Category: കവിത

വീണ്ടുമൊരു സ്വാതന്ത്ര്യദിനം കതകിൽ മുട്ടിവിളിക്കുമ്പോൾ … സ്വതന്ത്രരോ നാം? – ഗീത മുന്നൂർക്കോട്

സ്വാതന്ത്ര്യതത്വത്തിൻ മാധുര്യമോർമയിൽ പണ്ടെന്നോ,രിലക്കീറിൽ വിദ്യാലയമുറ്റത്തെൻ ചങ്ങാതിമാർക്കൊപ്പം നുണഞ്ഞിറക്കിയാ- പ്പായസരുചിക്കൂട്ടി – ലെന്താകാം വിശിഷ്യാ – ലെങ്ങൾതന്നധ്യാപകർ വിളമ്പിയൂട്ടിയ നറുരസം ! ഇന്നെങ്ങു വന്നുനിൽപ്പു ഇക്കറുങ്കാലത്തുറുങ്കിലെ – യടിമത്തപ്പിടച്ചിലിൽ…

കനൽക്കാറ്റ് – സുമ രാധാകൃഷ്ണൻ

ഉറങ്ങൂ.. മകനേ ഉറക്കത്തിൽ വിചിത്രമാം ലോകത്തെയെന്തിനു കാണുന്നു നിത്യവും കൂട്ടിനു ഞാനും തളരാതെ നിന്നുടെ ചാരത്തിരുന്നു മയങ്ങട്ടെ ഓമനേ തോക്കുകളിൽ നിന്നുയരുമീ തീഗോളം ആർത്തുചിരിച്ചങ്ങുറക്കം കെടുത്തുവാൻ ആരോ…

അറ്റുപോകാത്ത വരികൾ. ( പ്രൊഫ. റ്റീ. ജെ. ജോസഫിനു സമർപ്പിക്കുന്നു) – കാരൂർ സോമൻ

കണ്ണീർകൊണ്ട് നനച്ചു വളർത്തിയ, നിശാപുഷ്പമേ പുണരുമോ നീ, ഈറനിൽ പൊതിഞ്ഞെൻ മനം, നേരിപ്പൊടിലെന്നും വെന്തരിയുന്നു, കരയുന്ന കണ്ണുകൾ ക്കറിയില്ലെൻ ദുഃഖം, ചെഞ്ചുണ്ടിലെരി യുന്നേൻ വികാരം, കൈകാലുകൾ മുറിച്ചുമാറ്റി…

കവിത പാഠം – രചന. ബിജു

അഛനാണ് ഏറ്റവും വലിയ പാഠ പുസ്തകം കറ കളഞ്ഞ സ്നേഹത്തി ൻ്റെ സഹനതയുടെ കാരുണ്യത്തി ൻ്റെ ഉറവിടമാണാ മുഖം മക്കളെ താരാട്ടി സ്നേഹ സ്പർശത്താൽ കൈക്കുമ്പിളിൽ വാരിയെടുത്തുമ്മ…

Home Sweet Home – മോഹൻദാസ് മുട്ടമ്പലം

വീട് ഒരഭയമരമാവുമ്പോൾ, അതിന്റെ ചില്ലകളിൽ ഒന്നു കൂടു കൂട്ടാൻ മോഹം…. തളർന്നെത്തുമ്പോൾ ശിരസിലേക്ക് ഒരിളം തലോടലായി പതിക്കുന്ന ഒരില… കാലിടറുമ്പോൾ നീണ്ടു വരുന്ന ഒരു കരം… മിഴി…

ദേശാടനം – ഹരിലാൽ പുത്തൻപറമ്പിൽ

ഇന്നൊരു കവിതകുറിക്കണം. നാളേക്കായി നീക്കിവയ്ക്കാനില്ലാതെ ഇന്നലെ രമിച്ചതിൻ്റെബാക്കി. മുറിവുകൾക്കാഴമേറുന്തോറും അകലങ്ങളുടെ ദൈർഘ്യവുമേറുന്നുണ്ട്. നേർച്ചകളിൽ പുച്ഛിച്ചുപുറംതിരിഞ്ഞിരിക്കുന്ന തൈവങ്ങൾക്ക്, ദുർഘടമൊഴിയാനായി നാളെയൊരുകുരുതിയുമൊരുതിരി വെട്ടവും. എന്നിലേക്കുള്ളയതിരുകൾ തിരിക്കുമ്പോൾ നാലുദിക്കിനേയും കാവൽനിർത്തണം. മദ്ധ്യബിന്ദുവിൽ…

ചെമ്പകമേ – ഡോ രഞ്ജി ഐസക്

ചെമ്പകമേ ശിരസ്സായിരുന്നു നിൻ സൗകുമാര്യവും സൗരഭവും നിന്നെ കണ്ടു ഞാൻ സായൂജ്യമടഞ്ഞൊരു കൗമാരകടന്നു വാർദ്ധക്യ കാലേ നിന്നെ കണ്ടാശ് ശ്ലേഷിഷിക്കുവാൻ വന്ന നേരം ആ കാഴ്ചയെൻ കരളിനെ…

വാവു സന്ധ്യ – ലീനാ രാജു പുതിയാട്ട്

ദൂരെ യാത്രയ്ക്കു പോയി നീയെങ്കിലും വരുമതാണെന്റെ സ്വപ്നമെന്നോമലേ വഴിയിൽ നീ കൊളുത്തീടുന്ന പൊൻ – ചെരാതിനിയുമേറെ തെളിഞ്ഞു കത്തീടണം ഇനിയുമേറെ കടമ്പകളുണ്ടെനിക്ക – വിടെ വന്നൊന്നെത്താനുമോമലേ ..…

കാറ്റായ് – ഗീത മുന്നൂർക്കോട്

പിറന്നുവീണത് ഒരു ശ്വാസക്കതിരായി പിന്നെയിളംകാറ്റിലേക്ക് വളർന്നപ്പോൾ പുഴയൊഴുക്കിലേക്ക് മനസ്സ് പിടഞ്ഞപ്പോൾ കവിഞ്ഞുവന്നതിന്റെ ഒഴുക്കിനെ മുത്തിയത് കൌമാരകൌതുകം ! എനിക്കുമാകാമല്ലോ എന്നോർത്തല്ലേ ജലപ്പരപ്പിലേക്കല്പം മാത്രം തലനീട്ടുന്ന പച്ചയോലകളെ താലോലിച്ചത്……

കതിരും തേടി – എം.തങ്കച്ചൻ ജോസഫ്.

മായിക വാനങ്ങൾക്കപ്പുറം നിന്നൊരു കതിരുകാണാക്കിളി പറന്നു വന്നു. ഹൃദയത്തിൻ താഴ് വരകൾ പൂത്തുലഞ്ഞീടുമ്പോൾ പ്രണയത്തിൻ കതിർതേടിപ്പറന്നുനമ്മൾ. കരകാണാക്കടലിന്റെ ആഴത്തിൽപ്പോയ് നാം പവിഴത്തിൻ മുത്തുകൾ തേടിയില്ലേ പുഴയൊഴുകുന്നൊരു പാട്ടിന്റ…