LIMA WORLD LIBRARY

ലേഖനം

നാമൊക്കെ നിരവധി സംഘടനകളിലും സഭാ കൂട്ടായ്മകളിലും കുടുംബ കൂട്ടായ്മകളിലും സൗഹൃദ വലയങ്ങളിലുമൊക്കെ പ്പെട്ടവരായിരിക്കും. ഇവിടെയൊക്കെ നമുക്ക് സൃഷ്ടിപരമായ ഒരു കൂട്ടായ്മ

ഓരോ കാര്യത്തിനും അതിന്റേതായ ഒരു താളവും സമയക്രമവും ഉണ്ട്. ഈ സമയത്തിനുള്ളിലാണ് സമൂഹം പലരെയും വിലയിരുത്തുന്നത്. നമുക്ക് എന്തൊക്കെ അറിവുകള്‍

സ്‌കൂള്‍ വേനലവധിക്കാലത്ത് നാട്ടിന്‍പുറത്തുള്ള കുട്ടികളുടെ ഒരു വിനോദമാണ് കശുമാങ്ങ കുലയോടെ എറിഞ്ഞിടുക. അങ്ങനെ ശേഖരിക്കുന്ന കശുവണ്ടി വിറ്റ് സിനിമ കാണുന്നവരും

‘മലരണിക്കാടുകള്‍ തിങ്ങിവിങ്ങി’ എന്നു തുടങ്ങുന്ന ചങ്ങമ്പുഴയുടെ ‘എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം’ എന്ന ഗാനശകലം പോലെ ഈ

2025 ല്‍ കേരളീയര്‍ക്ക് നഷ്ടപ്പെട്ട വൈവിധ്യങ്ങളായ വ്യക്തിശ്രേഷ്ഠരില്‍ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയ ജനകീയ കലാകാരനായിരുന്നു ശ്രീനിവാസന്‍. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും

പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ. ഈശോ മത്തായി നമ്മോട് വിട പറഞ്ഞിട്ട് 44 വര്‍ഷങ്ങള്‍ ആയി. മലയാളത്തിലെ പ്രശസ്തനായ

തക്കാളിക്ക പോഷക സമൃദ്ധമാകയാല്‍ അവയ്ക്ക് അനവധി രോഗങ്ങളെ അകറ്റാനാവുന്നു. കാന്‍സറിനെ അഥവ അര്‍ബുദത്തെ ഒരു വാര്‍ദ്ധക്യകാല രോഗമായിട്ടാണ് കരുതുന്നതെങ്കിലും ഏതുകാലത്തും

പ്രതിജ്ഞയില്‍ നിന്ന് ഉദ്ദേശ്യത്തിലേക്ക് പ്രതിജ്ഞകളില്‍ നിന്നല്ല യഥാര്‍ത്ഥമായ പരിവര്‍ത്തനവും സര്‍ഗാത്മകതയും സമഗ്രമായ വ്യക്തിഗത വളര്‍ച്ചയും ആരംഭിക്കുന്നത്. ഇത് ആരംഭിക്കുവാന്‍ മറ്റൊരു

(‘മാനവികത’ മാസിക – 2025 ഡിസംബര്‍ ലക്കം – പ്രസിദ്ധീകരിച്ച ലേഖനം) നമ്മുടെ അവസാനത്തെ കമ്മ്യൂണിസ്റ്റുകാരനും നാടുനീങ്ങി. കെ. വേണുവിനെപ്പോലുള്ള

കഴിഞ്ഞു പോയ 364 ദിനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഗീതാത്മകവും സന്തോഷ – സമാധാന – സംതൃപ്തവുമായിരുന്നോ ? ഈ 365-ാം

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം ഒപ്പം രണ്ടായിരത്തിരുപത്തഞ്ചാം ആണ്ടിന്റെ കലാശക്കൊട്ടും. ബുധ പൂര്‍ണിമയുടെ കലാശക്കൊട്ടു കൂടി ആക്കിയാലോ എന്നു

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് പകരുന്ന ദിനമാണ് ക്രിസ്തുമസ്സ്. യേശുക്രിസ്തുവിന്റെ തിരുപ്പിറവി അനുസ്മരിപ്പിക്കുന്ന ഡിസംബര്‍ 25 ജാതിമതഭേദമന്യേ

ഈ കഥ ഒരു മനഃശാസ്ത്ര പരമായ കഥയാണ്. ഒരു കുഞ്ഞിന്റെ അല്ല എല്ലാ കുഞ്ഞുങ്ങളുടെയും കുസൃതിയും ഓമനത്വവും നിഷ്കളങ്കതയും ഒരുമിച്ച്

ആളുകള്‍ കൂട്ടം കൂടിയിരുന്നു ചക്ക മുറിച്ചു ചുള പറിക്കുന്നു… കണ്ടിട്ടു പച്ചച്ചക്കയാണെന്നു തോന്നുന്നുണ്ടു.. ചക്ക വറുക്കാനുള്ള പുറപ്പാടായിരിക്കണം.. സ്ത്രീകളും പുരുഷനും

വാഴക്കുല കണ്ട കിനാവുകളില്‍ അരിവാള്‍ എത്തി. തള്ളവാഴയുടെ ചുവട്ടില്‍ നിന്ന കുഞ്ഞന്‍ തൈകള്‍ അത് കണ്ട് കൗതുകപ്പെട്ടു. വാഴക്കുലയുടെ അതിജീവനത്തിന്റെ