Category: കവിത

നവീന്‍ ബാബു- ആര്‍.വി ആചാരി

(വര്‍ഗ്ഗസമര ആശയം ഓര്‍മയിലുണ്ടോ? എങ്കില്‍ ഇത് വായിച്ച് സമയം പാഴാക്കരുത്) ഏഡിയെം നവീന്‍ബാബു നോവുന്നൊരോര്‍മ്മയായി, കേരനാടാകെ ശോക മൂകമായി. ജീവിതസഖിയും പെണ്‍മക്കളും വിതുമ്പി നിന്നൂ, മന്ത്രിമാരുറ്റവരുടയോരുകള്‍ സഹയോഗികള്‍…

തുഷാര ബിന്ദുക്കള്‍!-ജയന്‍ വര്‍ഗീസ്‌

സ്വര്‍ഗ്ഗസ്ഥനായ പിതാവേ, പ്രപഞ്ചത്തിന്‍ സര്‍ഗ്ഗ ചൈതന്യ പ്രഭാ പൂരമേ , വസ്തുവാം സ്ഥൂല പ്രപഞ്ച ഭാവത്തിലെ മുഗ്ദ ചൈതന്യമാം യാഥാര്‍ഥ്യമേ, ഞാനായ തന്മാത്രാ ഖണ്ഡത്തിലുള്‍ച്ചേര്‍ന്ന ജ്ഞാനോദത്തിന്റെ വിശ്വ…

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാ-സാംസ്‌കാരിക സമ്മേളനവും ലഹരിവിരുദ്ധ സെമിനാറും മാര്‍ച്ച് 29-ന്‌

ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ കലാസാംസ്‌കാരിക വേദിയുടെ പത്തൊമ്പതാം സമ്മേളനവും ലഹരി വിരുദ്ധ സെമിനാറും മാര്‍ച്ച് 29ന് രാത്രി 8.30 ന് വെര്‍ച്ചല്‍ പ്ലാറ്റ്‌ഫോമിലൂടെ…

നഗര പ്രദക്ഷിണം-രാജന്‍ കിണറ്റിങ്കര

ചിത്തത്തിലെപ്പൊഴും കുത്തിക്കുറിക്കുന്ന അക്ഷരത്താളില്‍ തെളിയുന്ന നക്ഷത്രം തൊഴുകൈയുമായൊന്ന് സങ്കടം ചൊല്ലുകില്‍ ചേര്‍ത്തുപിടിക്കുന്ന കരുതലിന്‍ സ്പര്‍ശനം ഉമ്മറ മുറ്റത്തെ തുളസിത്തറയിലും ചെമ്പകച്ചോട്ടിലെ പൂഴിമണലിലും പതിയുന്ന നിന്നുടെ കാലടിപ്പാടുകള്‍ മായാതെ…

അന്തര്‍ലീനം (വാസന)-ജയകുമാര്‍ കോന്നി

സംസാരമാം മഹാവി പിനമിതില്‍ സിംഹരാജനായി മരുവുന്നു, ഗൃഹനാഥനെങ്കിലും സദാ പേടി തന്‍ വലക്കണ്ണികള്‍ ചുറ്റും. സാധുവാംമേഷത്തെ കൊന്നുതിന്നാന്‍, സ്വാദൂറിനില്ക്കും കുറുനരി കണക്കെ, സന്തതികളും മറ്റുബന്ധുമിത്രാദികളും സാരസ്യ വാക്കുകള്‍…

എന്റെ ആത്മഗീതകം-മൂല കവിത: വിഷ്ണു പി.ആര്‍, മൊഴിമാറ്റം: സന്ധ്യ അരുണ്‍

കാടകം, ഞാന്‍ പിറന്നു വീണ വീടകം പൂകുവാനേകനായ് കാനന ഗേഹമണഞ്ഞു ഞാന്‍, ഗാനമൊന്നു കാതോര്‍ത്തു. കാറ്റു കിന്നരം മീട്ടും കാട്ടുമുളംതണ്ടു മുരളിയൂതും കാട്ടാറ് പാട്ട് മൂളും, കാണാ-…

സ്വപ്ന സുന്ദരി-ദീപ ബിബീഷ് നായര്‍

ഹന്ത! ചാരുതയാര്‍ന്നു നില്‍ക്കുന്നിതാ ചന്തമേറുമൊരു പൂവിന്നിതള്‍ പോലെ മന്ദഹാസിനീ സുന്ദരീ നിന്‍ മലര്‍ ചുണ്ടിലുണ്ടോ മധുവിന്‍ ചഷകവും കോമളാംഗീ തവ തനുവര്‍ണ്ണമോ കാണ്മതിന്നൊരു കാഞ്ചന രൂപമായ് കണ്ടൊരാ…

എന്റെ ഭ്രാന്തനിഷ്ടങ്ങള്‍-ലാലി രംഗനാഥ്‌

എന്റെ ഭ്രാന്തനിഷ്ടങ്ങളെ, ചോര പൊടിയാതെ കണ്ണീരില്‍ നനയ്ക്കാതെ തൊണ്ടയിലിടറാതെ എത്ര ഋതുക്കളില്‍ എത്ര കടല്‍ മഴകളില്‍ എത്ര പ്രണയ കവിതകളില്‍ കൈക്കുമ്പിളിലെടുത്ത് ഞാനോമനിക്കണം? കാറ്റിലും കോളിലുമുലയാതെ, കടല്‍ച്ചുഴിയിലകപ്പെടാതെ…

വന്യം-സുകൃത

കാട്ടിനു നടുവിലൂടെ യുള്ള ഒറ്റപ്രയാണത്തില്‍, നിശ്ശബ്ദത,സുന്ദരവും ഭ്രാന്തവുമാവും കെട്ടു പിണഞ്ഞ കാട്, ഉന്മാദം നിറച്ച മൗനം വിരിഞ്ഞ് പിരിഞ്ഞു പാഞ്ഞകലുന്ന വഴികള്‍ എന്നേക്കുമായിവ എന്നെ വിഴുങ്ങിയെങ്കിലെന്ന് കൊതി…

നിദ്രയെ പുല്‍കാതെ-ഷീലജയന്‍ കടയ്ക്കല്‍

ചന്ദ്രക്കലാധരാ ചന്ദ്രചൂഢാ പാര്‍വ്വതിവല്ലഭാ പാരിന്റെ രക്ഷകാ! നിന്‍മന്ത്രമുരുവിട്ടു നിന്നിലണയുമ്പോള്‍ പാപികള്‍ക്കാശ്വാസം നല്‍കും പരമേശ്വരാ പാരിനെകാക്കുന്ന കരുണാകരാ…. ഗംഗാധരശങ്കരാ ത്രിശൂലനായകാ നിന്നിലെ ശ്വാസനാളത്തിലമരുന്ന കാളകൂടം ഭുജിക്കാതെ കാത്തൊരു പാര്‍വ്വതിദേവിയും…