
കൂരിരുൾ മൂടുമീ ലോകത്തിൽ സ്നേഹദീപം കൊളുത്തിവെയ്ക്കാൻ ഡിസംബറിലെ ഒരു തണുത്ത രാത്രിയിൽ ഉണ്ണിയേശു പിറന്ന നേരം, താരകശൂന്യമാമാകാശത്ത് പെട്ടെന്നുദിച്ചു ഒരു
സർവലോക സൈനിക സഹോദരങ്ങളേ! നിങ്ങളുടെ നിറ തോക്കുകൾ നിലത്തു കുത്തുക. ഞങ്ങൾക്ക് നേരെ അത് തിരിക്കരുത് ! നിങ്ങളുടെ നീളൻ
ഒളിച്ചുമുങ്ങിയതാണ് ആണ്ടാണ്ടുപോയതെന്ന് ഓർമ്മിപ്പിക്കുന്ന ‘ഞാൻ’ ഒച്ചയെടുത്തു സടകുടഞ്ഞ് സ്വതന്ത്രയെന്ന് അഴികളെ ഭേദിച്ച് പറന്നുമറയുന്ന ‘ഞാൻ’ ഇsത്തുണ്ട് വലത്തുണ്ട് അടുത്തു ചേർന്നിരിപ്പുണ്ടെന്ന്
പൂംകിളികൾ കൂടു കൂട്ടിയ പൂമര ചില്ലകൾ മുറിച്ചു മാറ്റി നാം വൃത്തി ഏറ്റി നാഗരിഗ പാതകളും പട്ടണങ്ങളും എന്നിട്ടും പറഞ്ഞു
മാറത്തുണ്മയോടു ചേർത്തെന്നെ ഗാഢം പുണരുവാൻ എന്നമ്മവേണം ഉച്ചൈസ്തരം വിളിച്ചോതുന്നു ഞാൻ അമ്മയാംവാക്കിന്നർത്ഥ – മുണ്മ മാത്രം അമ്മതന്നുച്ഛാസത്തിൽ പ്പോലുമൊളിഞ്ഞിരിപ്പൂ പുത്രസ്നേഹം!
നിലാവലിയുന്നധനുമാസരാവിൽ നിറകുടമായൊരു നിറതിങ്കളായി നല്ലൊരിടയനൂഴിയിലാദ്യമായി നാഥനായിട്ടിതാ ബദ് ലഹേമിൽ. നസ്രേത്തിൽ നിന്നോരമ്മയങ്ങു നിത്യത നിന്നുള്ള സർഗ്ഗമോടെ നന്മയാമോമനയ്ക്കമ്മയായി നന്ദിച്ചിതാ താരാട്ടുമായെന്നും.
ഒന്നു ഞാൻ പാതി മയങ്ങിയ നേരത്ത് അറിയാതെ ഞാനോടി ച്ചെന്നെൻ ബാല്യത്തിലേക്ക് …. പിച്ചവെച്ചോടിയ അങ്കണമൊക്കെ എങ്ങോ പോയ് മറഞ്ഞെ
സൂര്യൻ വെളിച്ചത്തെ കക്കി കക്കി ചോരച്ച പശ്ചിമാംബുധിയിൽ തളർന്നു വീഴവേ രാവു പതിയെയുണർന്നു പകലിൻ മടിത്തട്ടിൽ നിന്നൂർന്നുവീണ കരിമ്പടക്കെട്ടുമായി. നിലിച്ച
മാമരക്കൊമ്പിൽ പാഞ്ഞു നടക്കും വാനരനെ ഞാൻ കണ്ടു വലില്ലാത്തനരമാർ ഞങ്ങൾ വാലു മുറിച്ചു ചെന്നാൽ കൂട്ടു കൂടും. ചാട്ടംപിഴക്കല്ലേ കുരങ്ങച്ചാ.
അഹങ്കാരികളായ പിക്കാസുകൾക്ക്, ഭ്രാന്തിളകിയ അലവാങ്കുകൾക്ക്, ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക് ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻ എളുപ്പം സാധിക്കുമെന്നു തെളിയിച്ച, ഉളുപ്പ് കലർന്ന ചരിത്രം പിറന്ന
സാധനപാഠംകൊണ്ടുപുരുഷോത്തമൻ സർവ്വജ്ഞപീഠം കേറീടുമ്പോളോ സർവ്വം ജയിച്ചവൻ; സകലകലാവല്ലഭൻ സംശയമേറുന്നശീലത്തിനടിമയായി. സംശയിച്ചിതാ പരപ്രേരണയാലവൻ സ്വാർത്ഥതയോടൊരു വേളി കഴിക്കാൻ സുന്ദരനവനനവധി പെണ്ണു കണ്ടന്ത്യം
പ്രണയാതിരവന്നു പാൽ നിലാവ് ചുരത്തിയതെന്റെ മാനസത്തിൽ ഗർവിന്റെ കരിമേഘ ജാലങ്ങൾ വന്നു നിറകായൽ ഞാനറിഞ്ഞില്ല, താരക മിഴികൾ വന്നു പ്രണയവെട്ടത്തിന്റെ
നീ പറന്നകലുമ്പോൾ നിനക്കൊപ്പം പറക്കാൻ കൊതിക്കാറുണ്ടെൻ മനം. കദനങ്ങൾ അടിഞ്ഞുകൂടിയ കടലിന് മീതെ മോഹങ്ങളാം മേഘങ്ങൾക്കിടയിലൂടെ നിനക്കൊപ്പം പറക്കാൻ കൊതിക്കാറുണ്ടെൻ
ഉത്രാടത്തിരുനാളിൽ ഉണ്ണിയ്ക്ക് നൈവേദ്യമായി തൃക്കൈയ്യിലരുളുന്നു ചെങ്കദളി . ചെത്തിയ്ക്കും ചെന്താമരപ്പൂവിനും നിൻമാറിലെ പട്ടുചേലയ്ക്കു മിന്നെത്ര കാന്തി ? ചന്തമേറുമിന്ദു കലയും
അക്ഷരങ്ങളെഴുതുവാൻ ജയ്ക്കുട്ടന് വലിയ മടിയാണ്.നഴ്സറിസ്കൂളിൽ നിന്നും വീട്ടിലെത്തിയാൽ കളിച്ചു നടക്കാനാണ് അവനിഷ്ടം. പിന്നെ വലിയൊരു വടിയൊക്കെ എടുത്ത് വച്ച് അടിയൊക്കെ
By pressing the Subscribe button, you confirm that you have read our Privacy Policy.