
ലോകമെങ്ങും വിശ്വാസസമൂഹങ്ങള്‍ ധാരാളം ആരാധനാലയങ്ങള്‍ പുണ്യഭൂമികളായി താലോലിച്ച് ഉയര്‍ത്തികെട്ടുകയും പലതും പ്രകൃതിക്ഷോഭങ്ങളില്‍ മണ്ണോട് ചേർന്ന് ചേരുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മുന്തിരിവള്ളിയും
കാലത്തിനതീതമായി സഞ്ചരിക്കുന്നവരാണ് ഉന്നതരായ സാഹിത്യപ്രതിഭകള്‍. കേരളത്തില്‍ ഡോ.സുകുമാര്‍ ആഴിക്കോടിന് ശേഷം ഗര്‍ജ്ജിക്കുന്ന സിംഹങ്ങളെ അധികം കണ്ടിട്ടില്ല. ഇപ്പോള്‍ വൈകിയെത്തിയ വിവേകംപോലെ
ഓര്‍ത്തോഡോക്‌സ് സഭയിലെ ഒരു പുരോഹിതന്‍ ഫാ.മാത്യു വാഴകുന്നില്‍ മേലധികാരിയായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ വെല്ലുവിളിക്കുന്നത് ‘…..മോനെ നിന്റെ കല്പനക്ക് മറുപടി
തൃശൂരില്‍ വന്ന പ്രധാനമന്ത്രി കേരളത്തിലെ സ്വര്‍ണ്ണക്കടത്തിന്‍റെ പ്രഭവകേന്ദ്രം എവിടെയെന്ന് അറിയാമെന്ന് തുറന്നടിച്ചത് ലോക മലയാളികള്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. ഇത്
വണ്ടിപെരിയാറില്‍ ആറു വയസ്സുള്ള ഒരു പിഞ്ചുപൈതല്‍ ബലാത്സംഗത്തിന് ഇരയായത് ലോകമലയാളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ആ ദുഃഖത്തില്‍ പങ്കുചേരാന്‍ അന്ന്
മലയാള ഭാഷയ്ക്ക് കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ പി.വത്സല മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരിയാണ്. പി.വത്സലയുടെ കഥ, നോവലുകളില്‍ അന്തര്‍ലീനമായിരുന്നത് മജ്ജയും രക്തവുമുള്ള
ഐക്യരാഷ്ട്രസഭ കണ്ണാടിപ്പുരയിലിരുന്ന് കല്ലെറിയുന്നവരുടെ ഒരു കൂട്ടമായി മാറിയിരിക്കുന്നു. കാക്കയ്ക്കിരിക്കാന്‍ തണലില്ല എന്നതാണ് പലസ്തീന്‍ ജനതയുടെ അവസ്ഥ. അവിടെ മാനുഷികമായ നന്മകളെ
ബുദ്ധിജീവികളുടെ മേല്‍ ആരോപണങ്ങള്‍ ചൊരിയുമ്പോള്‍ ആധുനിക കാലത്ത് നടക്കുന്ന കലാസാഹിത്യപുരസ്കാരങ്ങള്‍ ക്ഷുഭിതകാലത്തിന്‍റെ ദുരന്ത നാടകകാവ്യ ങ്ങളായി പ്രത്യക്ഷപ്പെടുന്നു. ശ്രീകുമാരന്‍തമ്പിയുടെ ആത്മകഥയായ
മനുഷ്യനാണ് അയിത്തം പണത്തിനല്ല – കാരൂര്‍ സോമന്‍, ചാരുംമൂട് മലയാളത്തില്‍ ഒരു പഴമൊഴിയുള്ളത് ‘പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാകും’.
മലപ്പുറം ജില്ലാ കളക്ടർ ശ്രീമതി റാണി സോയമോയി കോളേജ് വിദ്യാർത്ഥികളോട് സംവദിക്കുന്നു…. കയ്യിൽ കെട്ടിയ വാച്ചല്ലാതെ അവർ മറ്റു ആഭരണങ്ങൾ
Monday Sep 11, 2023 ആധുനിക ലാറ്റിനമേരിക്കയുടെ ചരിത്രത്തിൽ, ജനാധിപത്യത്തിന്റെ മുന്നേറ്റം തടയാൻ അമേരിക്ക നടപ്പാക്കിയ ഏറ്റവും കുടിലമായ അട്ടിമറിയും
മന്ത്രിമാർ തിരുത്തൽ ശക്തികളായില്ലെങ്കിൽ തെറ്റുകൾ തിരുത്താൻ സാധിക്കില്ല. ചുണയുള്ള പുരുഷന് ഒരു വാക്ക് എന്നത് ആണത്വമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്. നമ്മുടെ സാംസ്കാരിക
കേരള ജനത ജനപ്രിയ നായകന്‍ ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ ദു:ഖാര്‍ത്ഥരാണ്. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ ഇത്രമാത്രം ഈറനണിഞ്ഞവരെ, പൊട്ടിക്കരഞ്ഞവരെ
കേരള സാഹിത്യ അക്കാദമി മലയാളിയുടെ സംസ്‌കാരവും പൈതൃക സമ്പത്തുമാണ്. ദൈവങ്ങളെ വിറ്റ് കാശാക്കുന്നവരുടെ കുട്ടത്തില്‍ ഭാഷാസാഹിത്യത്തെ കൊണ്ടുവരരുത്. വിശ്വാസത്തിലും വലുതാണ്
എഴുത്തുകാരന്റെ തൂലികതുമ്പിൽ വിരിയുന്ന അക്ഷരങ്ങളും പത്രപ്രവർത്തകന്റെ നാവും പലപ്പോഴും തീ ആളിക്കത്തിക്കാറുണ്ട്. അക്ഷരങ്ങളും വാക്കുകളുമാണ് സാമൂഹ്യ ജീവന്റെ തുടിപ്പുകൾ നൽകുന്നത്.
By pressing the Subscribe button, you confirm that you have read our Privacy Policy.