LIMA WORLD LIBRARY

കവിത

എത്രവട്ടം നിന്‍മുന്നില്‍ തൊഴുതിട്ടും തൊഴുതിട്ടും കൊതിയടങ്ങാതിന്നും എന്റെയുള്ളം. കഠിനമാം കരിമല, നീലിമല കയറുമ്പോള്‍ അടിയന്റെ മനതാരില്‍ ശരണ മന്ത്രം (2)

പ്രാണനായി നിന്നിലേയ്ക്കാഴ്ന്നിറങ്ങിയിന്നു ഞാനിറ്റിച്ച മിഴിനീര്‍ മുത്തുകള്‍ ആ മാറിലൊരരുവി പോലെ തുള്ളിക്കളിച്ചു മിഴിയിണകള്‍ തമ്മിലലിഞ്ഞതും ചുടുനിശ്വാസമുതിര്‍ന്നതും നീയറിഞ്ഞുവോ…. എന്നിലെവിടെയോ മൊട്ടിട്ടു

ഏതു,മൊത്തു വാഴുന്നിഹത്തല്ലയോ പ്രകൃതി സന്തുലന നിയമങ്ങള്‍ പാലിപ്പത് ? മര്‍ത്യന്‍ കരാഗതമാക്കിയെന്നല്ലതു മര്‍ത്യനെ,മര്‍ത്യന്‍വിഴുങ്ങി ജീവിപ്പതും … യാതൊന്നും സര്‍വ്വസമത്വമായ് വാഴുവാന്‍

എല്ലാ ചില്ലകളും പൂക്കാറില്ല, ചിലത് ജനനത്തിന് മുമ്പേ ഇലകളായി വിരിഞ്ഞ് മേഘങ്ങളേയും ഉഷസിനേയും കാത്തിരിക്കും. എല്ലാ പ്രണയവും കഥയാകാറില്ല, എല്ലാ

ഭൂതകാലമേ വെറുക്കുന്നു നിന്നെ ഞാന്‍ . മറക്കുവാന്‍ ശ്രമിക്കുന്നു നാളേറെയായി… നിന്നോര്‍മ്മകള്‍പോലുമെന്‍ മനസ്സില്‍ വളര്‍ത്തുന്നു തീരാത്ത കോപത്തിന്‍തീക്കനല്‍.. നിന്റെ ക്രൂരമാം

പെണ്ണേ പൊരുതുക നീയിനി നിന്നെമറന്നവന്‍ സ്‌നേഹിച്ചിരുന്നില്ല നീയറിയുക നിന്നെ നുകര്‍ന്നവന്‍ നിന്നാത്മാവ് കണ്ടില്ല നഷ്ടമായില്ല നിനക്കൊന്നുമിന്നും. ഞെട്ടറ്റുവീണൊരു തളിരിലയല്ല നീ

അസുലഭമീ നിമിഷം, അനവദ്യമീ ജന്മം അനുക്ഷണചഞ്ചലമാകുമീ വീഥിയില്‍ ആനന്ദത്തിരി തെളിയിക്കാം അഗ്‌നിയെപ്പുല്‍കിയണയും വരെ അര്‍ത്ഥമേറെ കൊതിച്ചിന്നു ജന്മങ്ങള്‍ അര്‍ത്ഥമില്ലാതെ പായുന്നു

അസൂയയ്ക്കും കുശുമ്പിനും മരുന്നൊന്നുമില്ലനാട്ടില്‍ വെന്തു നീറിയുരുകുന്നു ദുഷ്ഠര്‍ തന്നുള്ളം… അന്യന്റുയര്‍ച്ചയിലവര്‍ ചങ്കുപൊട്ടി ത്തളരുമ്പോള്‍ ആശ്വാസമെത്തിക്കുവാനായ് മരുന്നുമില്ലാ:……. തക്കതായ ചികിത്സകള്‍ നടത്താനുമാരുമില്ല

ജാലകവാതിലിലൂടെ; നോട്ടമെത്തുന്ന ദൂരം പ്രപഞ്ചസീമ. അതിനപ്പുറമെപ്പഴോ എന്നെയാരോ, ‘കണ്‍കണ്ടദൈവ’,മെന്നമ്മയെന്ന്. ഓര്‍മ്മള്‍ തെല്ലൊന്നു മങ്ങുന്ന നേരം മങ്ങിയ കാഴ്ചയും, കേള്‍ക്കാന്‍ കൊതിച്ചും

ദൂരേ കിഴക്കിന്റെ ചക്രവാളത്തിലെ സൂര്യച്ചെറുക്കന്റെ കണ്ണേറ് താഴത്തെ ഭൂമിക്കിടാത്തി തന്‍ മാറത്തൊ – രോമല്‍ കിനാവിന്റെ നീരാട്ട് !  

വികലമായൊരു മര്‍ത്യ മനസ്സിനാല്‍ വികൃതമാക്കിയഭൂതലത്തെങ്ങുമേ…. വിഷമലീമസമാക്കിപ്പടര്‍ത്തി,യീ വിണ്ണുപോലും നരാധ:മക്കൈകളാള്‍ … കാലം തെറ്റിവരുന്ന’ഋതുക്കള്‍’ തന്‍ കോലമായിന്നുമാറിയീഭൂതലം ! കാറ്റുപോലും ചിരിച്ചട്ടഹാസത്താല്‍

സ്ത്രീ ഒരു സൂചിയാണ്. പുരുഷന്‍ ഒരു നൂലാണ്. നൂലിന് സൂചി കുഴിയില്‍ കടന്നാല്‍ തുണിയതു തുന്നാം ചേലില്‍ നന്നായി. സൂചിപ്പെണ്ണ്

പ്രാണനായി നിന്നിലേയ്ക്കാഴ്ന്നിറങ്ങിയിന്നു ഞാനിറ്റിച്ച മിഴിനീര്‍ മുത്തുകള്‍ ആ മാറിലൊരരുവി പോലെ തുള്ളിക്കളിച്ചു മിഴിയിണകള്‍ തമ്മിലലിഞ്ഞതും ചുടുനിശ്വാസമുതിര്‍ന്നതും നീയറിഞ്ഞുവോ…. എന്നിലെവിടെയോ മൊട്ടിട്ടു

വസന്തകാലസന്ധ്യകളുടെ സ്‌നേഹത്തലോടല്‍ ഭൂമിയുടെ ഗര്‍ഭാശയത്തില്‍ ഉറങ്ങിക്കിടന്നിരുന്ന പൂമൊട്ടുകളെ തൊട്ടുണര്‍ത്തി! വിടര്‍ന്ന പൂക്കള്‍ക്കെല്ലാം എന്തു ഭംഗി ! ഇവയിലേതിനേയാവോ ആദ്യം ഒന്നു

മലയാളമെന്നാല്‍ കുളിരല്ലേ. തെളിനീരൊഴുകും അരുവിയല്ലേ. ഹിമഗിരിതഴുകി, ഒഴുകി നീളെ – കുളിര്‍ചൊരിയും മലനാടേ – മമതാരില്‍ മധുരമാം കനവുകളുണര്‍ത്തി, കവിതകള്‍