LIMA WORLD LIBRARY

ലേഖനം

നാട്യശാസ്ത്ര ഉപാസകരുടെ നീണ്ട പട്ടികയില്‍ അവിസ്മരണീയമായ ചരിത്രമുദ്രകള്‍ പാകിയ അസാധാരണമായ വ്യക്തിത്വത്തിന്റെ ഉടമയാണ് കലാമണ്ഡലം സുജാത ടീച്ചര്‍. ജന്മസിദ്ധമായ കലയുടെ

കൈപിടിച്ചു കൂടെ കൂട്ടാന്‍ പത്മരാജനുണ്ട് അദ്ദേഹത്തിന്റെ കഥകളില്‍, ആഖ്യാനതന്ത്രങ്ങളില്‍, യൗവനത്തിന്റെ ആ ഗന്ധര്‍വ്വസാന്നിധ്യം ജ്വലിച്ചു നില്‍ക്കുന്നതു കാണാം. പച്ചയായ ജീവിതത്തിലേക്ക്,

സാഹിത്യത്തെ വിവിധ വീക്ഷണ കോണുകളിലൂടെ വിസ്തരിക്കുമ്പോള്‍ അതില്‍ കട ന്നുവരുന്ന വിജ്ഞാന ശാഖയാണ് ആകര്‍ഷകങ്ങളായ യാത്രാവിവരണങ്ങള്‍. മുന്നില്‍ പ്രത്യ ക്ഷപ്പെടുന്ന

(ലാലിമയുടെ കഥകള്‍ എന്ന എന്റെ കഥാസമാഹാരത്തിന് ശ്രീ ഓരനല്ലൂര്‍ ബാബു എഴുതിയ ആസ്വാദനക്കുറിപ്പ്) കവി, നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളില്‍

കഴിഞ്ഞ നാല് വര്‍ഷമായി കേരള നിയമസഭാ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാമത് എഡിഷന്‍ ഇക്കഴിഞ്ഞ 13 ന് സമാപിച്ചു. 150

പ്രതിജ്ഞയില്‍ നിന്ന് ഉദ്ദേശ്യത്തിലേക്ക് പ്രതിജ്ഞകളില്‍ നിന്നല്ല യഥാര്‍ത്ഥമായ പരിവര്‍ത്തനവും സര്‍ഗാത്മകതയും സമഗ്രമായ വ്യക്തിഗത വളര്‍ച്ചയും ആരംഭിക്കുന്നത്. ഇത് ആരംഭിക്കുവാന്‍ മറ്റൊരു

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം ഒപ്പം രണ്ടായിരത്തിരുപത്തഞ്ചാം ആണ്ടിന്റെ കലാശക്കൊട്ടും.ബുധ പൂര്‍ണിമയുടെ കലാശക്കൊട്ടു കൂടി ആക്കിയാലോ എന്നു ഞാന്‍

ലോകം പ്രണയാര്‍ദ്രമാവാന്‍ കുറിച്ചിട്ട ചില വരികള്‍ … ‘നിങ്ങളാരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവരെ പോകാന്‍ അനുവദിക്കുക. അവര്‍ തിരികെ വന്നാല്‍ എന്നന്നേക്കുമായി

വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ ദക്ഷിണേന്ത്യയില്‍ ഊട്ടി പോലെ മറ്റൊരിടമില്ല. ഊട്ടി ഒന്നു സന്ദര്‍ശിയ്ക്കാനും ആസ്വദിക്കാനും

കോട്ടയത്തിന്റെ ഹൃദയഭാഗത്തെ പടന്നു പന്തലിച്ച മരങ്ങളും നോക്കെത്ത ദൂരംവരെ നീണ്ടുനിവര്‍ന്ന് കിടക്കുന്ന പ്രകൃതിരമണീയതയും സി എം എസ്സ് കോളേജിന് എന്നു

നമ്മുടെ പുരോഗതിയുടെ ശത്രുക്കളാണ് ഭയവും സംശയവും. സ്വയം സഹതപിക്കാന്‍ സൃഷ്ടിക്കുന്ന അന്ധകാരത്തില്‍ നിന്നാണ് ഭയവും സംശയവും ഉരുത്തിരിയുന്നത്. നമ്മില്‍ തന്നെ

ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിന്റെ ദയനീയ ചിത്രമാണിതു… ആഞ്ഞൊന്നു തള്ളിയാല്‍ നിലം പോത്തുന്ന ബലമില്ലാത്ത ചുമരുകള്‍… ദ്രവിച്ചു നുറുങ്ങിയ

അപ്പപ്പോ.. ഇതാരാണപ്പോ … കുഞ്ഞു രാജാപ്പാര്‍ട്ടോ അതോ രാജ കുമാരനോ ?? കണ്ടിട്ട് ഒരു തറവാട്ടു കാരണവരുടെ ലുക്കുണ്ട് ഈ

അടുത്തിടെ ഒരു കല്യാണത്തില്‍ സംബന്ധിക്കുവാന്‍ പോയി. ഉറ്റ ബന്ധുവിന്റെ അളിയന്റെ മകന്റെ വിവാഹമാണ്. ഞങ്ങള്‍ മൂന്നു പേര്‍ സംസാരിച്ചു നില്‍ക്കുകയാണ്.

മലയെ ബലാത്സംഗം ചെയ്ത് മതിയാവാത്തവരോട് സന്ധിയില്ലാ സമരം ചെയ്‌തൊരാള്‍. ഭൂമിയുടെ മേലാപ്പ് തുളച്ചവരോട് ശോഷിച്ച കൈകള്‍ കൊണ്ട് പടവെട്ടിയൊരാള്‍. പച്ചപ്പിന്റെ