
“അക്ഷരം പഠിച്ചിരു- ന്നാകിലങ്ങാരായേനേ? “; – വിസ്മയം കൂറും കണ്ണാൽ ചോദിച്ചു മഹാകോടീ- ശ്വരനോടൊരു ബാങ്കു മാനേജർ, അയാൾ തൻ്റെ
ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു പമീലയുടെ ആ പരസ്യപ്രസ്താവന…സത്യം ഞാന്‍ തുറന്നുപറഞ്ഞാല്‍ അതൊരു ഭൂകമ്പം തന്നെ സൃഷ്ടിക്കും.. എന്‍റെ ശരീരം പങ്കിട്ടവരുടെ
പാതയോരത്തായ് കിടന്ന ഭാണ്ഡം തീതുപ്പിയെങ്ങും പറന്നുപോയാലും. നൂറുപേര്‍ കത്തിയെരിഞ്ഞു,പിന്നെ നൂറുപേര്‍ വേകാതെ വെന്തുപോലും! കത്തിയെരിഞ്ഞ ജഡമടക്കാന്‍ പച്ചമണ്‍ നീക്കിത്തെളിച്ചിടുമ്പോള്‍ കത്തി,കഠാര,വാള്‍,തോക്ക്-ഭൂവിന്‍
മഹാനഗരിയിൽ നാല്പത്തിനാല് ഡിഗ്രി സെൽഷ്യസ് ചൂട്. വിമാന ത്താവളത്തിൽനിന്നു പുറത്തുകടന്നതു തിയിലേക്കെന്നപോലെ. തൊണ്ട വരളുന്നു. കണ്ണിൽ നിന്ന് ആവി പറക്കുന്നു.
ഭൂമിയുടെ സൗന്ദര്യപൂര്‍ണ്ണിമ തേടിപ്പോയ കേരളീയ സഞ്ചാരിയൊട ് സ്വിറ്റ്സര്‍ലാന്‍ഡിലെ സ്നേഹിത പറഞ്ഞു:”നിന്‍റെ നാട് ഏത് വന്‍കരയിലും വെച്ച് ഏറെ മനോഹരിയാണ്.”
ജപ്പാനിലെ “മെക്കാതോ”രാജാവ് വലിയ കലാസ്നേഹിയായിരുന്നു. കൗതുകമുള്ള കലാശില്പങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ അദ്ദേഹം കൊട്ടാരത്തിനടുത്തായി ഒരു ശില്പഗോപുരം തന്നെ പ്രത്യേകം പണികഴിപ്പിച്ചിരുന്നു. ഓരോ
കോഴിയെ തിന്നുന്ന കാര്യത്തിൽ ഞാൻ മിടുക്കൻ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടിൽ വരുമ്പോൾ എന്തു വില കൊടുത്താലും നല്ല
പാതിരാ കഴിഞ്ഞ നേരത്ത് ടെലിഫോണ്‍ ശബ്ദിച്ചു.ഞാന്‍ ഉറങ്ങിയിരുന്നില്ല ,റിസീവര്‍ എടുത്തു അപരിചിത സ്ത്രീശബ്ദം “ഹലോ എനിക്ക് ഡോ. ജോയെ ഒന്നു
ആക്രിവസ്തുക്കള്‍ തിങ്ങും കടയതില്‍ ഓട്ടമെണ്‍പാത്രമൊന്നായ് ചിരിക്കുന്ന കൂട്ടുകാരാ, അറിയുന്നു നിന്നുടെ മാറ്ററിയാ മനസ്സിന്‍റെ പൊന്‍വില ആര്‍ക്കുമെത്രമേല്‍ പുച്ഛം., വെറുപ്പിന്‍റെ കാറ്റുകേറാക്കുടുസ്സില്‍
By pressing the Subscribe button, you confirm that you have read our Privacy Policy.