‘( കേരളം കണ്ട ഏറ്റവും വലിയ പ്
‘അമ്മ തൻ നെഞ്ചിൽ ഉറങ്ങിക്കിടന്
കുഞ്ഞായിരുന്നു ഞാൻ കൂട്ടിൽ.
പൊന്നണിഞ്ഞെത്തും പ്രഭാത ത്തുടു
കന്നിക്കതിരായിരുന്നു !
അമ്മേ യനശ്വര സ്തന്യമായ് സ്നേ
ന്നന്നം ചുരത്തിയോരമ്മേ,
എന്തിനാ മാറിൽ നിന്നെന്നെ പറി
ഞ്ഞിന്നീ കരാളം ചതുപ്പിൽ ?
കത്തിയെരിഞ്ഞ പ്രപഞ്ച നിഗൂഢത –
ക്കിപ്പുറം വന്ന നിൻ സ്നേഹം ,
ചിപ്പിയിൽ മുത്തുപോൾ ജീവന്റെ യു
സത്യമായ് എന്നെ രചിച്ചു !
മുത്തണിപ്പൊൻ മുലക്കച്ച തുറന്നെ
ക്കെത്ര മുലപ്പാൽ ചുരത്തി ?
എത്ര ശതകോടി വർഷാന്തരങ്ങളിൽ
മൊത്തി നീയെന്നെ വളർത്തീ ?
എന്നിട്ടു മീവിധം സംഹാര രുദ്രയാ
എന്നെ പറിച്ചെറിഞ്ഞീടാൻ
എന്തപരാധം നിൻ സ്വപ്ന പുഷ്പങ്
എന്തേ പുഴുക്കുത്ത് വീഴാൻ ?
അമ്മേ ക്ഷമിക്കൂ ഇനിയുമൊരായിരം
ജന്മങ്ങൾ മണ്ണിൽ തളിർക്കും !
ഞാനാണവർ നാളെ നാളമായ് മാറേണ്ട
നാടിന്റെ മൺ ചെരാതങ്ങൾ !
About The Author
No related posts.