മനുഷ്യ വേദനകളിൽ
മനം നൊന്തു കരയുന്ന
മലയാളി മനസ്സുകൾക്കഭിവാദനം !
അതുകൊണ്ടാണലിയുന്ന
കരളുള്ള യീ മണ്ണിനീ
മുഖപടം :’ ദൈവത്തിന്റെ പ്രിയ ഭൂ
ഒരുനൂറ് മോഹം പേറി
ചിറകടിച്ചകാശത്തിൻ
കടലുകൾ കടന്ന് നാം ഇര തേടുമ്പോ
*ചിറയിലെ പനയിൽ തീർത്ത
കരിയിലക്കൂട്ടിൽ നിന്നാ
ഹൃദയത്തിൻ കുറുകലുകൾ അറിയുന്നു
ഇണയുണ്ട് , പ്രേമത്തിന്റെ
നിറവായ കുരുന്നുണ്ട്,
വടിയൂന്നി വാർദ്ധക്യമായ് വാത്
മടങ്ങുവാൻ വെമ്പുമ്പോളും
മനസ്സിന്റെ പാടങ്ങളിൽ
വിള കാക്കാൻ നാം കെട്ടിയ മതിലു
ഒരുവേള വന്നില്ലെങ്കിൽ
കരയേണ്ട; കാലത്തിന്റെ
മറുകര തേടിപ്പോകാൻ കാത്തു നിൽക്
അതിരുകൾ തിരിക്കാത്ത
യനശ്വര പ്രപഞ്ചത്തിൽ
അതിസൂക്ഷ്‌മം വിഘടിച്ചു നാം വീ
- ചിറയിലെ പനയിലെ കരിയിലക്കൂട് –
സി ജെ മണ്ണുംമൂടിന്റെ വാക്കുകൾ .
About The Author
No related posts.