LIMA WORLD LIBRARY

ലേഖനം

ബാല്യകാലം മുതല്‍ അത്ഭുതത്തോടെ മനസ്സില്‍ നിറയെ നിലനിന്നിരുന്ന അസാധാരണ അഭിനയപ്രതിഭയായിരുന്നു കലാലോകത്തെ വിട്ടുപിരിഞ്ഞ നാടക-സീരിയല്‍-ചലച്ചിത്ര നടിയായ കലാലയം രാധ. 1968

സംഗീത നാടക അക്കാദമിയുടെ സംസ്ഥാന നാടക മത്സരത്തില്‍ പങ്കെടുത്തു കൊണ്ട് അക്കാദമി ആസ്ഥാനമായ മോഡല്‍ റീജിയണല്‍ തീയറ്ററില്‍ ( തൃശൂര്‍

പ്രീയപ്പെട്ടതൊക്കെ പ്രണയത്തിന് വഴിതെളിക്കുന്നതായി മാറുന്നു മറക്കാത്ത ചില ഓര്‍മ്മകള്‍ പ്രണയാര്‍ദ്രമായ് സൂക്ഷിക്കുന്നതും അതുകൊണ്ട് തന്നെ… ഹൃദയത്തെ കീറിമുറിച്ചതൊക്കെ ചില സമയങ്ങളില്‍

കാലങ്ങള്‍ മാറിയിട്ടും സാമ്രാജ്യങ്ങള്‍ തകര്‍ന്നു പോയിട്ടും സംസ്‌കാരങ്ങള്‍ രൂപാന്തരപ്പെട്ടിട്ടും പ്രണയമെന്ന വികാരത്തിന് മങ്ങലേറ്റിട്ടില്ല. ഒരിക്കല്‍ ആത്മാര്‍ത്ഥതയുടെയും കാത്തിരിപ്പിന്റെയും മൃദു സ്പര്‍ശമായിരുന്ന

ശാരീരികശക്തി ഏറെയുള്ളവരെ നാം ഭീമനോടുപമിക്കും കുശാഗ്രബുദ്ധികളെ അര്‍ജുനനായും ലവകുശന്മാരായും വാഴ്ത്തും. പക്ഷെ എന്തുകൊണ്ടാണ് ഭര്‍ത്താവുമരിച്ച ഒരുസ്ത്രീയെ പാണ്ഡവരുടെ അമ്മയെപോലെ, ദശരഥന്റെ

ഫെബ്രുവരിയുടെ മൃദുവായ കാറ്റ് വീണ്ടും നമ്മെ തേടിയെത്തുമ്പോള്‍, കാലത്തിന്റെ തിരക്കിനിടയില്‍ ഒരു ദിവസം മാത്രം ഹൃദയങ്ങള്‍ക്കായി മാറ്റിവെക്കപ്പെടുന്നു. വാലന്റൈന്‍സ് ഡേ.

പ്രണയദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ജീവിതത്തിലെ ബന്ധങ്ങള്‍ സ്‌നേഹത്താല്‍ നിറയ്‌ക്കേണ്ടതിന്റെ ആവശ്യകതയാണ്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും പങ്കാളികള്‍ക്കും സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇത് ഒരു

ഒരിക്കല്‍ സ്‌നേഹം സൗഹൃദത്തെ കണ്ടുമുട്ടിയപ്പോള്‍ സൗഹൃദത്തോട് സ്‌നേഹം ചോദിച്ചു: ‘ഞാന്‍ നേരത്തെ ഇവിടെയുള്ളപ്പോള്‍ നീ എന്തിനാണ് ?’ അപ്പോള്‍ സൗഹൃദം

  ഊട്ടിയിലെ ഏറ്റവും ആകര്‍ഷകമായ ഒരു കാഴ്ച അവിടെ നടക്കുന്ന ഫ്‌ലവര്‍ ഷോ (flower show) അഥവ പുഷ്പ പ്രദര്‍ശനം

പ്രഥമ പുത്രന്‍ കുഞ്ഞായിരുന്ന പ്പോള്‍ കാട്ടാത്ത കുറുമ്പുകളില്ല.. ശരിക്കും കുറുമ്പനുണ്ണി എന്നാണ് പേരിടേണ്ടിയിരുന്നത്..അന്ന് തൃശ്ശൂര് അച്ഛന്റെ വീട്ടിലായിരുന്നു താമസം.. അച്ചാച്ചന്റെയും

ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കടന്ന ഒരു സന്ദര്‍ശകന്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഫേണ്‍ ഹൗസ് (fern house). വിവിധയിനം ടെറിഡോഫൈറ്റകളെ

മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്ക് ദേവരാജന്‍, ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, ശ്യാം തുടങ്ങിയ വന്‍ മരങ്ങള്‍ക്ക് ശേഷം അഴകണിഞ്ഞ അനുഗ്രഹം ചൊരിഞ്ഞ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം റഷ്യന്‍ സാഹിത്യത്തില്‍ പ്രവൃത്തിച്ച പ്രമുഖ ചെറുകഥാകൃത്തും നാടകകൃത്തുമാണ് ആന്റണ്‍ ചെക്കോവ്. അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ അറിയപ്പെടുന്ന

കുറച്ചു നേരമൊക്കെ ചുറ്റിത്തിരിഞ്ഞ് കുറേ ഫോട്ടോകളു മെടുത്ത് കിട്ടിയ ബഗിയില്‍ ഞങ്ങള്‍ താഴെ എത്തി. മ്യൂസിയത്തില്‍ വരയാടിന്റ രൂപവും ഭിത്തിയില്‍

ആകുലചിന്തകളില്ലാത്ത മനുഷ്യര്‍ അപൂര്‍വമായിരിക്കും. ആകുലചിന്തകൊണ്ട് നമുക്ക് എന്തു നേട്ടമാണുണ്ടാകുന്നതെന്ന് നമ്മളാരും ചിന്തിക്കാറില്ലല്ലോ. ഇതുകൊണ്ട് നമ്മെ രോഗികളാക്കി മാറ്റുമെന്നതില്‍ കവിഞ്ഞ ഒരു