്ണീര് പേമാരിയായി പെയ്ത അമാവാസി. ആളന്തി എന്ന പവിത്ര.......

കൃഷ്ണൻ എന്നു പേരുള്ള കിഷൻ എന്നു നാട്ടുകാർ വിളിക്കുന്ന വീട്ടുകാരുടെ കിച്ചു എന്ന നമ്മുടെ കഥയിലെ നായകൻ രാവിലെ ഒരു.......

പതിവുപോലെ ഭാമ കിടക്കുന്നതിനു മുൻപ് കുളിച്ചു, നൈറ്റ് ഗൗൺ ഇട്ടു, കണ്ണാടിയിൽ ഒന്നു നോക്കി, മുഖത്ത് ആകെ നിരാശ പടർന്നു,.......

നഗരമധ്യത്തിലെ ആ വലിയ മാളിക ഒരിക്കല്‍ ഭാനുമതിയമ്മയുടെ സ്വപ്നമായിരുന്നു. നിയമ ഓഫീസറായിരുന്ന അവരും , പ്രശസ്ത അഭിഭാഷകനായ ഭര്‍ത്താവും, വിയര്‍പ്പിന്റെ.......

മലനിരകളുടെ സൗന്ദര്യം തുളുമ്പുന്ന ആ ചെറിയ ഗ്രാമത്തിലേക്ക് പള്ളിപ്പെരുന്നാളിന്റെ കൊടിയേറുന്നതോടെ നാട് മുഴുവന്‍ ഉത്സവലഹരിയിലാകും. ആഴ്ചകള്‍ക്ക് മുമ്പേ വീടുകള്‍ വെളുക്കെ.......

രാഘവന്റെ കൈ പിടിച്ച് മുന്നിലെ മലമടക്കുകള്‍ കണ്ടു നിന്നപ്പോള്‍ രോഹിണിയുടെ മനസ്സ് മന്ത്രിച്ചു. ഇത്രയൊക്കെ മതി. ഇത്രനാളും സന്തോഷത്തോടെ ജീവിച്ചു........