തമസ്സിന്റെ തോട് പോളിച്ചീ യുഗത്
യരുമയാം ചുണ്ടിലച്ചോദ്യം :
എവിടെ മനീഷികൾ കാണുവാനിച്ഛിച്ച
മനുഷ്യന്റെ മഹനീയ ലോകം?
മതവാദിപ്പരിഷകൾ ദൈവത്തെ കഷണമായ്
വഴിനീളെ തൂക്കി വിൽക്കുമ്പോൾ,
ഇടനെഞ്ച് പിളരുന്ന വേദന ശാപമാ
ഉറയുന്നു , പിടയുന്നു ലോകം !
എവിടെ മത- രാഷ്ട്ര തിരിവുകൾക്
ത്തതിരുകളില്ലാത്ത ലോകം ?
എവിടെ കരൾ പിളർന്നപരനെ കരുതു
ചുടു ചോര ‘ മീവലിൻ ‘ ലോകം ?
അകലെയൊളിച്ചിരുന്നാരോ തൊടുക്കു
യതിക്രൂര ‘ക്രൂയിസ് ’ മിസൈലിൽ ,
മരണം വിതക്കുന്ന ക്രൂരത മനുഷ്
ചുടുചോരയിൽ ഇനി വേണ്ടാ.
ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് പക
‘ ഒരു ലോകം മുഴുവനും ? ‘ വേണ്ടാ,
ഉണരട്ടെ യിവൾ ഭൂമി യൂഷസ്സിന്റെ
പ്പെരുമയി ലുണരട്ടെ വീണ്ടും !
വരികയായ്, വരികയായ് . ഒരു നല്ല
രഥ ചക്ര ‘ രവ ‘ കരകങ്ങൾ !
മനുഷ്യനും, മനുഷ്യനും കൈകോർത്തു
മഹനീയ മലർവാടകങ്ങൾ
അപരന്റെ വേദനക്കൊരു നുള്ളു സാന്‍
മുഴിയുന്ന മനസ്സുമായ് നിൽക്കെ,
മനുഷ്യനും, ദൈവവും ഒരുമിച്ചീ യു
പണിയുന്നീ പാഴ്മണ്ണിൽ സ്വർഗ്ഗം.












