Category: കവിത

ജ്യോല്‍സ്യനെ തോല്‍പ്പിച്ച ആണ്‍കുഞ്ഞ്-ശ്രീകല ദേവയാനം

കവടികൊണ്ട് വല നെയ്ത് കാത്തിരിക്കുന്ന ജ്യോല്‍സ്യന്‍. മുന്നിലേക്ക് കൈകള്‍ കൂപ്പി, ഈശ്വരനെ കണ്ടെത്തി എന്നമട്ടില്‍ രണ്ടാള്‍. വാതിലിനരുകില്‍ വായ തുറന്ന് നില്‍ക്കുന്ന കോണ്‍ക്രീറ്റ് പുലിയുടെ പല്ലെണ്ണുന്ന ആണ്‍കുഞ്ഞ്.…

മണവാട്ടി-ജോണ്‍സണ്‍ ഇരിങ്ങോള്‍

ഈ പൂങ്കാവനത്തിലെ മണവാട്ടിയായി കാറ്റായി, കടലായി, കുളിരായി – ജലമായി പൂവും കായുമായ് – അന്നമായ് പരിമളതെന്നലായ് പോറ്റി പുലര്‍ത്തി. അപ്പോഴും നീയെന്നെ വേദനിപ്പിച്ചും കിളച്ചു മറിച്ചും…

മടക്ക യാത്രകള്‍-ജയന്‍ വര്‍ഗീസ്‌

കാലിടറാത്ത കുട്ടിയെപ്പോലെ കാലം നടന്നു പോകുമ്പോള്‍ . ഞൊണ്ടിക്കാലുകളില്‍ ഞൊണ്ടിപ്പിടഞ്ഞ് കൂടെയെത്താന്‍ പാട് പെട്ട് നമ്മള്‍ ! കുതിപ്പിന്റെ സ്വപ്നങ്ങള്‍ കുതിരകളായി കൂടെ വന്നപ്പോള്‍ നീതി ശാസ്ത്രങ്ങളുടെ…

പൈക്കിടാവിന്റെ പിന്നാലെ-ശ്രീകല മോഹന്‍ദാസ്‌

കെട്ടു പൊട്ടിച്ചോടിയ പൈക്കിടാവിന്റെ പുറകേ പാഞ്ഞ പിള്ളേരെ കാത്തു വേവലാതിയോടെ പടിക്കല്‍ വന്നു നോക്കി നില്‍ക്കുന്നു വീട്ടിലെ കാര്‍ന്നോത്തി അമ്മ… പൈക്കിടാവു പോയ് അയല്‍വക്കക്കാരുടെ ചെടികളും വാഴയും…

ഭാവിയുടെ കൃഷി-ലീലാമ്മ തോമസ്, ബോട്‌സ്വാന

ജന്മഭൂമിയുടെ നെഞ്ചിലായ് ഒരു ചോര പോലെ വിതച്ചു പോകുന്നു മണ്ണും മഴയും കാറ്റും വെളിച്ചവുമൊക്കെ കരഞ്ഞ് പറയും കര്‍ഷകന്റെ കൈവിരല്‍വളര്‍ച്ച. ജനസംഖ്യ വര്‍ദ്ധിക്കുന്നു, പക്ഷേ നിലം ക്ഷീണിക്കുന്നു,…

പരിസ്ഥിതിദിനം-മേരി അലക്‌സ് (മണിയ)

പത്തു വാഴ വച്ചാല്‍ പത്തു മാസം കൊണ്ടു പത്തു കുല ലഭിക്കും. പത്തു തൈ നട്ടാലോ പത്തു വര്‍ഷമെങ്കിലും പോകും കായ്ഫലത്തിനായ് പതിന്മടങ്ങു ലഭ്യമെന്നാശ്വാസം. പറമ്പു നിറയെ…

അര്‍ദ്ധനാരി-ഗിരിജാവാര്യര്‍

അറവാണിപ്പുതുനാരിയായിടും ഹൃദയക്കോവിലിനന്തികത്തഹോ! കടകം, കണ്‍മഷി, മുത്തുമാലകള്‍ ചിതറീ, നീള്‍മിഴിനീരുപോലവേ! അരികേ ചന്ദനഗന്ധമോലുമാ – നറുപൂഞ്ചേലയിലിറ്റുവീണിടും ചുടുനിശ്വാസകണങ്ങളേറ്റുടന്‍ വിളറീ ഭൂവിലെ സസ്യജാലവും! ഒരുരാത്രിക്കുവിധിച്ചു ധന്യമാ- മൊളിചിന്നുന്നൊരു കാന്തലബ്ധിയും പിറകേ,…

നിലാവിനോട്-ശ്രീ മിഥില

നിലാവേ നിന്നുടെ വീട്ടില്‍ കിനാവുകാണും കണ്ണുകളുണ്ടോ അക്കണ്ണില്‍ കണ്ണീരുണ്ടോ കണ്ണീരിന്നുപ്പുണ്ടോ കരളിന്റെ മുറിവായില്‍ ആ ഉപ്പു പുരളാറുണ്ടോ അഴലിന്റെ നീറിയോടുങ്ങലില്‍ അവശതയോടെ തളരാറുണ്ടോ പനിച്ചൂടിന്‍ പൊള്ളലിലെങ്ങാന്‍ പാതിരാസൂര്യനുദിക്കാറുണ്ടോ…

പരമമാം സത്യം-ടി.കെ. മാറിയിടം

മനമെത്തും ദൂരത്ത് മിഴിയെത്താതായി, മിഴിയെത്തും ദൂരത്ത് പദമെത്താതായി. കൊഴിയുന്നു ദന്തങ്ങള്‍, ചുളിയുന്നു തൊലിയും; ജരയും നരയുമായ് മൊരി പാറും ദേഹം… മുതുകിന്ന് വളവുണ്ടായ്, കുനിയുന്നു ശിരസ്സും; അറിയാതായ്…

രൗദ്രതയിലെ ആര്‍ദ്രത-ഹരന്‍ പുന്നാവൂര്‍

വീണ്ടും വരുന്നിതാ കുംഭമാസച്ചൂടിന്‍ വേണ്ടുവോളമോര്‍മ്മ തലോടിടുവാനായ് മഴയും കഴിഞ്ഞു മഞ്ഞും കഴിഞ്ഞല്ലോ മിഴികള്‍ ചിമ്മുന്ന വേനലും വന്നല്ലോ വൃക്ഷലതാദികള്‍ പൊഴിയുന്ന കാലം പക്ഷിമൃഗാദികള്‍ വിശക്കുന്ന കാലം ദുഷ്ടത…