പക്ഷി – റോയ് പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)
കൊടുകാറ്റിൽ ഇളകിയാടുന്ന ചില്ലയിൽ കൂടു കൂട്ടുന്ന പക്ഷി മധുരമൊരു കൂവലിൽ മോഹപ്പൂക്കൾ കാട്ടുന്ന പക്ഷി കാറ്റിലാടുന്ന കൂട്ടിൽ സ്വപ്നം നെയ്യുന്ന പക്ഷി നെയ്തെടുത്ത സ്വപ്നങ്ങളിൽ ചിറകു വെച്ച്…
കൊടുകാറ്റിൽ ഇളകിയാടുന്ന ചില്ലയിൽ കൂടു കൂട്ടുന്ന പക്ഷി മധുരമൊരു കൂവലിൽ മോഹപ്പൂക്കൾ കാട്ടുന്ന പക്ഷി കാറ്റിലാടുന്ന കൂട്ടിൽ സ്വപ്നം നെയ്യുന്ന പക്ഷി നെയ്തെടുത്ത സ്വപ്നങ്ങളിൽ ചിറകു വെച്ച്…
മുറ്റത്തെ കണിക്കൊന്ന പൂത്തുലഞ്ഞു മുറ്റുന്ന ഹരിതയിലകള്‍ക്കിടയില്‍ വസന്തത്തിന്‍ പൂക്കാലമായി വിഷുക്കാലവും വരവായി കണ്ണിണചിമ്മാതെ കണ്ണുകളുഴിഞ്ഞ കണിക്കൊന്ന പൂവിന്‍ ലാളനയില്‍ കണിവെള്ളരിപ്പൂവിന്‍ തലോടലില്‍ കാലം കാത്തിരുന്ന വിഷു വരവായി…
കണിക്കൊന്ന പൂത്തു നാടാകെ അറിഞ്ഞു. വരുമൊരു വിഷുദിനം കൂടി ! മിഴികൾ മെല്ലെ തുറന്നു കണ്ണനെ കണി കാണാൻ. മേട സൂര്യന്റെ നാളങ്ങളിൽ എവിടെയോ ഒരു വിഷു…
നിനവില്‍ മെനഞ്ഞൊരു കവിത നീ നിറവായ് വിരിയുമൊരു പൂവായ് സുഗന്ധം പരത്തും വസന്തമായ് സുകന്യകയഴകിന്‍ പ്രഭചൂടി വരവായ് നിലാവിന്‍ പാലൊളി ശോഭയില്‍ നീലാംബരി അണിഞ്ഞു ദേവതയായ് നിറക്കൂട്ടിന്‍…
കാലത്തിന്റെ കരവിരുതിൽ കണ്ടതെല്ലാം കമനീയം കാലചക്രം തിരിയുമ്പോൾ കാലം കരുതി വെച്ചത് കാണാതെ പോകുന്നു നമ്മളിൽ പലരും. കാത്തു നിൽക്കാത്ത കാലത്തെ കൈയൊഴിയാതെ വയ്യല്ലോ . കഷ്ടത്തെ…
രത്നം പതിച്ച പൊൻമോതിരം മുത്തുവാൻ മെത്തറാൻ കൈവിരൽ നീട്ടി നിന്നു. കന്യകൾ, വെള്ള ശിരോവസ്ത്രധാരികൾ തിക്കിത്തിരക്കിയടുത്തു വന്നു – ഏതു മഹാമാരി, വ്യാധിയായീടിലും മാറ്റുവാൻ കെല്പുള്ളോനാണു ദൈവം.…
“ഓരോ ദിവസവും ആപ്പിൾ ഒന്നു വീതം കഴിക്കുകിൽ കണേണ്ടതില്ല ഡോക്ടറെ മരണം വരെ നിശ്ചയം ” ചൊല്ലു പോലെ ആപ്പിൾ തിന്നു കാണാതെ നടപ്പാണത്രേ തന്റെ ഭർത്താവായ…
നാലുനാൾ മുമ്പു ഞാൻ ചത്തുപോയെങ്കിലും നാട്ടുകാർ വീട്ടുകാർ വന്നില്ലടക്കുവാൻ ! നന്നേ തണുത്തു മരവിച്ചൊരെൻ ജഡം പിന്നെയും മോർച്ചറിയിൽ തണുപ്പിക്കണോ? പള്ളിപ്പറമ്പിലെ മണ്ണിലും പാടില്ല വള്ളിലക്കാട്ടിലെ മണ്ണിലും…
സൂര്യോദയം കാണണമെങ്കില്‍- സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍സേവര്‍ അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ് അല്ലെങ്കില്‍ ജനല്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന തെരുവു തൂപ്പുകാരുടെ നീളന്‍ കുപ്പായം അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന കുഞ്ഞു…