”ക’ വിതച്ചപ്പോൾ – അഡ്വ. റോയി പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)
കാലത്തിന്റെ കരവിരുതിൽ കണ്ടതെല്ലാം കമനീയം കാലചക്രം തിരിയുമ്പോൾ കാലം കരുതി വെച്ചത് കാണാതെ പോകുന്നു നമ്മളിൽ പലരും. കാത്തു നിൽക്കാത്ത കാലത്തെ കൈയൊഴിയാതെ വയ്യല്ലോ . കഷ്ടത്തെ…
കാലത്തിന്റെ കരവിരുതിൽ കണ്ടതെല്ലാം കമനീയം കാലചക്രം തിരിയുമ്പോൾ കാലം കരുതി വെച്ചത് കാണാതെ പോകുന്നു നമ്മളിൽ പലരും. കാത്തു നിൽക്കാത്ത കാലത്തെ കൈയൊഴിയാതെ വയ്യല്ലോ . കഷ്ടത്തെ…
രത്നം പതിച്ച പൊൻമോതിരം മുത്തുവാൻ മെത്തറാൻ കൈവിരൽ നീട്ടി നിന്നു. കന്യകൾ, വെള്ള ശിരോവസ്ത്രധാരികൾ തിക്കിത്തിരക്കിയടുത്തു വന്നു – ഏതു മഹാമാരി, വ്യാധിയായീടിലും മാറ്റുവാൻ കെല്പുള്ളോനാണു ദൈവം.…
“ഓരോ ദിവസവും ആപ്പിൾ ഒന്നു വീതം കഴിക്കുകിൽ കണേണ്ടതില്ല ഡോക്ടറെ മരണം വരെ നിശ്ചയം ” ചൊല്ലു പോലെ ആപ്പിൾ തിന്നു കാണാതെ നടപ്പാണത്രേ തന്റെ ഭർത്താവായ…
നാലുനാൾ മുമ്പു ഞാൻ ചത്തുപോയെങ്കിലും നാട്ടുകാർ വീട്ടുകാർ വന്നില്ലടക്കുവാൻ ! നന്നേ തണുത്തു മരവിച്ചൊരെൻ ജഡം പിന്നെയും മോർച്ചറിയിൽ തണുപ്പിക്കണോ? പള്ളിപ്പറമ്പിലെ മണ്ണിലും പാടില്ല വള്ളിലക്കാട്ടിലെ മണ്ണിലും…
പകലിൻ വാതിൽ ചാരി മിഹിരൻ പടിയിറങ്ങി… പടിഞ്ഞാറു ചെമ്പട്ടുടുത്തു ചേതോഹരിയായി… മൂകാനുരാഗം മൂളിയൊരിളം തെന്നൽ വീശി… മൗനാനുവാദം നൽകി സന്ധ്യയാം ശ്രീലക്ഷ്മിയും… നെന്മണി കതിരുകൾ നമ്രശിരസ്കരായ്…. നിശ്ചലമാകുന്നു…
ജനലഴികൾ കടന്നു വിശാല വീഥിയിൽ.. നരച്ച നയനങ്ങൾ പ്രദക്ഷിണം ചെയ്യവേ.. ഞെട്ടറ്റടർന്നു വീണൊരാ വാകപൂക്കളും.. പേറിയതാരുടെ തപ്തനിശ്വാസങ്ങൾ.. നിഴലനക്കങ്ങൾ നിലച്ച സായന്തന… വേള മുഷിപ്പിൻ കനച്ച ഗന്ധം…
ഇഷ്ടമോടെന്നും മന്നിൽ വെട്ടമിത്തിരി നല്കാൻ നിഷ്ഠയോടാകാശത്തു വന്നുദിച്ചീടും നേരം, വിഷ്ടഭം തെല്ലില്ലാതെ സൂര്യാംശു വന്നിട്ടെല്ലാ- കഷ്ടതകളും നീക്കും കൂരിരുട്ടിനെ മാറ്റീ.. അഷ്ടിക്കുള്ളതൊക്കെയും വിളയാനൂർജ്ജം തന്നീ- ശിഷ്ടകാലത്തും മണ്ണിൽ…
അങ്ങേലെ വീടിന്നിറമ്പത്തായ് നിൽപ്പുണ്ട് അപ്രശസ്തനാം ആർദ്ര- മാനസനവൻ .. കല്യാണഘോഷമോ, ചാക്കാലക്കൂട്ടമോ, ചേലിനു കൂടാമൊരു ചെലവ് കൂട്ടീടാം, അതും കിട്ടാക്കടമെന്ന കണ്ണുമായ്, കാർന്നോന്മാരവരുടെ പുച്ഛസ്വരങ്ങളിൽ, ചൂളുമോരപ്രശസ്തനവൻ ….!…
സൂര്യോദയം കാണണമെങ്കില്‍- സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍സേവര്‍ അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ് അല്ലെങ്കില്‍ ജനല്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന തെരുവു തൂപ്പുകാരുടെ നീളന്‍ കുപ്പായം അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന കുഞ്ഞു…
ഇരുളടുക്കുമ്പോൾ ഉള്ളിൽ വിങ്ങുന്ന മഴവില്ലായി നീ.. ഹൃത്തിലെ സൂര്യൻ ഒരുനാൾ പോയ് മറഞ്ഞാൽ ഇമ്മണ്ണേകാകിയായി കൊടുംകാടായി, സാഗരത്തിന്നലർച്ചയായ് ചിന്തിയലഞ്ഞീ ഭൂവിൽ പടരും. അഗ്നിയും, തേനും തേടി നീ…