LIMA WORLD LIBRARY

സ്വദേശം

നിറുത്തുക നരാധമാ നിറുത്തുക നരബലി പരക്കുന്നു നിണമണം, വെറുപ്പിൻ്റെ കണങ്ങളും…! നിൻ്റെ ശപിക്കപ്പെട്ട ആവനാഴിയിൽ ഒടുങ്ങുന്നില്ലല്ലോ പകയുടെ പാഷാണബാണങ്ങൾ! നിൻ്റെ

കാലങ്ങളേറെയായി കുഞ്ഞനിൽ വ്യകൃതികൾ ഭൂവിൽ വിളയാടി രസിക്കുന്നു…. രൂപമാറ്റങ്ങൾ അരങ്ങ് തകർക്കുന്നു വകഭേദങ്ങൾ കറുപ്പിൻ നിറമണിയുന്നു അഴലുകളേറി മനുജർ ഭ്രാന്തിൻ

തോഴികളേ നമുക്കിനി പ്രണയത്തിലഭിരമിക്കാം കാല്പനീകലോകത്തിൽ വർണ്ണചിത്രങ്ങൾ മാത്രം രചിക്കാം… ചലച്ചിത്രാനുരാഗഗാനങ്ങൾ പാടി നക്ഷത്രങ്ങൾക്കു തീകൊളുത്താം പ്രണയമത്സ്യങ്ങളെ ചുറ്റിലും വിരിയിച്ചെടുക്കാം നീലാകാശങ്ങളിലവയ്ക്കു

കാലചക്രം തിരിയുന്നു വേഗം കീഴ്മേൽ മറിയുന്നു ലോകം കഴിവുറ്റ മനുഷ്യരുമിന്നിതാ കാഴ്ച്ചക്കാർ മാത്രമാവുന്നു കലിതുള്ളിയാർത്തലക്കുമീ കടലോളങ്ങടങ്ങിയെന്നാലും കണ്ണിൽപ്പെടാതുയിരെടുക്കും കണികാ ജീവികളെന്നടങ്ങും

എത്ര തെരുവോരങ്ങളെ നീ മാറിലിട്ടു കൊട്ടിപ്പാടിയുറക്കി. എത്ര നഗരങ്ങളെ നീ കള്ളുമണക്കും ചുണ്ടുകൊണ്ടുചുംബിച്ചുണർത്തി. നിന്നെ തിരയുമ്പോഴൊക്കെയും ഞാനെന്നെത്തിരയുകയായിരുന്നു. നിന്നെ കണ്ടെത്തുമ്പോഴൊക്കെയും

സാന്ത്വനത്തി, ന്നിളം കാറ്റായ്, കനവിൻ മുകുളമായ്, സൗഹൃദത്തിൻ കുളിരായ്, എതിർപ്പി,ന്നിളം വെയിലായ്, അച്ചടക്കത്തി, ന്നാവർത്തന നിയമത്തിൽനിന്നും, കുതറിത്തെറിക്കും ജൈവ സത്തയായ്‌,

പക്ഷികളുറങ്ങുന്ന നേരത്തു തന്നെയീ പാമ്പുകളുണർന്നിരിക്കുന്നു…. കുട്ടികളുറങ്ങാൻ തുടങ്ങുമ്പോഴേക്കും ഞെട്ടുമിടിമിന്നലെത്തുന്നു.. കെട്ടിപ്പിടിച്ചുമ്മ വയ്ക്കാനൊരുങ്ങവേ ചുണ്ടിലോ ചോരയിറ്റുന്നു.. ഹസ്തദാനത്തിനു നീട്ടിയ കയ്യിലെ വിരലുകളറ്റിരിക്കുന്നു..

മതിയെനിക്കീമഹിയിൽ ജീവിതം മഹേശ്വരാ മൃതി കനിഞ്ഞരുളൂ നീ! മലീമസമായെൻ മനസ്സരസ്സുകൾ: മഹിതയാം ഗംഗ വിതുമ്പിമേവുന്നു! തല തല്ലുന്നവൾ ശിലാതലങ്ങളിൽ കലമ്പുന്നു

തീപ്പൊരി പാറിച്ചടി – വേരിളക്കുന്ന ക്രുദ്ധയാമം . ചോരതെറിച്ച ചുവരുകൾ നിസംഗമായ് വിറയ്ക്കുന്നു രാവും പകലും . അറ്റുവീഴുന്നു ,

നദികളായിരം…പേറും ചെറിയ-വലിയ ഓളങ്ങൾ ഓർമ്മകളുമായുള്ള ചങ്ങാത്തം ബാല്യത്തി,ലൂളയിടുമ്പോൾ പൊടിമീൻ വായിൽ ‘ഒളിത്താവളം’ കണ്ടെത്തിയതും, ശ്വാസംമുട്ടി ചുമച്ചതും… ഛർദ്ദിച്ചതു വിഴുങ്ങാൻ പാഞ്ഞു

കാലാന്തരങ്ങൾക്ക് മുൻപ് കൈവിട്ടുപോയ ഉറക്കത്തിന്റെ വേരുകളാണ് ഇന്നെന്നെ പൊതിഞ്ഞു കെട്ടിയിരിക്കുന്നത് കാഴ്ചക്കാരുടെ ബഹളങ്ങളോ സൗഗന്ധികങ്ങളുടെ സുഗന്ധമോ ഞാനാസ്വദിക്കുന്നില്ല നല്ലൊരു ഉറക്കത്തിന്റെ

സമ്യമാക്കുന്ന ഗീതമായ് സുരസംഗീതമുണർന്നൂ, സപ്തസ്വരസുധയായ് സാമഗാനകല്ലോലിനിയും. സംഗീതസാഗരതീരമുണർന്നൂ സ്വരപല്ലവിയുയർന്നൂ! സ്വരാഷ്ടക പ്രയോഗമായി സ്വരസുധയൊഴുകിടുന്നൂ. സന്താപമെല്ലാം മാറ്റും ഗീതം, സ്വരജതി, തില്ലാന

മഴക്കാടുകൾ എന്നിലേക്ക് വളരുകയാണ്. മാനംമുട്ടെ വളർന്ന് ചുമരുകളാകുന്നു. കാർമേഘങ്ങൾ പെയ്യാൻ കഴിയാതെ ഇരുൾ മൂടി നിൽക്കവേ ഒരു മഴത്തുള്ളി മാത്രം

ഇന്നായിരിക്കട്ടെ നമുക്കമ്മദിന, മല്ലെങ്കിൽ ഇന്നുമൊരമ്മദിനമാകട്ടെ! നീറ്റലേറ്റുമോർമ്മകൾകൊണ്ടൊരു പുഷ്പഹാരം തീർക്കട്ടെ അണിയിച്ചിടട്ടെയാധീരതൻ ഗളത്തിങ്കൽ. കാലമേ, വാക്കുകൾക്കാവതില്ല മാപ്പൊന്നിരക്കുവാൻ! വാനോളം പുകഴ്ത്തി പൂക്കുന്നർപ്പിച്ചാലും

പഞ്ചഭൂതങ്ങള്‍ പണിഞ്ഞതാം സുന്ദര – മന്ദിരത്തിന്‍ നാമം- ഈ പ്രപഞ്ചം!ഈ ഭൂമി അമ്മ താന്‍; ആകാശമച്ഛനും ഈ ജലം കാറ്റ്