LIMA WORLD LIBRARY

സ്വദേശം

എല്ലാമെല്ലാം വെള്ളയിൽ മായ്ക്കാൻ മറയ്ക്കാൻ മറക്കാൻ അവർ കുമ്മായമടിച്ചുകൊണ്ടേയിരിക്കുന്നു മറവിയുടെ പാടയ്ക്ക് കനം വരുന്നു ഇടയ്ക്കെവിടെയോ ആരോ കൽപനകളെയ്യുന്നു ഗർജ്ജിക്കുന്നു

മഴക്കാലങ്ങളിൽ പച്ചപ്പരവതാനിവിരിച്ച പുൽമൈതാനം…. ഓണക്കാലത്ത് കൃഷ്ണപ്പൂവും കാക്കപ്പൂവും നീലപ്പട്ട് പുതപ്പിക്കുന്ന സഞ്ചാരികളുടെ സ്വർഗ്ഗം… വേനലിൽ ചുട്ട കാരിരുമ്പിന്റെ തീനിറം. പുൽനാമ്പുകളിൽ

!……….. * അമരനാണരിക്കൊമ്പൻ * ……….! * * * * * * * * * *

പൂരം പലമതസ്ഥരുമേകമനസ്സോടൊന്നായി പരസ്പരം കൂടിച്ചേരും പുണ്യകേദാരമാം പൂരപ്പറമ്പിതു തിരുശിവപേരൂരല്ലൊ! പഞ്ചാരിമേളം കൊട്ടിക്കേറും താളവിസ്മയംതീർക്കും പെരുമനതൻകരവിരുതിൽവിരിയും പത്മദളത്തിലാടുകയായി നാഗഭൂഷണനടരാജൻ . പലകുറി

സ്വന്തം അമ്മയെ, പെങ്ങളെ, മകളെ മതത്തിന്റെ വ്യഭിചാര മുറിയുടെ ഇരുളിൽ മറക്കുന്നവരാണ് ഫാസ്സിസ്റ്റുകൾ. അധികാരത്തിന്റെ ഇടനാഴികകളിൽ ഉപേക്ഷിക്കപ്പെട്ടവരാണ് മനുഷ്യർ. സോഷിലിസ്സത്തെ

നീയാണ് എന്റെ പ്രണയ കവിത. അതിലേറെ മനോഹരമായി പ്രാണൻ നൃത്തം ചെയ്യുന്നത് മറ്റെവിടെയാണ് കാലങ്ങൾക്കപ്പുറത്തു നിന്നും അതറിയാൻ കഴിയും 🪷

മുൾക്കിരീടമണിഞ്ഞശിരസ്സതിൽ രക്തമൊപ്പിക്കഴുകി ശുചിയാക്കി ചോരവറ്റിയ ദേഹമതെങ്കിലും തേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ച ദ്വാരമിങ്ങനെയുലകിനെ നോക്കുന്നു വാരിയെല്ലിന്നിടയിലും കുന്തത്താൽ പേർത്തു

അഭയാർത്ഥി, ക്കോളനികളിൽ നിരാലംബരായ് നിലവിളക്കും മനുജന്റെ, തനതായതെന്തും നിരാകരിക്കും, അധിനിവേശ, ക്കഴുകന്മാർ, കൂട്ടമായി ‘സമാധാന’മെന്ന ഭാവിജീവിതസ്വപ്നത്തെ കൊത്തിവലിക്കുമ്പോൾ, നിർത്താതെ കിതച്ചു

നീതിശാസ്‌ത്രങ്ങളേ നിങ്ങളെനിക്കൊരു താവള മാകുമെന്നോർത്തു, നീറുന്ന മാനസ വീണയിൽ പൂക്കുന്ന ഗീതങ്ങളാകുമെന്നോർത്തു ! ഞാനാണവൻ മധു, പ്രാണൻ വിശപ്പിന്റെ വേദനക്കാട്ടിലെ

ഇരുളിൽ നാഴി കടം വാങ്ങി.. പകലിൻ ചിന്തിന് വിലപേശി.. പശിയിൽ പതിരായ് വാഗ്ദാനം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. അഴലിൽ തിരയും

അതിരാവിലെയോടുമഞ്ചലോട്ടക്കാ – രനഞ്ചലൊക്കെ കോപ്പും കൂട്ടി അങ്ങനെയിങ്ങനെ കൂനയായത് അടുക്കി പെറുക്കിയോരോ കത്തും . അങ്ങേക്കരയിൽ നിന്നിങ്ങേക്കരവരെ അടുക്കി വച്ചൊരു

ആണധീശത്വത്തിൻ്റെ പാദരക്ഷ പുറത്തഴിച്ചുവക്കുക. കനത്ത ചവിട്ടുകളെ ക്രമപ്പെടുത്തി കാൽവെയ്പ്പുകളെ മയപ്പെടുത്തുക. കാത്തിരിക്കും പെൺകാതുകളെന്ന വ്യഗ്രതയെയൊതുക്കി വരുതിയിൽ നിർത്തുക പൂമുഖത്ത് പെൺമിഴികൾ

ലല്ലല..ലല്ലാ .ലാ…ലാലാ… ലല്ലാലാ.. ലാലല ലല്ലാ..ലാ…ലാലേ…ലല്ലാലാ.. (2) എന്തോരു ചന്തമാടിയേ…കേരള നാടിന്നൂ.. പച്ച പുതപ്പിച്ച്…നിർത്തണ കണ്ടോടിയേ പരശുരാമൻ ..മഴുഎറിഞ്ഞ്.. നേടിയെടുത്തൊരു

ചിതറിയ ചിന്തകൾ പാറിപ്പറന്നു നിലത്തു വീണവ കുമിളയായ് ഉള്ളിൽ തിക്കുമുട്ടി പൊട്ടിത്തരിച്ച് തണ്ടായ്,ഇലകൾ വീശിയ വള്ളിയായ് മാറി, ഒരു തേൻമാവു

പള്ളിക്കൂടം അടച്ചു കഴിഞ്ഞാൽ കളികളോടൊപ്പം പരീക്ഷണങ്ങളുടേയും നിരീക്ഷണങ്ങളുടേയും കാലം കൂടിയായിരുന്നു… എൻ്റെ വീട്, അപ്പുറത്ത് അജ്മാൻ അനിയുടെ വീട്, അതുകഴിഞ്ഞ്