LIMA WORLD LIBRARY

കവിത

The Dance of Form and Emptiness നിശ്ചലതയുടെ വേദിയിൽ രൂപവും ശൂന്യതയും പരസ്പരം ആലിംഗനം ചെയ്യുന്നു. ഒന്ന് മറ്റൊന്നിന്.......

എനിക്കു ചുറ്റും പുഴുക്കളെപ്പോലിഴയുന്നു മനുഷ്യർ. ഞാനും വെറുമൊരു പുഴുവായ് പുഴുക്കൾക്കിടയിൽ….. പുഴുക്കളെ പുഷ്പമായ്ക്കരുതിയൊരു കാലം , പരദേവതക്കൊപ്പ- മിരിപ്പിടം കൊടുത്തയൊരുകാലം........

അതിരില്ലാ ആശകളെ പുൽകും ആകാശപ്പരപ്പിന്റെ അനന്തത പോലെ സമ്മിശ്ര വൈകാരിക താളങ്ങളുടെ താവളമാകുന്നിടത്ത് മേലോട്ട് കുതിക്കുന്നു പ്രതീക്ഷയോടെ വന്നിറങ്ങുന്നുണ്ട് ഇരമ്പലോടെ.......

വിരല്‍ തൊട്ടാല്‍ വിരിയുന്ന വസന്തത്തില്‍, വേരറ്റ ജലാശയങ്ങള്‍ നമ്മെ കാത്തിരിപ്പൂ. കൂട്ടായ ഘോഷയാത്ര തന്‍ നിഴലുകളില്‍, മുഖമില്ലാത്ത മുഖംമൂടികള്‍ ചിരിക്കുന്നു........

മനസ്സിലെന്നും തിളങ്ങി നിൽക്കുമൊരു നിറദീപമാണെൻ അധ്യാപകർ സ്നേഹമേകുന്നവാക്കു തന്നൊരു കൂട്ടുകാരാണവരെപ്പോഴും ​നന്മയെന്തെന്നു ചൊല്ലിത്തന്നെൻ്റെ വന്നപിഴവുകൾ തിരുത്തുവാൻ തണലൊരുക്കി നടന്നു മുന്നിലായ്.......

കൂട്ടുതെറ്റി പിരിയുന്നു നമ്മൾ കുറ്റമെന്തെന്നറിയാതെ വഴിയിൽ കലഹഭാഷ്യങ്ങളില്ലാതെ പോയോർ കലിയടങ്ങാതെടുക്കുന്നു ചുരിക ! പുഴുപിടയ്ക്കും തലച്ചോറിന്നുള്ളിൽ കുരുതിനാമ്പിൻ ചിലയ്ക്കുന്ന ശബ്ദം.......

മഴയാണ് ഭൂമിയെ മയമേറ്റിടുന്നതും മഴയാണ് ഭൂവിന്നു ഗർഭമേകുന്നതും മഴയാണ് മനുഷ്യന്റെ മാനസതാപത്തെ മന്ദസ്മിതത്താലെ മഞ്ഞാക്കിടുന്നതും. മഴയാണു നന്മതൻ വിത്തുപാകുന്നതും മഴയാണു.......

ചിരിയഴകിലെരിയുമൊരു പൊന്നിൻവിളക്കുപോൽ ചാരുവിണ്ണിൽ വരും സൂര്യദേവപ്രഭോ, ഇരുളകലെ മറയുവതിനൻപോടെ വെട്ടവും കാരുണ്യവും നൽ ധരിത്രിക്കു നല്കണം.. അളവിലതികണിശതയിലൂർജ്ജമേകീ ടുവോൻ ആളിത്തുടുത്തന്തിയോളം.......

അളന്നെടുക്കേണ്ട, അടിച്ചു മാറ്റൂ അറയ്ക്കകത്തുണ്ട് എടുപ്പതെല്ലാം ജനം നിറച്ചിട്ട വിയർപ്പു നെല്ലിൻ കുരുപ്പൊടിച്ചിട്ടു ചുമന്നു മാറ്റു ! എതിർക്കുവാനില്ല നിനക്കു.......

മർത്ത്യർ തൻ ചിന്തയിൽ അന്തരമുയർന്നപ്പോൾ അടിമച്ചങ്ങലക്കണ്ണികളിൽ ജീവിതമടിപതറി നിന്നു. സഹ്യപുത്ര ശിഖരത്തിൽ അഖണ്ഡ തപസ്സനായൊരു വിശ്വ വിജ്ഞാനതേജസ്സിൻ തിരുനേത്രങ്ങൾ തുറന്നു........

“നീ ഒരു നെഗറ്റീവ് എനർജിയാണ്,” “നിന്നോട് സംസാരിക്കാൻ ഞാനില്ല ” പല തവണ കേട്ടു. പിന്നെയും പലത് “ആരും വരില്ല.......

(വഞ്ചന, പശ്ചാത്താപം, കുടുംബബന്ധങ്ങളുടെ തകർച്ച, ആത്മനിന്ദ തുടങ്ങി നീച സ്ത്രീ ജന്മം ഒരിക്കലും ചിന്തിക്കാത്ത ചിന്തകൾ ) കഴുത്തിലെ താലിയൊരു.......

മഴക്കോള് മാഞ്ഞേ മാനം തെളിഞ്ഞേ, കിളിപ്പാട്ട് മൂളും വയല്‍ത്താളമുണ്ടേ, ഇലച്ചാര്‍ത്തു തോറും മലര്‍ത്താലമേന്തി കുളിച്ചീറന്‍ മാറി മലയാള മണ്ണ് !.......

ഓണം വന്നോണം മലനാട്ടിൽ പൊന്നോണം മനമാകെ മയിലാടും പോലൊരു തിരുവോണം മുറ്റത്തെപ്പൂവിന്നും നാണം മൂളിപ്പാട്ടേകും വണ്ടിനിന്നോണം തുമ്പയും തെച്ചിയും മെല്ലെ.......

പുലരിതൻ വിരൽത്തുമ്പേറി ചിരിതൂകും പൂക്കൾ തീർത്ത മുറ്റത്തെ പൂക്കളത്തിൽ കൺപാർത്തുനിൽപ്പൂ ഞാനും. ഒരുമാത്രയിരുളിലായി, കൊഴിഞ്ഞോരു പൂവിന്റെയാ, തേങ്ങലിന്നറിയാതെയോ ഉയരുന്നു എൻ.......