ശാരദച്ഛന്ദ്രികേ, തേനും വയമ്പു
യീലോക വേദിയി ലെന്തിനു വന്നു നീ
നീളേക്കറൂത്ത നിൻ വാർമുടിക്കെട്
താരക പൂങ്കുല ഗന്ധം ശ്വസിപ്പു
വാരിപ്പുണരാൻ കൊതിക്കുന്നു ഞാനെ
യോമൽ ത്തിടമ്പിനെ മാറോടണയ്ക്കു
സാധിക്കുകില്ല നീ വന്നാലു മെന്‍
മോഹമടക്കി ക്കിടക്കുകയാണ് ഞാൻ !
ചോരയാണെങ്ങും മനുഷ്യന്റെ നെഞ്ചി
ചോരയിലാണ് പുളയ്ക്കുന്നു ധാർമ്
നീതിശാസ്ത്രങ്ങൾ മരിക്കുന്നു സ്
തേൻ വണ്ടുകൾ ദൂരെയെങ്ങോ പറന്നു
കോടാനുകോടി യുഗങ്ങളായ് നമ്മളീ
ഭൂമിയിൽ കണ്ട കിനാക്കളാം പൂക്
ചാരമായ് മാറ്റാൻ കശക്കുന്നു വാ
രൂപികൾ ലോകമഹായുദ്ധ നായക (ർ) (ൾ)
പോവുക ദൂരെ വിശുദ്ധയായ് നിന്നി
ചേതോഹരങ്ങൾ മരിക്കാതിരിക്കണേ,
നാളെയീ ചോരക്കറകളിൽ നിന്നൊരു
മോചനം വന്നാൽ വിളിക്കാം, വരേ