LIMA WORLD LIBRARY

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍

അദ്ധ്യായം 10 കരകാണാ കടല്‍   അവന്‍റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്‍റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കല്‍ കരച്ചല്‍ വന്നു രാപാര്‍ക്കും;

അദ്ധ്യായം 09 ആത്മാവിന്‍റെ നോവുകള്‍   എനിക്കു ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയില്‍കൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്‍റെ അമ്മയുടെ

അദ്ധ്യായം 08 നീര്‍ക്കോലം   സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ

അദ്ധ്യായം 07 മണ്‍ചെരാതുകള്‍   കപ്പല്‍ തകര്‍ന്നു പോകുവാന്‍ തക്കവണ്ണം സമുദ്രത്തില്‍ വലിയൊരു കോള്‍ ഉണ്ടായി. കപ്പല്‍ക്കാര്‍ ഭയപ്പെട്ടു ഓരോരുത്തന്‍

അദ്ധ്യായം 06 മുഖമുദ്രകള്‍   ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും

അദ്ധ്യായം 05 പെരുവഴിയമ്പലം   വെള്ളത്തില്‍ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തില്‍ പറവജാതി പറക്കട്ടെ എന്നു ദൈവം

അദ്ധ്യായം 04 പോര്‍നിലങ്ങള്‍   പകല്‍ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു

അദ്ധ്യായം 03 മുന്നിലെ വഴി ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ നിങ്ങളുടെ

അദ്ധ്യായം 02 കതിര്‍നിലങ്ങള്‍ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്‍റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം

കാരൂർ സോമൻ, ചാരുംമൂടിന്റെ ആത്മീയ നോവൽ “കാവൽക്കാരുടെ സങ്കിർത്തനങ്ങൾ” ആരംഭിക്കുന്നു. അദ്ധ്യായം 01 ദേശാടനക്കിളികള്‍   ആദിയില്‍ ദൈവം ആകാശവും