LIMA WORLD LIBRARY

ലേഖനം

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന് 128 കിലോമീറ്റര്‍ അകലെ സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 2240 മീറ്റര്‍ (7350 അടി) ഉയരത്തിലാണ് നീലഗിരി

സന്തോഷം എന്നത് നിമിഷ രസങ്ങളാണ് അതുപോലെ ദീര്‍ഘകാല അനുഭവുമായി വരാം. പ്രിയപ്പെട്ടവരുടെ പുഞ്ചിരി, ഒരു ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോഴുള്ള തൃപ്തി

വാര്‍ത്തകള്‍ കൈമാറുന്നതിന്റെയും അഭിപ്രായപ്രകടനങ്ങളുടെയും ശക്തമായ വേദികളായി ഇന്ന് സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുന്നു. ഫേസ്ബുക്കും യു ട്യൂബും , ഇന്‍സ്റ്റഗ്രാം റീല്‍സും ജനജീവിതത്തിന്റെ

സത്യം കേള്‍ക്കുന്നത് പലപ്പോഴും നമുക്ക് ഇഷ്ടമില്ലാത്തതാകാറുണ്ട്. അതിനാല്‍ മൗനത്തെ നാം പുണരാറുണ്ട്. സത്യം പറഞ്ഞാല്‍ ഒറ്റപ്പെടുമെന്ന ഭയവും നമ്മെ മൗനികളാക്കിത്തീര്‍ക്കാറുണ്ട്.

വീട്ടിലെത്തലും ഹാള്‍ ടിക്കറ്റ് വാങ്ങലും പരീക്ഷ എഴുത്തും മുറപോലെ നടന്നു. പഠനത്തിന്റെ അലംഭാവമോ ജാഗ്രതക്കുറവോ റിസള്‍ട്ട് എല്ലാവരും വിചാരിച്ചത്ര ശുഭമായില്ല.

അച്ചോടാ പാപ്പം തിന്നുന്നതിന്നിടെ അമ്മയെ പുന്നാരിക്കുന്നു വാവ ക്കുഞ്ഞ്… എത്ര ഹൃദയം തൊടുന്ന കാഴ്ചയാണിതു.. ഈ പിഞ്ചിളം പ്രായത്തില്‍ പൈതങ്ങള്‍

നാട്യശാസ്ത്ര ഉപാസകരുടെ നീണ്ട പട്ടികയില്‍ അവിസ്മരണീയമായ ചരിത്രമുദ്രകള്‍ പാകിയ അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയാണ് കലാമണ്ഡലം സുജാത ടീച്ചര്‍. ജന്മസിദ്ധമായ കലയുടെ

കൈപിടിച്ചു കൂടെ കൂട്ടാന്‍ പത്മരാജനുണ്ട് അദ്ദേഹത്തിന്റെ കഥകളില്‍, ആഖ്യാനതന്ത്രങ്ങളില്‍, യൗവനത്തിന്റെ ആ ഗന്ധര്‍വ്വസാന്നിധ്യം ജ്വലിച്ചു നില്‍ക്കുന്നതു കാണാം. പച്ചയായ ജീവിതത്തിലേക്ക്,

സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോള്‍ അതില്‍ കട ന്നുവരുന്ന വിജ്ഞാന ശാഖയാണ് ആകര്‍ഷകങ്ങളായ യാത്രാവിവരണങ്ങള്‍. മുന്നില്‍ പ്രത്യ ക്ഷപ്പെടുന്ന

(ലാലിമയുടെ കഥകള്‍ എന്ന എന്റെ കഥാസമാഹാരത്തിന് ശ്രീ ഓരനല്ലൂര്‍ ബാബു എഴുതിയ ആസ്വാദനക്കുറിപ്പ്) കവി, നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളില്‍

കഴിഞ്ഞ നാല് വര്‍ഷമായി കേരള നിയമസഭാ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാമത് എഡിഷന്‍ ഇക്കഴിഞ്ഞ 13 ന് സമാപിച്ചു. 150

പ്രതിജ്ഞയില്‍ നിന്ന് ഉദ്ദേശ്യത്തിലേക്ക് പ്രതിജ്ഞകളില്‍ നിന്നല്ല യഥാര്‍ത്ഥമായ പരിവര്‍ത്തനവും സര്‍ഗാത്മകതയും സമഗ്രമായ വ്യക്തിഗത വളര്‍ച്ചയും ആരംഭിക്കുന്നത്. ഇത് ആരംഭിക്കുവാന്‍ മറ്റൊരു

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം ഒപ്പം രണ്ടായിരത്തിരുപത്തഞ്ചാം ആണ്ടിന്റെ കലാശക്കൊട്ടും.ബുധ പൂര്‍ണിമയുടെ കലാശക്കൊട്ടു കൂടി ആക്കിയാലോ എന്നു ഞാന്‍

ലോകം പ്രണയാര്‍ദ്രമാവാന്‍ കുറിച്ചിട്ട ചില വരികള്‍ … ‘നിങ്ങളാരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവരെ പോകാന്‍ അനുവദിക്കുക. അവര്‍ തിരികെ വന്നാല്‍ എന്നന്നേക്കുമായി

വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ ദക്ഷിണേന്ത്യയില്‍ ഊട്ടി പോലെ മറ്റൊരിടമില്ല. ഊട്ടി ഒന്നു സന്ദര്‍ശിയ്ക്കാനും ആസ്വദിക്കാനും