കാലത്തിന്റെ മുറ്റം – ഡോ. മിനി. എം.ആർ
ഓർമ്മയുടെ മുറ്റം നിറയെ പൂക്കളുടെ സൗരഭ്യമാണെന്ന് കാലമെന്തിന് കള്ളം പറയണം? വഴിയിലും തൊടിയിലും വാക്കിന്റെ കാരമുള്ളുകൾ കൊമ്പ് കോർത്തു നിന്ന കാലം, മൗനമേ നിന്റെ മുറിവിൽ കാശിത്തുമ്പകൾ…
ഓർമ്മയുടെ മുറ്റം നിറയെ പൂക്കളുടെ സൗരഭ്യമാണെന്ന് കാലമെന്തിന് കള്ളം പറയണം? വഴിയിലും തൊടിയിലും വാക്കിന്റെ കാരമുള്ളുകൾ കൊമ്പ് കോർത്തു നിന്ന കാലം, മൗനമേ നിന്റെ മുറിവിൽ കാശിത്തുമ്പകൾ…
അമ്മയുണ്ടെനിക്കീ ഉലകിൽ രണ്ടെണ്ണം ഒന്ന് അമ്മയാണെങ്കിൽ മറ്റേതമ്മായിയമ്മയായിടും ഇവരിൽ പൊന്നമ്മ എന്റെ പെറ്റമ്മയല്ലേ മറ്റേയമ്മ ജീവിത പാഠ- ങ്ങളെന്നെ പഠിപ്പിച്ചേറെ പിന്നെയുമുണ്ടല്ലോ അമ്മമാരേറെ അച്ഛമ്മയൊന്ന് അമ്മമ്മയൊന്ന് എന്റെയച്ഛമ്മയേയും…
ജനലരികിൽ കാഴ്ചകളുടെ ചലനം അവസാനിക്കുന്നില്ല. ചില്ലകളിൽ ചേക്കേറും മുമ്പ് ചില കിളികൾ കുശലം പറയും. ചിലച്ചു കൊണ്ട് മടിച്ചു നിൽക്കും പാളി നോക്കും, എന്തേ മറന്നത് ?…
(കവിത) ~~~~~~~~~~~~~ മായാത്തൊരോർമ്മതൻ മഴനനഞ്ഞെത്തിയെൻ മനസ്സിന്റെ മണിച്ചെപ്പ് തുറന്നുവെച്ചു.. മദഭരരാവിലീ മധുമൊഴി പൂക്കുമ്പോൾ എന്തായിരുന്നു നിൻ മനസ്സിൽ സഖീ.. മുറ്റത്തെ തൈമണിമാവിൻചുവട്ടിൽ നീ മുന്നാഴിസ്വപ്നങ്ങൾ പങ്കുവെച്ചു മുത്തുകൾ…
സഹിതഭാവനയുണരുമുഷസ്സിൽ സുരഭില ചിന്തകളുണരുമ്പോൾ സംഗമാർന്നഅക്ഷരജാലങ്ങൾ സ്ഫുരണമായഗ്നികണങ്ങളായി. സ്ഥിരതയുള്ളൊരു സീമന്തിനിയോ സ്നേഹമായുള്ളിൽനിറയുമ്പോൾ സുന്ദരവാണിയനുപദമൊഴുകി സാഹിത്യഋക്ഷരമായലിയുന്നു. സുഖസുഷുപ്തിയിലെന്നുൾത്തടം സൂത്രധാരനായിയൊരുങ്ങുമ്പോൾ സമസ്യകളൊരുപാടുതിരകളായി സരസസാഗരഭാവനാങ്കുരമായി. സിദ്ധികളോരൊന്നും സീമാതീതം സ്വർഗ്ഗസ്മൃതികളുണർത്തുമ്പോൾ സ്വപ്നവാസന്തവാഗ്ദത്തഭൂമിയിൽ സർഗ്ഗാശ്വമായിതേരുതെളിക്കാനായി. സ്വർഗ്ഗഭൂമികയൊരപ്സ്സരസ്സായി…
കാനനച്ചോല ഗോപൻ അമ്പാട്ട് ഉദയമായി, ഉയിരിൻ അലകളായി ഉയരുകായി , അഴകിന്നുലകമായി പുലരിനീർത്തും കസവുടയാടയിൽ കനവുപൂക്കും മരതകവനികയിൽ കുളിരിൻ പ്രഭാതം.., തളിരിൻ പ്രഭാതം ഈ പ്രഭാതം.. ഈറൻ…
തളരുമ്പോൾ താങ്ങായി തണലായി കാലിടറുമ്പോൾ കരുത്താ യവൻ മിഴി നിറയുമ്പോൾ കണ്ണീർ തുടച്ചവൻ എൻ്റെ മുത്തപ്പൻ ….. പറശ്ശിനി മുത്തപ്പൻ ……. തളരുമ്പോൾ ……….. ദു:ഖങ്ങൾക്കാശ്രയം നീയേ…
മതിലുകൾ മതിലുകൾ മതിലുകളെങ്ങും ! സ്വൈര്യ സ്വതന്ത്രമായി വാഴുവാൻ മർത്ത്യൻ സ്വയം കെട്ടിയ ജയിലുകൾ മതിലുകൾ. മനുഷ്യനെ കാണാനില്ല!! മതിലുകെട്ടിയോരഗാര ത്തിൽ മറഞ്ഞിരിപ്പൂ മനുഷ്യർ !! മാളത്തിൽ…
മേൽവിലാസം തെറ്റിച്ചു കൈയ്യിലെത്തിയ കത്തിൻ്റെ പിൻബലത്തിലൊരു യാത്ര… സന്ധ്യയുടെ പുകമറയിൽ വണ്ടിയിറങ്ങുമ്പോൾ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഒരേ സ്വപ്നങ്ങളുമായി വേർപിരിഞ്ഞ ഒരു സൗഹൃദം. വർഷങ്ങൾക്കു ശേഷമുള്ള…
🍃 എന്നും വിടരുന്ന സൂര്യാ നിന്റെ ലാവണ്യം ഇന്നെനിയ്ക്കു അസഹ്യമാകുന്നു എന്നും പ്രഭാതത്തിൽ തലോടുന്ന നിൻ കതീർ കൊടും വേനലായി വന്ന് വറ്റിയ്ക്കുന്നു ശക്തിയും നീറ്റിയ്ക്കുന്നു മാനസവും…