
എവിടെയാണുനീ ഏതനന്തതീരഭൂവിൽ. മാനസവീണയിൽ സ്വരരാഗമുതിരുന്നു. ഒരു കിനാവിന്റെ നിലാവെളിച്ചത്തിൽ നീലനിശീധിനി തൻ നനുത്ത തീരത്തു (തിരഞ്ഞു ഞാൻനിന്നെ എവിടെയാണു നീ)
ഒരിക്കൽ മകൾ അച്ഛനോട് പിന്നെയും വെജിറ്റബിൾ കട്ട്ലെറ്റ് ആവശ്യപ്പെട്ടു. മതി ഇനി വേണമെങ്കിൽ അമ്മയുണ്ടാക്കിത്തരും. കോഫി ഹൗസിന്റെ തെരക്കേറിയ ഭക്ഷണപ്പുരയിൽ
സ്വപ്നങ്ങളുടെ സായംകാലത്ത് ശരത്കാലആത്മാവു പോലെ വിസ്മയങ്ങളും പേറി എന്നെത്തേടിയെത്തിയ ദേശാടനക്കിളി. മനസ്സു തന്നാൽ സ്വർഗ്ഗവാതിൽ തുറന്നു തരാമെന്നു മോഹിപ്പിച്ച എൻ്റെ
അഗ്നിയുണ്ടുറങ്ങാതെ അംബരംതന്നിൽ വാഴും അർക്കനിന്നുദിക്കുമ്പോൾ വന്നിടും വെളിച്ചമേ, അന്ധകാരത്തെ മാറ്റി ശുദ്ധവസരം തരാൻ അന്തിയോളമീ മന്നിൽ പൂക്കളം തീർത്തീടേണം.. ഇന്ദ്രനീലകംചൂടി
എൻറെ ദിനചര്യകൾക്ക് സാക്ഷിയായിരുന്നു ഘടികാരം. ഭൂത ഭാവി വർത്തമാനങ്ങൾ പറഞ്ഞ് അത് നിറുത്താതെ കരഞ്ഞു കൊണ്ടിരുന്നു. എന്നോ അത് നിലച്ചു
ഇന്നു ലോക മാതൃഭാഷാ ദിനം. പെറ്റമ്മയായ മലയാള ഭാഷയെ വന്ദിച്ചു കൊണ്ടൊരു കവിത. പിറന്ന നാൾ തൊട്ടു വളർന്ന
മനുസ്മൃതി സംസ്കൃതി പരമ്പരകളെ മന്വന്തരങ്ങളായി മഹിളതൻ മാനം കാക്കാൻ മുഖപടം നെയ്യും ന്വായാസനങ്ങളെ പറയുക …. പതിവ്രതകളെ പർദ്ദയണിയിച്ച പൗരസ്ത്യദീപ
പൂക്കൾനിറഞ്ഞ വഴി സുന്ദരമായിരുന്നു. അതിൽ മുള്ളുകൾ ഒളിച്ചിരുന്നത് കാണാൻ കഴിഞ്ഞില്ല. അതു കുത്തിക്കയറിയപ്പോൾ വേദനകൊണ്ടു പുളഞ്ഞു. മുള്ളുകൾ എടുക്കാനാവാത്തവിധം തറഞ്ഞുപോയിരുന്നു.
ഞാൻ പ്രണയിക്കുമ്പോൾ വേനലിലും എനിക്ക് വസന്തം കാണാനാവുന്നു. അമാവാസിയിലും നനുത്ത നിലാവ് എന്നെ പൊതിയുന്നു. സായന്തനത്തിലും എൻ്റെ ചുണ്ടുകളിൽ പ്രഭാതം
പ്രിയദർശിനി, നിന- ക്കുറങ്ങാമിനിശ്ശാന്തം… ഒരുനാളിലും സ്വൈര- മറിയാത്തൊരാത്തിര- ക്കൊഴിഞ്ഞൂ… കിടന്നമ്മ- യ്ക്കുറങ്ങാമിനി സ്വൈരം… ഇടിവെട്ടലിൻശേഷം കണ്ണുനീർ മഴപെയ്തു തിരയൊക്കെയും താണൂ….
💕 ~~~~~~~~~~~~~~~~💕 ആദ്യാനുരാഗത്തിൻ മധുകനിമധുരം ആത്മാവിലിന്നും നിറഞ്ഞിടുന്നു ഏകാന്തരാവിന്റെ വെൺനിലാപൗർണ്ണമിയിൽ തേന്മലർ പൂക്കുന്നു മനസ്സിലിന്നും. പ്രണയസ്വരൂപയാം പ്രണയിനി,നിന്നുടെ മധുമൊഴി കരളിനു
വിളറിയ പകൽ ചിരികൾക്കിടയിൽ വാതിൽ പഴുതിലൂടെ ഞരമ്പുകളിലേക്ക് തരിച്ചിറങ്ങുന്ന മൂടുപടമിട്ട വെന്ത കാറ്റ്. പുൽക്കൊടിത്തുമ്പുകളെ ചുംബിച്ചുണർത്താൻ മഞ്ഞുമ്മകളില്ലാത്ത രാവിൽ വറ്റിയ
മഞ്ഞിന്റെ മസ്ലിൻ മനോഹര നൂപുര മഞ്ജരീ നീയെന്റെ ഭൂമി, നാണം കവിൾചോപ്പി ലാലിംഗനത്തിന്റെ ചാരുത പേറും കിനാവിൽ, എങ്ങൊയനന്തമാം കാല
സ്നേഹമൊരു മധുരാനുഭവ വിസ്മയം , വരയ്ക്കുവാനാവില്ല വരകളാൽ ; ആവില്ലെഴുതുവാനക്ഷരജാലങ്ങളാൽ, പറഞ്ഞറിയിക്കാനാവില്ലതു നാവിനാൽ ; ഉള്ളിലൂറി നിറയും അതിദിവ്യമാം വരദാന
ഇലകൾ പച്ച.. പൂക്കൾ മഞ്ഞ.. ഓർക്കുന്നില്ലേ.. ഓറഞ്ചു റോസാ… ഇലകൾ പച്ച പൂക്കൾ മഞ്ഞ ഓടി വന്നൊരു പൂക്കാലം ഓമനിച്ചൊരു
By pressing the Subscribe button, you confirm that you have read our Privacy Policy.