LIMA WORLD LIBRARY

വിദേശം

ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരൻ മാത്യൂവിന്റെ ഫോൺ ശബ്ദിച്ചു. ഫോൺ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ

അയാളുട അച്ഛൻ മരിച്ചതറിഞ്ഞ് ആളുകൾ വീട്ടിലേയ്ക്കു വന്നു തുടങ്ങി. ഒരു മരണ വീട്ടിലേയ്ക്ക് ബന്ധുക്കളും ശത്രുക്കളും ഒരുപോലെ പ്രവേശിക്കുമ്പോൾ വീടൊരു

നമുക്ക് നല്ല സായാഹ്നങ്ങളില്ല എന്ന പരാതിയായിരുന്നു അരുണയ്ക്ക്. എപ്പോഴും അതിനെക്കുറിച്ചു മാത്രം സഹദേവന്‍ പരിതപിച്ചു. കാരണം അയാള്‍ക്ക് അവള്‍ക്കൊപ്പം ചെലവഴിക്കാന്‍

9:16 :“യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു.ദു:ഷ്ട്ൻ സ്വന്ത കൈകളുടെ പ്രവർത്തിയിൽ കുടുങ്ങിയിരിക്കുന്നു”-.തന്ദ്രിനാദം.സേലാ. പുരയിടത്തിലെ പഴയ ഓടിട്ട വീടിന്റെ അകത്തേക്ക്

9:16 :“യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു.ദു:ഷ്ട്ൻ സ്വന്ത കൈകളുടെ പ്രവർത്തിയിൽ കുടുങ്ങിയിരിക്കുന്നു”-.തന്ദ്രിനാദം.സേലാ. പുരയിടത്തിലെ പഴയ ഓടിട്ട വീടിന്റെ

വൃശ്ചികക്കാറ്റിന്റെ മൂളൽ കേട്ടിളകുന്ന കുട്ടനാടൻ കായലോളങ്ങൾ…. താറാവിൻപറ്റത്തെ നോട്ടക്കാരൻ ഔത തുറന്നുവിട്ടു. ഇര തേടാനുള്ള അവസരമാണ്. ക്വാ. ക്വാ… താറാവുകൾ

അതൊരു കരാള രാത്രിയായിരുന്നു. ചുട്ടുപഴുത്ത ഭൂമിയുടെ മാറിൽ ആകാശത്ത് നിന്ന് കൊള്ളിയാൻ ചീറിപ്പുളഞ്ഞു വന്ന് കുത്തി മുറിവേൽപിച്ച രാത്രി! എന്നിട്ടും

പ്രഭാതത്തിൽ അലറുന്ന ശബ്‌ദംപോലെ കോന്നി പ്ലാവ് മണ്ണിൽ നിലംപതിച്ചു. മരക്കൊമ്പിലിരുന്ന പക്ഷികൾ ഏങ്ങലടിച്ചുകൊണ്ട് പറന്നുപോയി. വീടിന് പിറകിലെ പണിശാലയിൽ ശവപ്പെട്ടി

ഈ കെട്ട കാലത്ത് തനിക്കു എങ്ങനെ പോസിറ്റീവായി ചിന്തിക്കാൻ കഴിയും …? അനിരുദ്ധന്റെ ചിന്തകൾ അങ്ങനെയായിരുന്നു.പലപ്പോഴും ഈ സ്വഭാവം അയാളെ

  ആൺകുട്ടികളെപ്പോലെ കൈവീശി കൂസലില്ലാതെ നടക്കുന്നതാണ് അവൾക്കിഷ്ടം. അതെങ്ങനെ അങ്ങനെ ഒരു ശീലം വന്നെന്നറിയില്ല. മനസ്സിനകത്ത് ഒരു കുസൃതിച്ചെക്കൻ ഓടി

ചില ആളുകൾ നമ്മുടെ സമ്മതം കൂടാതെതന്നെ പലപ്പോഴും അവിചാരിതമായി മനസിലേക്ക് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ എവിടെ നിന്നോ പാഞ്ഞെത്തും…അതിനു പ്രത്യേക സമയമോ

ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. എന്റെ മരണം സംഭവിച്ചിരിക്കുന്നു….. ☹️☹️☹️☹️☹️ ജീവിതത്തിൽ ചില സൽകർമ്മങ്ങൾ ചെയ്തതിനാൽ ആവാം എന്നെ

  പുറത്തെ ഗേറ്റിലേക്ക് ഇടയ്ക്കിടെ അമലു എത്തിനോക്കുന്നുണ്ടായിരുന്നു. മുറ്റത്തെ പടിഞ്ഞാറേക്കോണിൽ നിന്ന തെങ്ങിന്റെ ചുവട്ടിലേക്ക് ഒരു കൊതുമ്പ്‌ പാറി വീണ

ചരിത്ര കഥ ഹിറ്റ്ലറെ പ്രണയിച്ച പെണ്‍കുട്ടി-യൂണിറ്റി വോള്‍കെര്‍മിറ്റ് ഫോര്‍ഡ് കാരൂര്‍ സോമന്‍ അങ്ങനെയൊരു അവസരത്തിനു വേണ്ടി അവള്‍ കാത്തിരിക്കുകയായിരുന്നു. മാതാപിതാക്കളോട്

ഞാനൊരു കഥയെഴുതാൻ തീരുമാനിച്ചു. ഒരുമിനിക്കഥ!മിനിക്കഥയ്ക്ക് വളരെ പരി മിതിയുണ്ടെന്നറിയാമല്ലോ.നീണ്ടകഥയെഴുതേണ്ടിടത്ത് അത് എത്രചുരുക്കുന്നു വോഅത്രയ്ക്ക് അവ്യക്തതകാണും.ആ യത് അനുവാചകർ ക്ഷമിക്കണം. കഥയുടെപേര്:രാഷ്ട്രീയപോരിലെ