LIMA WORLD LIBRARY

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ

എന്റെ നാടിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരുണ്ടായതില്‍ ഞാന്‍ ഏറെ സന്തോഷിച്ചു. പക്ഷേ, ദിനങ്ങള്‍ കൊഴിയുന്തോറും ആ പേരിട്ടവരോട്

ഒരു വീഴ്ച. അതായിരുന്നു കാരണം. രണ്ടു മൂന്നു ദിവസങ്ങൾ എന്നു പറഞ്ഞു സൗദാമിനിയുടെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും ആഴ്ചകൾ ഒന്നു

അദ്ധ്യായം 24 കീച്ചേരിയിലെ കുട്ടൻ നായർ മരിച്ചു. ഒരു സുപ്രഭാതത്തിൽ കേട്ട വാർത്ത. കുറച്ചു ദിവസം സൗദാമിനിയുടെ വീട്ടിൽ പോകുന്നു

അദ്ധ്യായം 23 എല്ലാം ഒരു സ്വപ്നം പോലെ തോന്നിച്ചു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപെ ഭാര്യ മരിക്കുക.

അദ്ധ്യായം 22 വൈകുന്നേരം സമയമായപ്പോൾ ഒരറ്റൻണ്ടർ വന്നു ചെല്ലാൻ പറഞ്ഞു. എല്ലാവരേയും ഒരുമിച്ചു തന്നെ അകത്തു കയറ്റി. സോളിയുടെ അമ്മയും

അദ്ധ്യായം 21 പക്ഷെ എല്ലാവരുടേയും കണക്കു കൂട്ടലുകൾ തെറ്റി. അല്ല തെറ്റിച്ചുകൊണ്ട് ബേവച്ചൻ പോയതിന്റെ രണ്ടാം ദിവസം ഒരു കാർ

അദ്ധ്യായം 20 മടങ്ങിച്ചെല്ലുമ്പോൾ ഒരു കാർ മുറ്റത്തു നിൽക്കുന്നതും സോളി പോകാനുള്ള ഒരുക്കത്തിൽ കാറിൽ കയറുന്നതും പിന്നാലെ ബാഗുമായി സിന്ധു

അദ്ധ്യായം 19 ഗീത പ്രസവിച്ചു. മിടുക്കനൊരാൺകുട്ടി. പ്രസവത്തിനു മുൻപും പിൻപുമായാണ് അവധി. കുഞ്ഞിനായി അതു പരമാവധി ലഭിക്കട്ടെ എന്ന കരുതലിൽ

അദ്ധ്യായം 18 മേരിമ്മയിൽ നിന്ന് ഗീത അറിഞ്ഞ ചില കാര്യങ്ങൾ പ്രഭാകരൻ ബേവച്ചനോട് സൂചിപ്പിച്ചത്രേ. ഒന്നു ഉമയമ്മയു മായുള്ള സോളിയുടെ

അദ്ധ്യായം 17   ” അത്ര മുട്ടി നിൽക്കുന്നെങ്കിൽ സ്വയം ആയിക്കൊ . പറ്റിയ സമയമായിട്ടുണ്ടല്ലൊ അടുത്തതിന്. മറ്റുള്ളവരുടെ സന്തോഷം

അദ്ധ്യായം 16   ഒറ്റയ്ക്ക് കടന്നുവരുന്ന കോരച്ചനെ കണ്ട് ശോശാമ്മയും ചാക്കോച്ചനും എന്തിന് ബേവച്ചൻ പോലും അന്തം വിട്ടു. ”

അദ്ധ്യായം 15 അനുജത്തി പോകുന്നത് പ്രമാണിച്ച് കോരച്ചൻ ആ ശനിയാഴ്ച കട നേരത്തെ പൂട്ടി അങ്ങോട്ടു പുറപ്പെട്ടു.ആ വീട്ടിലെ അപ്പന്റെ

അദ്ധ്യായം 14 ബേവച്ചനും സോളിയും മടങ്ങിയെത്തി. ശോശാമ്മ സമാധാനിച്ചു.മേരിമ്മയുടെ അഭാവത്തിൽ രണ്ടു ദിവസങ്ങൾ തള്ളി നീക്കിയെങ്കിലും ആൾ ആകെ വലഞ്ഞു

അദ്ധ്യായം 13 മോന്റെ തലയും മേലും തുവർത്തിക്കൊണ്ട് കടന്നുവന്ന മേരിമ്മ അവനെ താഴെ നിർത്തി ഓടിവന്ന് കെട്ടിപ്പിടിക്കുമ്പോൾ മാത്രമാണ് അത്

അദ്ധ്യായം12   ബേവച്ചനും സോളിയും പറഞ്ഞതു പോലെ രാവിലെ തന്നെ പുറപ്പെട്ടു. ഒപ്പം കോരച്ചൻ കടയിലേക്കും .ചാക്കോച്ചൻ പറമ്പിലേക്കും .