LIMA WORLD LIBRARY

കവിത

നിറയുമെന്‍ കണ്ണുനീര്‍ മുത്തുകള്‍ വീണു ചിതറി മാറുന്നു ഇന്നെന്റെ ചിന്തകള്‍! ഒറ്റയ്ക്കു ഞാന്‍ നിന്റെ ഓര്‍മ്മതന്‍ വീഥിയില്‍ നിന്റെ നിഴല്‍

ഇന്നുദിച്ച സൂര്യന്‍ വിളറിയിരുന്നു. പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നുണരാതെ അല്പം കൂനോടെ മേഘങ്ങളെ താങ്ങിയാണ് ഭൂമിയെ തെളിച്ചത്. അതിനാല്‍, ഇന്നത്തെ സൂര്യന് മുന്നില്‍

ഒരു ഭദ്രദീപം കൊളുത്തി വെയ്ക്കട്ടെ ഞാ- നിരുളിനെ വാതില്‍പ്പുറത്തു തള്ളാന്‍, പ്രണയം നിറക്കൂട്ടു ചാര്‍ത്തുന്ന നിന്‍ മുഖ- ത്തണയാത്ത പുഞ്ചിരി

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നതിമോഹമെന്നില്‍ പ്രണയത്തിന്‍ പൊരുമ്പറ മുഴക്കിടുന്നു… നിന്‍ അസാന്നിധ്യ മെന്നിലീലോകം ശൂന്യമായ് കൂരിരിട്ടായി… അകലെ നീ ഉണ്ടെന്നറിയുന്നുവെങ്കിലും അരികിലായില്ലെന്നു

അകം വെളുക്കാതെ പുറം വെളുത്തോര്‍ – ക്കമേദ്യതുല്യേന യശുദ്ധിയുള്ളില്‍ അടുത്തുകൂടിത്തഴുകാന്‍ ശ്രമിച്ചാ- ലസഹ്യമാം ഗന്ധമ തേല്ക്കുമപ്പോല്‍…: അശുദ്ധമായുള്ള പഴങ്കിണര്‍ വായ്

വിജനതയില്‍ ദൂരെ മിഴിചാരി നില്‍ക്കേ, വിരഹമോഹങ്ങള്‍ വിരുന്നു വന്നു; ഉഷസ് ഉണരുമ്പോല്‍ ഉയരാന്‍ കൊതിച്ചു, മൗനമായ് മനസ്സിന്‍ താഴ്വരയില്‍.  

എന്നെ കാണുമ്പോള്‍ പുറം തിരിഞ്ഞു നടന്നിരുന്ന കൂട്ടുകാര്‍.. ഇന്നെന്നെ കാണാന്‍ വന്നു, കൈയിലൊരു റീത്തുമായി. അതെന്റെ മാറില്‍ വച്ചപ്പോള്‍ എനിക്ക്

ഏതൊന്നുമൊത്തുവാഴുന്നിടത്തല്ലയോ പ്രകൃതി സന്തുലന നിയമങ്ങള്‍ പാലിപ്പത് ? മര്‍ത്യന്‍ കരഗതമാക്കിയെന്നല്ലതു മര്‍ത്യനെ മര്‍ത്യന്‍ വിഴുങ്ങി ജീവിപ്പതും … യാതൊന്നും സര്‍വ്വസമത്വമായ്

കാല്‍വരിയിലെ കല്‍ക്കൂമ്പരങ്ങളില്‍ കരച്ചിലിന്റെയും പല്ലുകടിയുടെയും ദീനാരവങ്ങള്‍ ! മരണ വേദനയുടെ മയക്കങ്ങളില്‍ മനുഷ്യാവസ്ഥയുടെ വിലാപങ്ങള്‍ !   അപരനെ ആക്രമിച്ചു

യുദ്ധം വിതയ്ക്കും വിനാശമീ ഭൂമിയില്‍, മര്‍ത്യന്‍ പണിപ്പെട്ടു നേടിയതൊക്കെയും; ഒരുമാത്ര വേളയില്‍ ശൂന്യമാക്കി, കൂട്ടക്കുരുതിയാല്‍ പ്രേതഭൂവാക്കി.   അട്ടഹസിക്കും രക്തലോലകന്‍മാര്‍,

കേളികേട്ടുള്ളോരു കേരള നാട്ടില്‍ കുന്നോളമല്ലോ പൊയ്മുഖങ്ങള്‍ എടുത്തണിയാനുമഴിച്ചുവെക്കാനും ആയാസമില്ലാത്ത പൊയ്മുഖങ്ങള്‍. പെണ്ണുടല്‍ കൊത്തി വലിക്കാന്‍ പ്രണയത്തെ പൊയ്മുഖമാക്കുന്നവര്‍ ദൈവങ്ങളെ കട്ടുമുടിക്കാന്‍

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നതിമോഹമെന്നില്‍ പ്രണയത്തിന്‍ പൊരുമ്പറ മുഴക്കിടുന്നു… നിന്‍ അസാന്നിധ്യ മെന്നിലീലോകം ശൂന്യമായ് കൂരിരിട്ടായി… അകലെ നീ ഉണ്ടെന്നറിയുന്നുവെങ്കിലും അരികിലായില്ലെന്നു

ശൂന്യമാമീ സായം സന്ധ്യയില്‍ നീളുമീ വിജനമാം തീരത്തിങ്കല്‍, നിന്റെയോര്‍മ്മകള്‍ നീരൊഴുക്കായ് നെഞ്ചിലാകെ നിറയുന്നു; മൗനത്തിന്‍ മറവിയില്‍ മെല്ലെ മധുരം വിരിയുന്ന

നവജാത ശിശുവിനെ മാറോടു ചേര്‍ത്തു പൂവു പോലുള്ള, പട്ടു പോലെ മിനുസമുള്ള പിഞ്ചു കവിളത്തു ചുണ്ടുകള്‍ ചേര്‍ത്തു മുത്തം കൊടുക്കാന്‍

മലകള്‍, കാടുകള്‍, കേരനിരകളും ചിരി പൊഴിച്ചിടും കാട്ടുചോലകള്‍ ഹരിതസുന്ദരം വയലിന്നീണവും അതിമനോഹരം തീരഭൂവിത്. നിരയായ്, കാവലായ് സഹ്യസാനുവും തഴുകി സാന്ത്വനം