LIMA WORLD LIBRARY

കവിത

പ്രണയത്തിന്റെ മഹാസാഗരമാണ് കവിത. നിലയ്ക്കാത്ത തിരയിളക്കം വരികളായി തിളച്ചു പൊന്തും. ആഴമളക്കാന്‍ സാധിക്കാതെ അഗാധതയിലേക്ക് ഊളിയിടും. നീല ഞരമ്പുകള്‍ വലിഞ്ഞു

സത്യം പേറി നടക്കും ശാസ്ത്ര – മുഖത്തില്‍ കരിതേച്ചീടാനായ് അന്ധതമുറ്റിയവിശ്വാസത്തിന്‍ കളരിക്കളമാ ണിന്നിന്‍ഡ്യാ…. മാനവ ജീവിത മുന്നേറ്റത്തിന്‍ വെളിച്ചമേകിയ ശാസ്ത്രത്തെ

പീലിനിവര്‍ത്തിയമയിലുപോലെ പാലപ്പൂമരംപൂത്തുലഞ്ഞരാവില്‍ ചന്ദനത്തേരേറി, വിണ്‍തലവാടിയിലണഞ്ഞ ഇന്ദുബിംബമേ ചിരിക്കയോ നീ, യലസമായ്. ശീതളപവനസമേതം പനിനീര്‍പളുങ്കലയായി ശ്യാമളയിളയിലുലാത്താനണയുകയോ നീ? കൈതപ്പോളകള്‍ ചിന്നിയയരിയ സുഗന്ധം

അവഗണനയല്ലിന്നെനിക്കു വേണ്ടത് പരിഗണനയെന്നു ലോകമേ തിരിച്ചറിയുക കൂ4ത്തമുനകളേറ്റു പിടയുകയാണെന്നും കണ്ണിലെ സൂര്യന്റെ തിരി താഴ്ത്തുക അപരാധമൊന്നും ചെയ്തതല്ല അനന്യ, ഓര്‍മ്മകള്‍

സോദരേ ….! മര്‍ത്യരാംനമ്മുടെ കനല്‍ജീവിതപ്പാത – യൊന്നുതിരിഞ്ഞുനോക്കീടാം അക്ഷരത്തീണ്ടലാലായിരം വര്‍ഷ- മടിമകളായിക്കഴിഞ്ഞവര്‍ നാം. നായ്ക്കള്‍ നളരികളുരഗങ്ങളല്ലേതുമെഥേഷ്ടം വിഹരിക്കും വഴിത്താരപോലുമേ…… ബ്രാഹ്‌മണ

പ്രദക്ഷിണ വീഥിയില്‍ പ്രണവ മന്ത്രം ചൊല്ലി പ്രിയതേ നീ വലം വെച്ചിടുമ്പോള്‍ മിഴികോണില്‍ വിടരുന്ന അര്‍ച്ചന പൂക്കളിന്‍ ഇതളില്‍ എന്‍

കാണാന്‍ മൊഞ്ചുള്ളൊരുമ്മയെ കണ്ടുവോ.. ഉമ്മയല്ല ഇതുമ്മുമ്മയാണു.. മക്കളും പേരമക്കളുമായി സന്തതി പരമ്പര ധാരാളമുള്ള വലിയൊരു തറവാട്ടിന്‍ അധിപ യാണെന്നു ഒറ്റ

കടലിന്നടിയില്‍ മിന്നും കൊട്ടാരം മനതാരില്‍ പവിഴത്തിളക്കമായിരുന്നു. മുത്തശ്ശിക്കഥയില്‍ നാഗകന്യകമാര്‍ ശിരസ്സില്‍ നാഗമണി ചൂടിനിന്നു. പൂനിലാവിന്റെ മടിയില്‍ മത്സ്യകന്യകള്‍ രാഗനിര്‍ത്സരി പൊഴിച്ചിരുന്നു

സുവര്‍ണ്ണാക്ഷരങ്ങള്‍ നരനേകിയ സുരലോകവന്ദ്യേ സരസ്വതീ’ സാരസ്വതങ്ങളാം നവകുസുമങ്ങള്‍നിന്‍ സരസിജ പദങ്ങളിലര്‍പ്പിച്ചു കൂപ്പുന്നു സാമോദമേകിയാലും മേധയാം പ്രതിഭ’ സ്വരരാഗ താളലയംജീവിത വല്ലകിയില്‍

നവരാത്രി നാളുകളില്‍ ഓരോ ദിനവും ദേവീഭാവങ്ങള്‍ക്കനുസൃതമായി വിവിധ പുഷ്പങ്ങളാല്‍ അര്‍ച്ചന നടത്തുന്നു.. ഒന്നാം നാളില്‍ ശൈലപുത്രിക്കു പ്രിയങ്ക രമായ ചെമ്പരത്തിപ്പൂ

ഞാനാണ് ഗാന്ധി. ഞാന്‍ കൂടി വാങ്ങിത്തന്ന സ്വാതന്ത്ര്യമുപയോഗിച്ച് നിങ്ങളാല്‍ നിറയൊഴിക്കപ്പെട്ട ഗാന്ധി. ഞാനഴിച്ച് വെച്ച കറുത്ത കോട്ട് എന്റെ ഘാതകന്

പ്രപഞ്ച കാഴ്ചകളേറെ ക്കാണ്മാന്‍ ബാഹ്യക്കണ്ണിനു കഴിയുമ്പോള്‍ അവയുടെ കാമ്പുകള റിയുന്നതിനാ – യകമിഴി വിടരേണം അകമിഴി വിടരണമെങ്കില്‍ അക്ഷരദീപം തെളിയേണം

ഹൃദയം……. ഹൃദയം മധുരവും കയ്പുമിന്നേറെ നുകര്‍ന്നൊരാ മധുര മനോഹര തീരം… അതില്‍ കല്ലുപതിച്ചൊരാ അറകളേറെ വാടിയ പൂക്കളും കനവുമേറെ (ഹൃദയം…..)

അത്രമേല്‍ കരുതുന്നൊരാദി ചിന്ത എന്റെ ചിത്തത്തിലുണരുന്ന ജീവ സത്ത. മുത്തായി മാറ്റുന്ന ചിപ്പിയായ് ഭൂമിയാം സത്യ പ്രപഞ്ച മഹാ സാഗരം.

‘സ്വപ്നങ്ങള്‍, പെയ്തുവീണ നടവഴിയില്‍, കൊഴിഞ്ഞു പോയ, പുഷ്പങ്ങളിലെ, അടര്‍ന്നു വീണ, ദളങ്ങള്‍ പോലെ, തകര്‍ന്ന പ്രണയം പിടിച്ചു നില്‍ക്കാന്‍, പറ്റാതെ