സ്നേഹവർഷം – സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
കാതോരം ചൊല്ലി… കിന്നാരം ചൊല്ലി…. കഥകൾ പറയുന്ന കണ്മണിയേ…. നിന്റെ പാട്ടിന്റെ പാലാഴി കേൾക്കുവാനെന്നും ഉള്ളം തുടിക്കുന്നു പെണ്ണേ… ഉള്ളം തുടിക്കുന്നു പെണ്ണേ… (കാതോരം…..) തൊടിയിലെ ചെമ്പകച്ചോട്ടിൽ…
കാതോരം ചൊല്ലി… കിന്നാരം ചൊല്ലി…. കഥകൾ പറയുന്ന കണ്മണിയേ…. നിന്റെ പാട്ടിന്റെ പാലാഴി കേൾക്കുവാനെന്നും ഉള്ളം തുടിക്കുന്നു പെണ്ണേ… ഉള്ളം തുടിക്കുന്നു പെണ്ണേ… (കാതോരം…..) തൊടിയിലെ ചെമ്പകച്ചോട്ടിൽ…
തലസ്ഥാനത്തുള്ള തലവന്മാർ തലയും പൊക്കിയിരിപ്പാണെ തലയെല്ലാമൊന്നിച്ചൊന്നായി തലയുള്ളൊരവരെയുള്ളെന്ന് ! തലകൾ കൂടും വേളയിലെല്ലാം തലസ്ഥാനത്തുള്ളൊരൊന്നായി തലസ്ഥാനത്തെയല്ലാത്തൊരോ തലയില്ലാത്തൊരാണെന്നങ്ങനെ. തിളച്ചു മറിഞ്ഞു കുതിക്കുമഹന്ത തേരു തെളിച്ചവരോയമരത്ത് തിരിയാത്തൊരു തലതിരിവിൽ…
ശ്രീകൾക്കൊരപമാനം ചാർത്തുന്നു ചില ശ്രീകൾ ശ്രീമതി നീയെന്തേ വൈകി വന്നു.. അതി ജീവനത്തിന്റെമൃദുലമാനസ്സങ്ങളിൽ കരിനിഴൽ ചാർത്തുവാൻ കാത്തിരുന്നോ പാടിപ്പതിഞ്ഞൊരീ പഴയൊരാ ഗാനത്തിൻ പല്ലവി ചേരുവാൻ ദാഹമെന്നോ.. ആടിത്തിമിർക്കുമൊരു…
ഞാൻ ഒരു കാൻസർ രോഗി അർബുദ കോശങ്ങളുടെ അഭയാർത്ഥി അർബുദ കോശങ്ങൾ – ക്കൊപ്പമുണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. ഞണ്ടിന്റെ ആകൃതിയിൽ കാമനകൾക്ക് മനസ് പകുത്ത കാൻസറാണെന്റെ ആത്മാവും…
മൗനമുറങ്ങു o എൻ മനസ്സിന്നൊരു മന്ദാര മലർവാടിയായി. മായിക രാഗങ്ങൾ മദനോൽസവത്തിനായി മായാ യവനിക വിടർത്തിയിട്ടു. അറിയാതെ മോഹിച്ചു പോയ് ആ വേണുനാദത്തിൽ അലിഞ്ഞുചേരാൻ എന്നെയറിഞ്ഞൊരാ നിമിഷങ്ങളേ…
നമ്മളൊത്തിരിക്കുമീ ബെഞ്ചിതിൽ കാലം മുന്നം എത്രപേർ കമിതാക്കൾ ഒത്തിരിന്നിട്ടുണ്ടാവാം ഒന്നുതൊട്ടിരിക്കുവാൻ കൊതിച്ചോർ പരസ്പരം മിണ്ടുവാൻ വാക്കില്ലാതെ വിങ്ങിയതിതേബെഞ്ചിൽ എത്ര പേർ നോട്ടങ്ങളാൽ പൂവിട്ടീപൂവനത്തിൽ എത്രപേർ സ്പർശങ്ങളാൽ വൈദ്യുതാഘാതമേറ്റു.…
പാടാതിരിക്കുവാനാകുമോ പാഴ്മുളംതണ്ടിനുംപേലവാധരങ്ങൾ ചുണ്ടോടു ചേർത്തൊന്നുചുംബിച്ചുണർത്തിടുമ്പോൾ. ഇതുവരെ ഞാൻ മീട്ടിടാത്തൊരു നാദധാരയുമായോരു മന്ദാനിലൻ വന്നെന്നെ പുണർന്നിടുമ്പോൾ. പുതുരാഗമല്ലോ ഞാൻ പാടിടേണ്ടൂ , പുതുഭാവമല്ലോ ഞാൻ തേടിടേണ്ടൂ .. പുനരൊളി…
മഴയുണ്ട് പെയ്യണെൻ്റുണ്ണീ കുട ചൂടി പോകണേ ഉണ്ണീ മഴ നനഞ്ഞാലെൻ്റെ ഉണ്ണീ പനി വന്ന് തളരുമെന്നുണ്ണീ വെയിലൊട്ടും കൊള്ളരുതു ണ്ണീ കുട ചൂടി പോകണേ ഉണ്ണീ വെയിലേറ്റ്…
വീട്ടിന്നുള്ളിൽ ഓടിയകളും ചെമ്പകപ്പൂവിൻ മണം; പൂക്കളൊക്കെ മണത്തപ്പോൾ വെള്ള തുമ്പപ്പൂ മണക്കുന്നൂ, ചെമ്പക പൂ മോഷണം സ്വത,.. സിദ്ധമായത് മാറുന്നു, ഘോഷിക്കുനും സ്വന്തം സ്വന്തം ആവർത്തിക്കാനേറെയും എലിയെ…
ആദ്യം പുറം കണ്ണു തുറന്നീടാൻ പകലോനും അകതാരിന്നകം കണ്ണു തുറന്നിടാനാശാനും അണ്ണാറകണ്ണനും തന്നാലാവതു ചെയ്യേണം അധികമായായമൃതും വിഷം തന്നേന്ന് . അന്തമില്ലാത്തതാംചിന്തകൾ ചിതമല്ല അതിരു കടക്കുന്ന തട്ടാ…