LIMA WORLD LIBRARY

അനുഭവം

അതൊക്കെയൊരു കാലം. ഓര്‍മ്മയുടെ ആഴങ്ങളില്‍ ചികഞ്ഞുനോക്കുമ്പോള്‍ തെളിഞ്ഞു വരാറുള്ള മധുരമാര്‍ന്ന വേറൊരു മങ്ങിയ ചിത്രം. തെരുവോര വീഥികളില്‍ ആരെയും ആകര്‍ഷിക്കുന്ന

നമുക്ക് ബുദ്ധിയും നല്ല മനസ്സുമൊക്കെയുണ്ടായിരിക്കാം. പക്ഷേ, നിരീക്ഷണ പാടവം തെല്ലുപോലും ഉണ്ടാകില്ല.അതിനാല്‍ നമ്മുടെ ബുദ്ധിയും സന്മനസ്സുമൊക്കെ ആര്‍ക്കും പ്രയോജനപ്രദമായെന്നു വരില്ല.

ഹൈ- റേഞ്ചിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഇപ്പോള്‍ അത്തരം ഒരു വീട്ടില്‍ താമസിക്കണമെങ്കില്‍ പതിനായിരങ്ങള്‍ ഒരു ദിവത്തേക്കാകും

സ്‌നേഹത്തില്‍ നിന്നാണല്ലോ നമ്മുടെയൊക്കെ ഉത്ഭവം തന്നെ. നമ്മുടെ അസ്ഥിത്വോദ്ദേശവും സ്‌നേഹം തന്നെയാണ്. നാം ഈ ഭൂമിയില്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പഠിക്കുകയാണ്.

കുഞ്ഞിക്കസവു മുണ്ടുടുത്തു അതിനു ചേരുന്ന കുപ്പായമിട്ടു കാലില്‍ കുഞ്ഞിച്ചെരിപ്പുമിട്ടു കുഞ്ഞു വാവച്ചന്‍ ഒരുങ്ങിക്കഴി ഞ്ഞു… അവന്റെ പത്രാസിലുള്ള ആ ഇരി

‘വെറുതെ സ്‌നേഹിക്കുക മെല്ലെ, അല്‍പ്പാല്‍പ്പമായി. കൂടുതല്‍ സ്‌നേഹം തിരിച്ചു വരുന്നതായി നിങ്ങള്‍ക്ക് അറിയാനാകും. സ്‌നേഹിച്ചുകൊണ്ടു മാത്രമേ സ്‌നേഹമെന്തെന്ന് അറിയാന്‍ കഴിയൂ.

വിജയപ്രദമായൊരു ജീവിതം പലപ്പോഴും ശ്രദ്ധേയമായിരിക്കണമെന്നില്ല. ഗുരുതരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോന്നാലേ ജീവിതം വിജയിക്കുകയുള്ളുവെന്നു ധരിക്കാനും പാടില്ല. ഈശ്വരാനുഗ്രഹങ്ങളാല്‍ അലംകൃതവും സഹോദര സ്‌നേഹത്താല്‍

അസ്ഥിവാരമുള്ളതായിരിക്കണം നമ്മുടെ വിശ്വസ്തത. കല്ലാശാരി സിമന്റ് തേച്ചതിനു ശേഷമാണ് ഇഷ്ടിക ഉറപ്പിക്കുന്നത്. അതിന്റെ പുറത്തും സിമന്റ് തേച്ച് അടുത്ത ഇഷ്ടിക

ഒറ്റയ്ക്ക് മുന്നേറുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ ശക്തരാകുന്നത്… ദൂരെ നിന്ന് നോക്കുമ്പോള്‍ മാത്രമേ കാടുള്ളൂ… അടുത്തുചെന്നു നോക്കുമ്പോള്‍ ഓരോ മരങ്ങളും ഒറ്റയ്ക്കാണ്…

പുഴു പൂമ്പാറ്റയാകുന്നതിനു മുമ്പ് കുറേനാള്‍ ഒരു സുരക്ഷിത കൂടിനകത്തായിരിക്കും. ഒരു നിശ്ചേഷ്ടനെപ്പോലെ അതില്‍ കഴിയണം. ആ സംരക്ഷണ വലയത്തിലായിരിക്കുമ്പോള്‍ ശത്രുഭയം

എന്റെ കുട്ടിക്കാലത്ത് വെട്ടുറോഡ് റയില്‍വേ ഗേറ്റിന് കിഴക്ക് വശത്താണ് പൊടിയണ്ണന്റെ ചായക്കട… പള്ളിക്കൂടത്തില്‍ പോകുമ്പോഴും വരുമ്പോഴും ചായക്കടയിലെ ഉള്ളി വടയുടെ

സ്‌നേഹിക്കുന്നു വെന്നു വാക്കുകള്‍ കൊണ്ട് കസര്‍ത്തു നടത്തുകയും പ്രവൃത്തിയില്‍ സ്‌നേഹം പ്രകടിപ്പിക്കാത്തവരുമാണ് പലരും.My Fair Lady എന്നചിത്രത്തില്‍ നായകന്‍ നായികയോടുള്ള

നമ്മുടെയെല്ലാം ജീവിതത്തില്‍ കടന്നുവരുന്ന ഒരോ വ്യക്തികള്‍ക്കും നാം നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു പ്രത്യേക പരിഗണന അല്ലങ്കില്‍ ഒരു ഇടം

വിശുദ്ധനാട് യാത്രയില്‍ ആദ്യം വിമാനമിറങ്ങിയത് ജോര്‍ദാനിലാണ്.തുടര്‍ന്ന് മദാബ പട്ടണത്തിന് 10 കിലോമീറ്റര്‍ യാത്ര ചെയ്ത് നെബോ പര്‍വതത്തിലെത്തി.ഇസ്രായേലിനെയും പാലസ്തീനെയും മോസസ്

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ കാഴ്ചയറിയില്ലായെന്നത് നാം കേട്ടു പഴകിയ വാചകമാണ്. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ അതിറങ്ങിപ്പോയിട്ടുണ്ടാകും. പക്ഷേ, അര്‍ഥാഴമുള്ള