LIMA WORLD LIBRARY

കഥ

തികഞ്ഞ പ്രതീക്ഷയോടെയാണ് അയാള്‍ യാത്ര പുറപ്പെട്ടത്..കാരണം അത്ര മാത്രം സഹോദരിയെ സ്‌നേഹിച്ചിട്ടുണ്ട്.,സഹായിച്ചിട്ടുണ്ട്.അതു കൊണ്ടു തന്നെ തന്റെ ജീവിതത്തിലെ ഒരു നിര്‍ണ്ണായക

പണ്ട്, ചങ്ങാതിക്കാട് എന്നൊരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടില്‍ മൃഗങ്ങളും പക്ഷികളും വളരെ സന്തോഷത്തോടെ ജീവിച്ചു. അവിടെ വീരു എന്നൊരു

ഇന്ന് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു മെസേജ് . ഇത് വാളകം Rvhs ല്‍ പഠിച്ച ജോസ് ആണോ. ആണെങ്കില്‍

‘ആമിനാ, ജ്ജ് അറിഞ്ഞാ ബീവാത്തുന്റെ കെട്ടിയോന് ജൊരം വന്ന് കെടപ്പാ’. ഞമ്മള് ഓളോട് പറഞ്ഞ് .’ ‘ അള്ളാ ഓനാ

കലണ്ടറിലെ കള്ളി അന്ന് ചുവപ്പായിരുന്നു. പതിവിലും നേരത്തേ ഉണര്‍ന്നു. പല്ലുതേച്ച് മുഖം കഴുകി ഉമ്മറത്ത് വന്നു. അവധി ദിനങ്ങളില്‍ കുറച്ചധികം

വലിയ ശരീരമൊന്നുമില്ല അവന്. പക്ഷേ, ഒരു പ്രത്യേക നിറമാണ്. അതു കൊണ്ട് തന്നെ സഹജീവികളില്‍ നിന്ന് അവന്‍ വ്യത്യസ്തനാകുന്നു. എന്നാല്‍

എവിടെയാണ് എനിക്കെന്റെ ഹൃദയം നഷ്ടമായത്? അയാള്‍ ഓര്‍ത്തു നോക്കി. ‘ മറുവാക്ക് പറയാതെ നടന്നു നീങ്ങിയ കാമുകിലോ?.. ഹേയ് അല്ല..

കര്‍ക്കടകം നാട്ടിലെങ്ങും തകര്‍ത്തു പെയ്യുന്നു. കനത്ത മഴ മൂലം ജില്ലാ കളക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി ദിവസം ആഘോഷിക്കുവാനുള്ള

നാട്ടില്‍ നില്‍ക്കാന്‍ ഒരു നിവൃത്തിയുമില്ലെന്ന് വന്നപ്പോഴാണ് ഒരു ദുര്‍ബല നിമിഷത്തില്‍ ഗള്‍ഫില്‍ പോകാന്‍ തീരുമാനിച്ചത്.എങ്ങനെയെങ്കിലും അവിടെ എത്തിപ്പെട്ടാല്‍ മതി പിന്നെ

ഭാവനയല്ല, അതിശയോക്തിയല്ല, തെളിഞ്ഞ ഓര്‍മ്മയാണ്… ഒരു ദിവസം രാവിലെ അമ്മ എന്നെ കുളിപ്പിച്ച്, പുതിയ വസ്ത്രം ധരിപ്പിച്ച്, നെറ്റിയില്‍ ചന്ദന

‘മഞ്ഞുതുള്ളികള്‍ വാകമരത്തിന്റെ പൂക്കള്‍ക്കിടയിലൂടെ, ഹരിത വര്‍ണ്ണമായ മൊട്ടിലൂടെ ഊറി നിലത്തേക്ക് പൊഴിയുന്ന ജൂണ്‍, ജൂലൈ മാസം. പ്രണയത്തിന്റെ ചുടുചുംബനം പോലും

അസുര വൈറസുകളുടെ കൊറോണ കാലം . ഗല്‍ഫില്‍ നിന്ന് വന്ന ചെറുപ്പക്കാരന്റെ ബാഗ് നോക്കി എയര്‍പോര്‍ട്ട് ഓഫീസര്‍ രവി ചോദിച്ചു

പത്താം തരത്തിലെ ക്ലാസില്‍ പരീക്ഷയ്കുളള പോര്‍ഷന്‍ ഒക്കെ തീ4ന്നതിനാല്‍ അന്നത്തെ പീരീഡില്‍ കുട്ടികളെ ഒന്നു ഉഷാറാക്കാന്‍ വേണ്ടി ചെറിയൊരു മത്സരം

മുരളീദാസും ഭാര്യ ഭൂമികയും രണ്ടുമാസം പ്രായമുള്ള തങ്ങളുടെ കൈകുഞ്ഞുമായി കേരളത്തിലെ ആ കുഗ്രാമത്തില്‍ വന്നിറങ്ങിയത് ഒത്തിരി മോഹങ്ങളും പ്രതീക്ഷകളുമായിട്ടായിരുന്നു, കരിങ്കല്‍

‘ ഹോ! അങ്ങനെ 50 തികഞ്ഞു. ഇനിവേണം സ്വാതന്ത്ര്യത്തോടെ ഒന്ന് ജീവിക്കാന്‍’ രാവിലെ റോസക്കുട്ടി എന്ന റോസമ്മ ഉറക്കമുണര്‍ന്നത് തന്നെ