LIMA WORLD LIBRARY

കവിത

രാവിലെ യാത്രക്കൊരുങ്ങവേ- വെറുതെ നിനച്ചുപോയ്, നീയെന്‍ കൂടെയുണ്ടായിരിന്നുവെങ്കിലെന്ന്. കുറച്ചുനേരമെങ്കിലും മനസ്സറിയാന്‍ കഴിഞ്ഞെങ്കില്‍..! യാത്രക്ഷീണമറിയാതെ ദൂരമറിയാതെ നിന്നോടൊപ്പം മധുരമുള്ള നിമിഷങ്ങളെ വെറുതെയോര്‍ത്തുപോയ്.

നീതിയില്ലാത്ത ലോകം സൂര്യനുദിക്കാത്ത സാമ്രാജ്യമാണ്. ഇരുളിനെ പ്രണയിക്കുന്നവര്‍ വിണ്ണിലെ താരകങ്ങളെ തല്ലിക്കെടുത്തുന്നു. ആവര്‍ത്തനങ്ങള്‍ അരങ്ങേറുമ്പോള്‍ പെണ്ണിന്റെ വികാരങ്ങള്‍ക്ക് വിലയിടിയുന്നു. വേലക്കാരിപ്പെണ്ണിന്റെമുമ്പില്‍

അങ്ങങ്ങാകാശത്തിന്‍ അജ്ഞാത തീരത്ത് ആരെയും മയക്കുന്ന സ്വര്‍ഗ്ഗമുണ്ടോ ? തങ്ക പത്രങ്ങളും നക്ഷത്രപ്പൂക്കളും ചന്തം വിടര്‍ത്തും ചെടികളുണ്ടോ ? തേനൂറുമരുവികള്‍

ശാന്തിയെകെടുത്തിടാന്‍ മനുഷ്യര്‍ ധനകോടി മതത്തിനായി മരിക്കുന്നു നമ്മില്‍ തളിരണിഞ്ഞു തഴച്ചുവളരുന്നു വിരല്‍ത്തുമ്പിലാടി നിറംമാറി കത്തി സുഖിച്ചുവാഴാന്‍ ജയിലില്‍ പോയിടാം. ചുണ്ടുപിളര്‍ത്തി

ഇത്തിരി കരിമ്പിന്റെ- മധുരം, എള്ളിന്‍ തരി, ശര്‍ക്കരപ്പൊങ്കല്‍ക്കലം നന്തുണിപ്പാട്ടിന്‍ ശ്രുതി! മഞ്ഞിന്റെ തണുപ്പാറ്റി വിളക്കിന്‍ തിരിനാളം കണ്ണിലേക്കുണരുന്ന- മണ്ണിന്റെ പച്ചത്തളിര്‍

ജീവിതം ജീവിതം ജീവിതമെത്ര മഹത്താണു – ചിന്തിയ്ക്കിലാര്‍ക്കു മീയൂഴിയില്‍ അല്പകാലത്തേക്കു കിട്ടിയ സൗഭാഗ്യ- രത്‌നമായ്ക്കണ്ടു വര്‍ത്തിക്കേണമേവരും. അമ്മതന്‍ ഗര്‍ഭപാത്രത്തില്‍പ്പിറന്നവര്‍ നിയതിതന്‍

  മരിക്കാന്‍ കിടക്കുക യാണൊരു മഹാകവി ഒരിക്കല്‍ പട വാളായ് തൂലിക ചലിപ്പിച്ചോന്‍   വഴിയേ പോയാല്‍പ്പോലും വേലിക്കല്‍ മൈക്കണ്ണികള്‍

മനുജനെ മഹനീയനാക്കുവാന്‍ മത, ജാതീയതയല്ലയോര്‍ക്കണം ! ‘മനുഷ്യത്വ’മതൊന്നു മാത്രമേ മനുജന്നുള്ളകെടാവിളക്കുകള്‍ . ‘ജാതീയത’മര്‍ത്യനാശത്തിന്‍ ജീര്‍ണ്ണിച്ചുള്ളൊരിടങ്ങള്‍മാത്രമാം ! ജീവഹാനിയ്ക്കുതുല്യമാണോ ര്‍ത്താ- ലതിലെ

ഇനനുപ്രിയസഖിയവനി വാഴുവാന്‍ നിത്യവും തേനൂറുമൂര്‍ജ്ജം ചൊരിഞ്ഞന്തിയോളവും, കനിവിലതിവിപുലഗഗനത്തിലുണ്ടാകുവാന്‍ ആനന്ദമോടാഴിവിട്ടുദിച്ചീടണം… അലിവിലൊളിവിതറിയിരുളാകെ മാറ്റീടുവാന്‍ ചേലോടെരിഞ്ഞഗ്‌നി ചൂടുന്ന നിന്നുടെ, കുലമഹിമയിനിയുമുയരങ്ങളില്‍ പാറണം കോലംകെടാതുര്‍വ്വി

ആംഗലേയത്തിന്‍ പുത്തനാണ്ടുണര്‍ന്നേ , ആരതിയുഴിഞ്ഞെതിരേറ്റീടാമൊന്നായി. ആശാമലരുകള്‍ വാരി നിറച്ചോ – രായിരം മണിമഞ്ജുഷകളേന്തി ആരാലണയും ജനുവരീ മനോഹരീ . അല്ലലെഴാത്തതാമൊരു

ആദ്യം കരുതിയിടിമുഴക്കം പിന്നെ- നിലവിളികള്‍ ഞരക്കമായ് മാറുന്നു! കാലുകളിടറുന്നു, കരിവണ്ടു മൂളുന്നു ഇടിഘോഷ ഗര്‍ജ്ജനം പ്രകമ്പനം കൊള്ളുന്നു! വിറയാര്‍ന്ന ശബ്ദം

മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ വരൂ. ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചൊന്നു തേങ്ങട്ടെ

വാക്കുകളുടെ പ്രയോഗം ഒരു കലയാണ് അവസരോചിതമായ വാക്കുകള്‍ ഊഷ്മളമാം ബന്ധങ്ങളുടെ കടിഞ്ഞാണ്‍ പോലെ വര്‍ത്തിക്കുന്നു കളങ്കരഹിതമായ മനസ്സില്‍ നിന്നും ഉയര്‍ന്ന

മിഥുനമാസം കുളിരണിഞ്ഞ് ഇടയ്ക്കിടക്ക് മഴ പെയ്ത നേരം. സ്വപ്നം നിറയും മാനസ മലര്‍വാടിയി ലോര്‍മ്മ നിറച്ചിടും ഓരോ തുള്ളിയാല്‍. നനവ്

ആംഗലേയത്തിന്‍ പുത്തനാണ്ടുണര്‍ന്നേ , ആരതിയുഴിഞ്ഞെതിരേറ്റീടാമൊന്നായി. ആശാമലരുകള്‍ വാരി നിറച്ചോ – രായിരം മണിമഞ്ജുഷകളേന്തി ആരാലണയും ജനുവരീ മനോഹരീ . അല്ലലെഴാത്തതാമൊരു