( ആണവായുധ ഭീഷണിയുടെ അനിശ്ചിതത്
ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്
അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ,
സുപ്രഭാതങ്ങൾ വിടർത്തും നഭസ്സി
യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്
ഇത്തിരിപ്പൂവായ്,യിവിടെയീ ഭൂമി
മുറ്റത്തു നിന്ന് ചിരിക്കുമീ മാ
വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദി
ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ
നിത്യവും സൂര്യനുദിക്കാതിരുന്നി
കൃത്യമാ, യെത്താതിരുന്നില്ല രാ
തെറ്റിയും, മുല്ലയും പൂക്കുന്ന
ക്കിക്കിളി യേകാതീരുന്നില്ല കാ
എന്റെ വർഗ്ഗത്തിനായെന്തെന്തു ചാ
മന്ദസ്മിതങ്ങൾക്കു ചാർത്തി നീ വി
തിന്നും,കുടിച്ചു, മിണചേർന്നും
പൊന്നിൻ കിനാവിന്റെ തൊട്ടിലി, ലാ
ജന്മാന്തരങ്ങൾ കൊഴിച്ചിട്ട തൂ
‘ വല്യ’ സംസ്‌കാരത്തിൻ കോട്ടകൾ
രണ്ടായിരത്തിൻ പടികൾ കടന്നുവ –
ന്നിന്നിന്റെ നെഞ്ചിൽ പതുങ്ങിക്
ഞെട്ടുന്നു, നമ്മൾ നടുങ്ങുന്നു
വട്ടനായ് തീരുന്നു മാനവൻ ഭൂമിയി
ഹൃത്തടം പൊട്ടുന്നു, വേദന യാണവ
യശ്വമേധങ്ങൾ കുതിക്കുന്നു ചുറ്
മെക്സിക്കൻ ഊഷര ഭൂമിയിലാദ്യമായ്
കെട്ടഴിഞ്ഞീ നവ രാക്ഷസനിന്നലെ,
ജപ്പാന്റെ മാറ് പിളർന്നു ചുടു ചോ
യിറ്റിക്കുടിച്ചു മദിച്ചു രസിച്
ബ്രിട്ടനിൽ, റഷ്യയിൽ, ഫ്രെഞ്ചിൽ
മുട്ടിയുരുമ്മി പുലരുന്ന ചൈനയിൽ
എത്തിപ്പോയ് ! ദംഷ്ട്രങ്ങളിൽ ചു
ന്നുഗ്രത, പൊഖ്‌റാനിൽ, ബുദ്ധന്
എന്തിനായ് നമ്മൾ പരസ്പരം ചോര തൻ
ഗന്ധം മണത്തു നശിക്കുന്നു നാടു
എന്തിനു സോദരർ തമ്മിൽ തലകീറി
കൊന്നു മുന്നേറാൻ കൊതിക്കുന്നു മാനവർ ?
ആരും ജയിക്കാത്ത പന്തയക്കളിയുടെ
പേരാണ് ‘ യുദ്ധ ‘ മെന്നറിയുവാൻ
‘ഗീത’ യിലില്ലയോ ബോധനം? വേദങ്
പാടി നടക്കുന്നതീ സത്യമല്ലയോ?
മാനവൻ ! ഭൂമിതൻ ധന്യത, ദൈവത്തിൻ
സ്നേഹം കടഞ്ഞ യമൃതിന്റെ തുള്ളി
തോളോട് തോൾ ചേർന്ന് നാളെയെ നന്
ലൂതിയുരുക്കി യുണർത്തേണ്ട സോദരർ
ഏതോ പ്രലോഭന നീതി ശാസ്ത്രങ്ങൾ ത
ന്നൂരാക്കുടുക്കിൽ അകപ്പെട്ടു പോ
ആരുടെ നെഞ്ചും പിളർന്നതിനുള്ളി
ചോരയിൽ മുങ്ങിക്കുളിക്കുന്നു ജീ
രത്ന ഗർഭങ്ങൾ വഹിക്കുമീ ഭൂമിയിൽ
കുത്തി നിറച്ച ചെകുത്താന്റെ വാ
ദൂരെയെറിഞ്ഞു തിരുത്തുക, മാനവ –
സ്നേഹികൾ, നമ്മുടെ കോരിത്തരിപ്
ഉത്തുംഗ വിന്ധ്യ ഹിമവൽ സാനുക്
അത്യഗാധങ്ങളാ, മാഴിക്കുടങ്ങളേ,
സുപ്രഭാതങ്ങൾ വിടർത്തും നഭസ്സി
യത്യത്ഭുതങ്ങളെ, ചന്ദ്ര താരങ്
ഇത്തിരിപ്പൂവായ്, യിവിടെയീ ഭൂമി
മുറ്റത്തു നിന്ന് ചിരിക്കുമീ മാ
വർഗ്ഗത്തിനായി ഞാൻ മാപ്പു ചോദി
ഹൃദ് മിഴിനീരാൽ കഴുകട്ടെ കാലുകൾ
* ‘ സൂര്യജന്മം ‘ കവിതാ സമാഹാരത്











