ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ – ദാസ്
ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ , താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ നിർത്താതെ പൊട്ടിച്ചിരിച്ച മഴ പൊടുന്നനെ നവവധുവിന്റെ ലജ്ജയണിഞ്ഞ് നിശബ്ദയായ രാവിൽ ….. ഹൃദയത്തിൻ്റെ പ്രണയ ജാലകങ്ങൾ…
ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ , താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ നിർത്താതെ പൊട്ടിച്ചിരിച്ച മഴ പൊടുന്നനെ നവവധുവിന്റെ ലജ്ജയണിഞ്ഞ് നിശബ്ദയായ രാവിൽ ….. ഹൃദയത്തിൻ്റെ പ്രണയ ജാലകങ്ങൾ…
അത്യഗാധപ്പൊരുൾ സത്തയിൽ നിന്നുമീ സത്യപ്രപഞ്ചം രചിച്ച സമൂർത്തമേ, എത്ര ശതകോടി വർഷാന്തരങ്ങൾ തൻ മുക്ത സ്വപ്നാമ്ഗുലീ സ്പർശന പുണ്യമേ, അദ്വൈത സിദ്ധാന്ത ശങ്കര ചിന്തയിൽ കത്തിയമർന്ന കനൽ…
ഒരു മഴയാണെനിക്കു നീ നീല നിലാവിൻ ചുംബനമേറ്റ് മധുവൂറും പ്രണയ പ്രവാഹിയായി എന്നിലേക്കൊഴുകും കുളിർ മഴ പാതി മയക്കത്തിൽ വിരുന്നെത്തും പെയ്തു … പെയ്തു ..തോർന്നാലും തനുവിൽ…
ഏകാന്തതയുടെ ഒറ്റമുറി വീട്. ഓർമ്മയുടെ ചാരുകസേരയിൽ ഒറ്റയ്ക്കിരിക്കുന്ന എൻ്റെയകം. ചില്ലു കൂട്ടിലെ മത്സ്യക്കണ്ണുകൾ. എന്നെയുറ്റു നോക്കുന്നു എൻ്റെയുള്ളിലേക്ക് തുളച്ചു കയറുന്ന തിളങ്ങുന്ന രണ്ട് ഗോളങ്ങളെന്നെ മാടി വിളിക്കുന്നു.…
(കവിത) ഭൂമികുലുങ്ങിയാലും കുലുങ്ങാത്തവർ പണ്ടൊരു ചൊല്ലുണ്ട്; പാലം കുലുങ്ങിയാലും കുലുങ്ങാത്തൊരു കേളനുണ്ട്! ഇന്നതു മാറ്റിക്കുറിച്ചതുണ്ടല്ലോ നാം, ഭൂമി കുലുങ്ങിയാലും ‘കുലുങ്ങില്ല’ നാം! നില്ക്കുന്നമണ്ണതു പാടെയിളകി – മറിഞ്ഞാലും…
കവിത – അനുരണനം രവി ശരണമരുളുവതിനെന്നുമാകാശത്ത് രാജീവമെന്നപോൽ പൊന്നണിഞ്ഞെത്തുവാൻ, രസയിലതിമധുരരവമോടെ ദ്വിജം പല- രീതിയിൽ പാടും മുടങ്ങാതെ നിത്യവും.. പതിവിലതിവിപുലഗുണസാഗരം തീർത്തു നൽ- പ്പാഥേയമൂഴിക്കു വേരിപോൽ നല്കുവോൻ,…
********************************* ഉള്ളിലെന്നും നിറയുന്ന ദുഃഖമേ! ഉണ്മയോടെയറിയുന്നു നിന്നെ ഞാൻ എന്നഹംഭാവമില്ലാതെയാക്കിടാൻ പെയ്തിടുന്നു നീ അന്തരേ, ഓമലേ! സ്വർണ്ണമുണ്ട്,ബലമുണ്ട്,ബന്ധുവായ് വർണ്ണിക്കാനുണ്ടൊരായിരം സേവകർ കാത്തുനിൽപ്പുണ്ടനവധിയാളുകൾ കൂട്ടമായെന്നെ ഒപ്പിയെടുക്കുവാൻ! ഓട്ടോഗ്രാഫുകൾ,സെൽഫികൾ ചുറ്റിലും…
സ്വപ്നത്തിൻ്റെ താഴ്‌വരയിൽ ഏതു തിരിവിൽ വെച്ചാണ് ഞാൻ ഉണർന്നത്… മലമുകളിലെ അമ്പലമണികളുടെ മുഴക്കമായിരുന്നു നിദ്രയിൽ നിന്നെന്നെ ഉണർത്തിയത്… സ്വപ്നത്തിൻ്റെ താഴ്‌വരയിൽ നിറയെ പൂപ്പാടങ്ങൾ…… പാദങ്ങളിൽ പുൽ പച്ചയിലെ…
****************** പാടുമ്പോളതിശാന്തം രാഗാതിശയം കാതില്‍ നീയണയുന്നു മഞ്ഞി_ ലലിയും നിലാവെന്നായ്. തേടുകയാവാമിഴ_ ചേരുന്ന സ്വരങ്ങളില്‍ വീണ തന്‍ ഞരമ്പതില്‍ വേപഥുകൊള്ളും രവം. മന്ദ്രസ്ഥായിയില്‍ നിന്നു_ മുരുവംകൊള്ളും നാദ_…
ഓരോ മരവും പ്രാർത്ഥനയോടെ കുരുന്നിലകൾ കൂപ്പിയാണ് ആകാശത്തിന്റെ അതിരില്ലാ വിസ്തൃതിയിലേക്ക് കണ്ണയയ്ക്കുന്നത്. മണ്ണിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയുടെ ഹൃദയമിടിപ്പുകൾ ഒപ്പിയെടുത്ത് ഇലകളിലൂടെ അവ സൂര്യനർച്ചിക്കുന്നു.