LIMA WORLD LIBRARY

പുണ്യ മാസം – (ജമാൽ കണ്ണൂർ)

തേടലിന്റെയും പാപ
മോചനത്തിന്റെയുംഅനുഗ്രഹത്തിന്റെയും മൂ
ന്ന് ഘട്ടങ്ങളായിട്ടാണ്
വിശുദ്ധ റമദാൻ തരം
തിരിക്കപ്പെട്ടിരിക്കുന്ന
ത്. വിശ്വാസത്തിന്റെ
വേര് ഊഴ്ന്നിറങ്ങിയവ
ർ മൂന്നിന്റെ അവസാന
രാവുകളെ പ്രതീക്ഷാ
നിർഭരമാക്കുകയാണ്
പടച്ചവന്റെ അനുഗ്രഹ
ങ്ങൾക്കായി.
തുറക്കപ്പട്ട രാവ് ഏ താണെന്ന് ആർക്കും
അജ്ഞാതമായ അവസ്ഥയിലും നിശ്ചയിക്കപ്പെടാത്ത
നിമിഷങ്ങൾ നേടിയെ
ടുക്കാൻ നോമ്പുകാര
ൻ അധികരിച്ച പ്രാർത്ഥന നിർഭരമാക്കി ജാഗ്രത
രാകുന്നു. ആ തുറക്ക
പ്പെട്ട രാവ് 27 ആം രാവിലാണെന്നും ഒററയിൽ വരുന്ന മററു
ദിനങ്ങളിലാണെന്നും കണക്കുകൂട്ടി വെച്ചവർ
ആ നാളൊരു രാവിൽ
മാത്രം പരക്കം പായു
ന്നു. ദൈവം തമ്പുരാ
നോടുപോലും ഈ കൂ
ട്ടർ സ്വാർത്ഥമായ നില
പാടാണ് സ്വീകരിച്ചു
പോരുന്നത്. ഈ അ
ജ്ഞത പുലർത്തുന്ന
തിന് ഒരു പരിണാമം
അന്വേഷണപരമായ
അനിവാര്യതയിൽ നാം
എത്തിച്ചേരേണ്ടതുണ്ട്.
കേവലം അരുതുക ളുടെ സമാഹാര ഭാണ്ഡ
വുമായി വിരാചിക്കുന്ന
റമദാൻ നോമ്പുകൾ
അരുതുകൾക്കപ്പുറം
നിസ്സഹായർ പങ്കപ്പാടി
ലും സഹചാരിയായി
നിലകൊളളുന്നു. പ്രതി
കൂലമാകുമ്പോഴും വ
യ്യാത്തവസ്ഥയിൽ എ
ത്തിച്ചേരുമ്പോഴും അ
ത് മറ്റൊരു നാളിലേക്ക്
മാറി നിൽക്കുന്നു. കാ
ഠിന്യം ഇസ് ലാമിൽ എ
വിടെയും പറയാത്തതി
ന്റെ തെളിവുകളിൽ ഒ
ന്നാണിത്.
അധികമായ പ്രാർ
ത്ഥനയും ഖുർ-ആൻ
പാരായണവും കർമ്മ
നിരതമാക്കുന്നതാണ്
ഈ പുണ്യ മാസത്തി
ന്റെ സവിശേഷത. നി
താന്ത സഹനത്തിന്റെ യും അത്യുജ്ജ്വല ത്യാ
ഗത്തിന്റെയും മാസം,
ഈ നോമ്പ് ബുദ്ധിസ്ഥി
രതയില്ലാത്തവരും പ്രാ
യപൂർത്തിയാകാത്തവരും ഈ നോമ്പാനുഷ്ടാ
നം നിർബന്ധമാകുന്നി
ല്ല. ഗർഭിണികളിലം, യാ
ത്രക്കാരിലും ഇളവ് ക
ൽപ്പിക്കപ്പട്ടിട്ടുണ്ട്. പാപ
ബാഹുല്യങ്ങളിൽ നി
ന്നും പൈശാചിക കോ
മരങ്ങളിൽ നിന്നും ര
ക്ഷ നേടാനുളള ഒരു കവചമാണ് റമദാൻ
വ്രതം.
ഉറക്കിന്റെ ആലസ്യ
ത്തിൽ നിന്നും വിരിപ്പ് വിട്ടു എഴുന്നേൽക്കാൻ
മടിക്കുന്നവർ പകൽ പ
ട്ടിണി നടത്തുന്നതിലും
ഭേദം തിന്നു കുടിച്ചു
കൊളളട്ടെ എന്നു കൂടി
പ്രപഞ്ചനാഥൻ കർക്ക
ശമായി ആജ്ഞാപി ച്ചിരിക്കു. പട്ടിണിക്കാര
ന്റെ നോമ്പ് ഇതിനകം
പടച്ചവൻ വലിച്ചറിയ
പ്പെടുന്നു , എന്നു സാരം
, ഇസ് ലാമിക അഞ്ച്
വ്യവസ്ഥകളിൽ ഒരെ
ണ്ണമായ പുണ്യ റമദാൻ
വ്രതം മനുഷ്യ രാശിയി
ൽ ഒരു സോഷ്യൽ തെ
റാപ്പി കൂടി ആകുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px