
അന്ന് നല്ല മഴയുണ്ടായിരുന്നു. ഒമാനിലേക്ക് പോകാനായ് ഞാനെന്റെ അർബാബിനോടൊപ്പം അൽ ഐൻ അതിർത്തി ചെക്‌പോസ്റ്റിലെത്തിയപ്പോഴാണ് എന്റെ പാസ്പോർട്ട് എടുത്തട്ടില്ലാന്ന് ഓർത്തത്.
ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു പമീലയുടെ ആ പരസ്യപ്രസ്താവന…സത്യം ഞാന്‍ തുറന്നുപറഞ്ഞാല്‍ അതൊരു ഭൂകമ്പം തന്നെ സൃഷ്ടിക്കും.. എന്‍റെ ശരീരം പങ്കിട്ടവരുടെ
‘അച്ഛനെ ഞാന്‍ കണ്ടിരുന്നു അമ്മേ…’ ‘ഇതുപറയാനാണോ നീഎന്നെ കാണണമെന്ന് പറഞ്ഞത്?’ ‘ഉം…..’ വളരെ നേരം അവന്‍ പിന്നെ സംസാരിച്ചില്ല. സുനീതിക്കും
ജൂലിയസ് സീസറുടെ മുമ്പില്‍ തിളങ്ങുന്ന ഒരു പേര്‍സ്യന്‍ പട്ടു തിരശ്ശീല തൂങ്ങിക്കിടന്നിരുന്നു. അതിനുള്ളില്‍ എന്തോ ചലിച്ചു കൊണ്ടിരുന്നു. ഒട്ടും നിനച്ചിരിക്കാത്ത
” കാനന ഛായയിലാടു മേയ്യ്ക്കാന്‍ ഞാനും വരട്ടെയോ നിന്‍റെ കൂടെ” ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പന്ത്രണ്ടു വയസ്സുള്ള പെണ്‍കിടാവായി
മിത്തുകള്‍ ഒപ്പം കൊണ്ടുനടന്ന ഒരു സാഹിത്യകാരന്‍ നമുക്കുണ്ടായിരുന്നു. നാടന്‍ കഥകളുടെ, ഗൂഢാര്‍ത്ഥ കഥകളുടെ, ഒരു ശേഖരണം തന്നെ വേണമെന്നത് അദ്ദേഹത്തിന്‍റെ
“എനിക്കു നിന്നെ പിരിയാനാകില്ല നസീറാ .! ” ” ഇനിയെങ്കിലും …., ഒന്ന് നിന്നോടൊപ്പം ജീവിക്കാൻ എന്നെ അനുവദിക്കൂ നസീറാ….!”
നൊമ്പരങ്ങള്‍ എന്‍റെ കൂടെപിറപ്പാണ്. ഹൃദയം തകരുന്നപോലുള്ള അനുഭവങ്ങള്‍! ചെറിയകുട്ടിയായിരുന്നപ്പോള്‍ അതിന്‍റെ തീവ്രത എനിയ്ക്കറിയുമായിരുന്നില്ല. സ്നേഹമയിയായൊരു മുത്തശ്ശി!! എന്തിനും ഏതിനും എനിയ്ക്ക്
ആകാശച്ചെരുവിൽ വെളിച്ചം മങ്ങിയ സമയം. എങ്ങും കൊറോണ വൈറസ് ഭീതിയിലാണ്. ലണ്ടനിൽ നിന്നെത്തിയ കോയി പറമ്പിലെ കോയിപ്പൻ എന്ന് വിളിപ്പേരുള്ള
”അങ്ങോട്ട് മാറിയിരിയടാ ചെക്കാ” പുലർച്ചയായതുകൊണ്ട് ഹോസ്പിറ്റലും ചുറ്റുവട്ടവും ഉണർന്നു വരുന്നതേയുള്ളൂ . സെക്യൂരിറ്റികാരന്‍റെ അലർച്ചയോടെയുള്ള പരുക്കൻ ശബ്ദം സ്റ്റെർകേസിൽ പല
നമുക്ക് നല്ല സായാഹ്നങ്ങളില്ല എന്ന പരാതിയായിരുന്നു അരുണയ്ക്ക്. എപ്പോഴും അതിനെക്കുറിച്ചു മാത്രം സഹദേവന്‍ പരിതപിച്ചു. കാരണം അയാള്‍ക്ക് അവള്‍ക്കൊപ്പം ചെലവഴിക്കാന്‍
കോഴിയെ തിന്നുന്ന കാര്യത്തിൽ ഞാൻ മിടുക്കൻ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടിൽ വരുമ്പോൾ എന്തു വില കൊടുത്താലും നല്ല
By pressing the Subscribe button, you confirm that you have read our Privacy Policy.