LIMA WORLD LIBRARY

കവിത

നിൻപവിഴാധരത്തിൽ നിന്നുതിർന്നൊരു തേൻത്തുള്ളിയാണെന്റെ പ്രണയം! അധരത്തിൽനിന്നുചൊരിഞ്ഞൊരു ചുടുമുത്തമാണെന്റെയുള്ളിലെ പ്രണയം! രാവിൽ നിലാവിന്റെയൊളിയാർന്ന കനവിന്റെ പുളകമായ്ത്തെളിയുന്ന പ്രണയം! മൃതിയോളമെന്നെയിപ്പാരിൽ ചരിക്കുവാൻ ചാലകമായൊരു

അങ്ങ്, ആ മലഞ്ചെരുവിനു മുകളിലെ ആകാശകോണുകളിൽ, നിശബ്ദമായ് അടയിരിക്കുന്ന മേഘങ്ങൾക്കിടയിൽ പലപ്പോഴും, ഞാൻ പോയി പതുങ്ങിയിരിക്കാറുണ്ട്. അവിടെനിന്നും ഉയരാറുള്ള ആ

എന്റെ ആനന്ദത്തിന്റെ രഹസ്യം നീയാണ്. മൊഴികൾ മൃദുവായതിന്റെ പിന്നിലും നീ തന്നെ. മിഴികളിലെ തിളക്കത്തിന് കാരണമായ നക്ഷത്രവും നീയാണ്. എന്നെ

മാനത്തൊരു തിലകംപോലേ മാണിക്യക്കതിരൊളിതൂകീ, മേദിനിയെ നന്ദനമാക്കാൻ മായാമയനർക്കനുദിച്ചൂ.. മേധത്തിനു പൊൻകിരണങ്ങൾ മോദത്തോടവനിയിലെത്താൻ, മാകന്ദച്ചില്ലയിലഴകിൽ മാടത്തകളാരഭിപാടീ.. മാർഗ്ഗത്തിനു തേരുതെളിക്കാൻ മേഘപഥം സുന്ദരമാക്കീ,

ശാന്തിക്കൊരുപര്- യായപദം പോൽ ഗാന്ധി മഹാൻതൻ പേരു വളർന്നു! നാടിനെ മോചിത- മാക്കാൻ ബാപ്പുജി നേടിയഹിംസാത്- മകമാർഗത്തെ! ശാന്തിക്കൊരുപര്- യായ

മനസ്സേ നിൻജാലലീലയിലൊരുവൻ ചിലപ്പോൾ മനുഷ്യനാകും പലനേരമവനൊരു ചെകുത്താനാകും അപൂർവ്വസമയം മാലാഖയും (മനസ്സേ…) കടിഞ്ഞാണില്ലാത്ത കുതിരയല്ലേ നീ- യൊരിക്കലും തളരാത്ത തിരയല്ലേ

ദൈവം ലൂസിഫറിന്റെ മൂടുപടമിട്ടുവന്നപ്പോൾ അവനെയാരും ഇഷ്ടപ്പെട്ടില്ല. പക്ഷ, ലൂസിഫർ ദൈവത്തിന്റെ മൂടുപടമിട്ടുവന്നപ്പോൾ ഒരാളൊഴികെ എല്ലാവരും അവനെ പ്രണയിച്ചു. ആ ഒരാൾ

വായുവിനും വെളിച്ചത്തിനും പഴുതടച്ച ചുമരുകളെ പ്രതിലോമാസക്തിയോടെ ഹൃദയപ്പയറ്റാടി സ്വപ്നാശയങ്ങളുടെ ചുറ്റികയടിച്ചാണ് തകർത്തുടച്ചത്, പുതിയൊരു വീടു തീർക്കാൻ ഒരുമ്പെട്ടത്. എൻ്റെ നോട്ടങ്ങളറിഞ്ഞ

മദ്ധ്യവയസ്കരായ രണ്ടുപേർതമ്മിലുള്ള പ്രണയമാണ് ഇന്നത്തെ സംസാരവിഷയം; ‘അന്നവർ സംസാരിക്കാൻ തുടങ്ങിയപ്പോൾതന്നെ പ്രണയത്തിലാകാൻ കാരണമെന്തായിരിക്കും?’ അന്നവർക്കിടയിൽ, നേർത്ത കാറ്റ് മാത്രമായിരുന്നു ഇടനിലക്കാരൻ.

ഉയിർത്തെഴുന്നേറ്റവനെ ഉറ്റുനോക്കുന്നു ഒറ്റുകാരൻ ചിലമ്പി നിന്ന വെള്ളിക്കാശുകൾ കലമ്പിക്കൊണ്ടിരിക്കുന്നു ഉയിർത്തെഴുന്നേറ്റവന് ഉടജം പണിയുന്നു ഒറ്റുകാരൻ വറ്റിപ്പോയ രക്തത്തിൻ ലഹരിയിൽ ഉയിരു

( നില നിൽക്കുന്ന സാമൂഹ്യ അവസ്ഥകൾക്കെതിരെ മാറ്റത്തിന്റെ കാറ്റ് വിതയ്ക്കുന്നവരാണ് വിപ്ലവകാരികൾ. ക്രിസ്തുവും, കാറൽ മാർക്‌സും വിഭാവനം ചെയ്ത മാറ്റത്തിന്

പാഥേയത്തിനു ഭാരം തോന്നും പൊതിയായ് കൈയിൽ കരുതുമ്പോൾ, ചോറിനു വയറിൽ ചെന്നാൽ ഭാരം തെല്ലും തോന്നുകയില്ലല്ലോ! ഭാരംതന്നെ കുടയാണേലും മാരിയൊഴിഞ്ഞൊരു

പറയാത്ത വാക്കിൻ്റെ നിറുകയിൽ- രാശിവച്ചൊഴുകുന്ന പുഴകളെ കാൺകെ! പലതും മറന്നിട്ട് പോകുന്ന വഴിയിലെ പവിഴമല്ലിപ്പൂക്കൾ പോലെ കൊഴിയുന്ന പകലിൻ്റെ തണലിലായ്-

സ്ത്രീതന്നെ ധനമെന്നറിയാത്ത മർത്ത്യരും സ്ത്രീയെയെന്നിനി പൂർണ്ണമാക്കും സ്ത്രീത്വഭാവങ്ങളാൽ സ്നേഹാമൃതം നല്കും- പ്രകൃതിതന്നെ സ്ത്രീയെന്നാരറിവൂ. മാറാത്ത ചിന്തകൾ മാറാലക്കെട്ടുകൾ സ്ത്രീധനപ്പേശലിൻകാഴ്ചകളും മന്നിൽ

യേശു പിറന്നു ഉണ്ണിയേശു പിറന്നു ബേത്‌ലഹേമിലെ പുൽക്കൂട്ടിൽ യേശു പിറന്നു ഉണ്ണിയേശു പിറന്നു കാലിത്തൊഴുത്തിലെ പുൽമെത്തയിൽ ആകാശേ കണ്ടൊരു വാൽനക്ഷത്രം