LIMA WORLD LIBRARY

ലേഖനം

ഒരു നദിയുടെ തീരത്ത് ഇരിക്കുന്ന ഒരാളെ സങ്കല്‍പ്പിക്കൂ. നദിയിലെ ചലനങ്ങളെ അയാള്‍ ശ്രദ്ധിക്കുന്നു. വെള്ളം ഒഴുകുന്നു, തിരമാലകള്‍ വരുന്നു, പോകുന്നു.

നമ്മുടെ കൂടെ നില്‍ക്കുന്നവരെല്ലാം നമ്മുടെ കൂട്ടുകാരോ, നമുക്കായി കയ്യടിക്കുന്നവരെല്ലാം, നമ്മുടെ ഉന്നതി കാംക്ഷിക്കുന്നവരോ ആകണമെന്നില്ല. ചിരിച്ചുകൊണ്ട് കടക്കല്‍ കത്തി വയ്ക്കുന്നവരുമുണ്ടാവും.

നാം ഈ ഭൂമിയില്‍ വസിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി. എന്നിട്ടും ഈ പ്രകൃതിയുടെ വശ്യതയും സൗന്ദര്യവും പ്രത്യേകതകളും ആസ്വദിക്കാന്‍ നമ്മില്‍

കുഞ്ഞുവാവയെ ഒക്കത്തെടുത്തു അയല്‍വക്കത്തേക്കു പാലു വാങ്ങാന്‍ പോകുന്നു മുത്തശ്ശിയമ്മ.. ഇത് നിത്യവും ഉള്ള പതിവു സംഭവ മായിരിക്കും. രാവിലെ കുഞ്ഞുണര്‍ന്നു

പഠനം കഴിഞ്ഞ്, പരീക്ഷകളിലേക്ക് പ്രവേശിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കുട്ടികള്‍ക്ക് മാത്രമല്ല മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരീക്ഷക്കാലം ടെന്‍ഷന്‍ കാലമാണ്.ചെറിയ ടെന്‍ഷന്‍ ഉള്ളത് നല്ലതാണ്.

ഫെബ്രു. 26, പവിത്രശൂന്യതയില്‍ ഒഴുകിയ രണ്ട് പതീറ്റാണ്ട്. ജനിമൃതികളെ തഴുകി ഒഴുകിപ്പോയവരില്‍ ഏറെ മനസ്സില്‍ തറച്ച ഒരു സുഹൃത്തായിരുന്നു എനിക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഒരു ദേവതയോ അതോ രാക്ഷസനോ? ഉത്തരമില്ലാത്ത ചോദ്യങ്ങളുയര്‍ത്തി ഈ സാങ്കേതികവിദ്യ പലപ്പോഴും നമുക്ക് നേരെ കൊഞ്ഞനം

‘ ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി ! ഇത് നിന്റെ (എന്റെയും) ചരമശിശ്രൂഷക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

സാഹിത്യലോകത്ത് നിര്‍മ്മിതബുദ്ധിയുടെ (AI) വരവ് ഒരു സാധാരണ സാങ്കേതിക മാറ്റമല്ല. അച്ചടിയന്ത്രം കണ്ടുപിടിച്ച ജോഹാനസ് ഗുട്ടെന്‍ബെര്‍ഗ് എഴുത്തിനെയും അതിനേക്കാള്‍ കൂടുതലായി

ആമുഖം നാം നമ്മുടെ കണ്ണിലേക്ക് കണ്ണാടിയിലൂടെ സൃഷ്ടി പതിപ്പിക്കുമ്പോള്‍ നമ്മുടെ കൃഷ്ണമണി കണ്ണാടി യുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായി ചിലപ്പോഴൊക്കെ

പ്രണയിനിയുടെ രൂപം വരയ്ക്കുന്ന കാമുകന് ക്യാന്‍വാസും ബ്രഷും ഒന്നും പ്രത്യേകം കരുതേണ്ട. അയാള്‍ കാമിനിയുടെ ചിത്രം വരയ്ക്കുന്നത് ചൈത്രനിലാവിന്റെ പൊന്‍പീലിയാലാണ്.

‘മധുരിക്കും ഓര്‍മ്മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍’ മലയാളിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഗൃഹാതുര സങ്കല്‍പ്പങ്ങളെ പൊന്നില്‍ ചാലിച്ച

കൃതജ്ഞത പലപ്പോഴും ആചാരമര്യദകളുടെ രീതിയില്‍ ‘നന്ദി’ എന്ന് പറയുന്ന ഒരു ലളിതമായ പ്രവൃത്തിയായി പലരും കരുതുന്നു. എന്നാല്‍ അത് നല്ല

ആധുനികതയുടെ സമസ്ത പരിവേഷങ്ങളും അനുഭവിക്കുന്ന ലോകത്താണ് നമ്മുടെ വാസം. എങ്കിലും അസ്വസ്ഥതകളുടെ കൊടുങ്കാറ്റുകള്‍ നമ്മുടെ ജീവിതമാകുന്ന കിളിക്കൂടുകളെ അലോസരപ്പെടുത്തുന്നുണ്ട്. ഇവിടെയൊക്കെ

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം. ഞങ്ങള്‍ സസന്തോഷം ആഷയുടെ പിന്നാലെ ഔട്ട് ലെറ്റി നുള്ളിലേക്ക് പ്രവേശിച്ചു. പുന്നെല്ലു കണ്ട