
പുലരിത്തുടിപ്പിന്റെ പൊന്നിന് കണങ്ങള്‍ ഭൂമി ദേവിയെ തൊട്ടു തലോടി. പുളകിത ഗാത്രിയായി അവള് ഉണര് ന്നെഴുന്നേറ്റു. ആ തലോടലില്‍ പൂവുകള്‍
”രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി..” പോകാന്‍ നേരം മറ്റേമ്മ പറഞ്ഞു.അത് എപ്പോഴും പതിവുള്ളതാണ്. ഭംഗി വാക്കായല്ല..മനസ്സിന്റെ ഉള്ളില്‍ നിന്നു
അവര്‍ രണ്ട്പേരും ഒരേ നാട്ടുകാരാണ്. നാട്ടിലെ ഒരേവാട്ട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളുമാണ്. വിദേശത്ത് ബിസിനസ്സ് ടൈക്കൂണായ അയാള്‍ ആ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍
ഇളയ മകള്‍ അയാളുടെ അടുത്ത് വന്നിരുന്നു.അകലങ്ങളിലേക്ക് നോക്കിയിരിക്കുന്ന അയാളുടെ മുഖത്തു കുറേ നേരം നോക്കിയിരുന്ന ശേഷം അവള് ചോദിച്ചു. ‘
എനിക്കദ്ഭുതമാകുന്നു അവനെന്താണു മരിക്കാത്തതെന്ന്. കള്ളുകുടിയനാണ്. എന്നിട്ടും അവന് കൈകള്‍ കെട്ടിനിന്നു. ഇന്നിനി കുടിച്ചിട്ടില്ലേ! അവന്റെ ശബ്ദത്തിന് ഒച്ചപോരായിരുന്നു. എന്നെ വിട്ടേക്കൂ
ഇന്നല്ല ഇന്നലെകളിലും ജന്മ വാര്‍ഷിക ദിനങ്ങള്‍ ആഘോഷിച്ചിരുന്നു. ജന്മ നാളുമായി ബന്ധപ്പെട്ട് ഹിന്ദു മത വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും പൂജകള്‍
ഡല്‍ഹിയിലെ ആ വലിയ ഹോസ്പിറ്റലിന്റെ നാലാം നിലയിലേക്ക് വിബിന് തോമസ് എന്ന ചെറുപ്പക്കാരന് ലിഫ്റ്റിന് കാത്തു നില്‍ക്കാതെ സ്റ്റെപ്പുകള്‍ കയറി.
പണ്ട് കാലത്ത് പട്ടാളത്തിലൊക്കെ ഒരു ജോലി കിട്ടുകയെന്നു വെച്ചാൽ വളരെ പ്രയാസമാണ്. അന്നൊക്കെ പൊതുവേ ഗവൺമെൻ്റ് ജോലിക്കാരും കുറവാ, പൊതുവേ
മൊബൈലിൽ എതോ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് പ്രിയതമ.ലോകത്തുള്ള എല്ലാവരെയും കേൾപ്പിക്കണമെന്ന ഉദ്ദേശത്തിലാണെന്ന് തോന്നുന്നു,ശബ്ദം കൂട്ടി വെച്ചിരിക്കുന്നത്. ‘’എടീ,ശബ്ദമൊന്ന് കുറച്ചു വെയ്ക്ക്,ഞാനീ
(പെഡഗോഗി – അദ്ധ്യാപനശാസ്ത്രം) “ആ നയൻ സി യിലെ രാഹുലില്ലേ എപ്പോ നോക്കിയാലും ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. ഇന്ന് ഞാനൊന്നു പൊട്ടിച്ചു
നീണ്ട ഇരുപതു വർഷങ്ങൾക്കു ശേഷം ഗൾഫിൽ നിന്നും നാട്ടിലെത്തിയ ജോണച്ചൻ താൻ ജനിച്ചു വളർന്ന വീടിന്റെ മുറ്റത്തു പകച്ചു നിന്നു.
സന്ധ്യാ ദേവി മൂകിലിനോടെന്തോ രഹസ്യം പറഞ്ഞു. നീല മുകിൽ നാണത്തോടെ തല കുനിച്ചു. കറുത്ത കമ്പളം പുതച്ചു ഇരുൾ വരവായി.
വാടക കുടിശ്ശികയുണ്ടെന്നു കള്ളം പറഞ്ഞു വീട്ടുടമസ്ഥ വിശാലം, വീടൊഴിപ്പിക്കാന്‍ നോക്കിയപ്പോഴാണ് വാടകക്കാരനായ കരുണന് പ്രശ്നമുണ്ടാക്കിയത്. വിശാലത്തിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്
കേശവന് നായര്‍, മുറ്റത്തെ മാങ്കോസ്റ്റിന്‍ മരത്തിന്റെ ചുവട്ടില്‍ ചാരുകസേരയില്‍ അമര്‍ന്നിരുന്നു. ബഷീറിയന്‍ സ്റ്റെലില്‍ ഒരു തെറുപ്പ് ബിഡി ചുണ്ടില്‍ തിരുകി.
കാറ്റിന്റെ നനുത്ത അലകളില്‍ ഇലകളുടെ മര്മ്മരം .പഴകിയ സിമന്റ് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ തണുപ്പ് തുളച്ചു കയറുന്നുണ്ട്, അതൊന്നും ഇപ്പോള്‍ വിഷയമാകേണ്ട
By pressing the Subscribe button, you confirm that you have read our Privacy Policy.