LIMA WORLD LIBRARY

ലേഖനം

ഇന്ന് എന്റെ ബുധ പൂര്‍ണിമ ദിനം ഒപ്പം രണ്ടായിരത്തിരുപത്തഞ്ചാം ആണ്ടിന്റെ കലാശക്കൊട്ടും.ബുധ പൂര്‍ണിമയുടെ കലാശക്കൊട്ടു കൂടി ആക്കിയാലോ എന്നു ഞാന്‍

ലോകം പ്രണയാര്‍ദ്രമാവാന്‍ കുറിച്ചിട്ട ചില വരികള്‍ … ‘നിങ്ങളാരെയെങ്കിലും സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവരെ പോകാന്‍ അനുവദിക്കുക. അവര്‍ തിരികെ വന്നാല്‍ എന്നന്നേക്കുമായി

വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഊട്ടി. മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ ദക്ഷിണേന്ത്യയില്‍ ഊട്ടി പോലെ മറ്റൊരിടമില്ല. ഊട്ടി ഒന്നു സന്ദര്‍ശിയ്ക്കാനും ആസ്വദിക്കാനും

കോട്ടയത്തിന്റെ ഹൃദയഭാഗത്തെ പടന്നു പന്തലിച്ച മരങ്ങളും നോക്കെത്ത ദൂരംവരെ നീണ്ടുനിവര്‍ന്ന് കിടക്കുന്ന പ്രകൃതിരമണീയതയും സി എം എസ്സ് കോളേജിന് എന്നു

നമ്മുടെ പുരോഗതിയുടെ ശത്രുക്കളാണ് ഭയവും സംശയവും. സ്വയം സഹതപിക്കാന്‍ സൃഷ്ടിക്കുന്ന അന്ധകാരത്തില്‍ നിന്നാണ് ഭയവും സംശയവും ഉരുത്തിരിയുന്നത്. നമ്മില്‍ തന്നെ

ഉത്തരേന്ത്യയിലെ ഏതോ കുഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിന്റെ ദയനീയ ചിത്രമാണിതു… ആഞ്ഞൊന്നു തള്ളിയാല്‍ നിലം പോത്തുന്ന ബലമില്ലാത്ത ചുമരുകള്‍… ദ്രവിച്ചു നുറുങ്ങിയ

അപ്പപ്പോ.. ഇതാരാണപ്പോ … കുഞ്ഞു രാജാപ്പാര്‍ട്ടോ അതോ രാജ കുമാരനോ ?? കണ്ടിട്ട് ഒരു തറവാട്ടു കാരണവരുടെ ലുക്കുണ്ട് ഈ

അടുത്തിടെ ഒരു കല്യാണത്തില്‍ സംബന്ധിക്കുവാന്‍ പോയി. ഉറ്റ ബന്ധുവിന്റെ അളിയന്റെ മകന്റെ വിവാഹമാണ്. ഞങ്ങള്‍ മൂന്നു പേര്‍ സംസാരിച്ചു നില്‍ക്കുകയാണ്.

മലയെ ബലാത്സംഗം ചെയ്ത് മതിയാവാത്തവരോട് സന്ധിയില്ലാ സമരം ചെയ്‌തൊരാള്‍. ഭൂമിയുടെ മേലാപ്പ് തുളച്ചവരോട് ശോഷിച്ച കൈകള്‍ കൊണ്ട് പടവെട്ടിയൊരാള്‍. പച്ചപ്പിന്റെ

നാമൊക്കെ നിരവധി സംഘടനകളിലും സഭാ കൂട്ടായ്മകളിലും കുടുംബ കൂട്ടായ്മകളിലും സൗഹൃദ വലയങ്ങളിലുമൊക്കെ പ്പെട്ടവരായിരിക്കും. ഇവിടെയൊക്കെ നമുക്ക് സൃഷ്ടിപരമായ ഒരു കൂട്ടായ്മ

ഓരോ കാര്യത്തിനും അതിന്റേതായ ഒരു താളവും സമയക്രമവും ഉണ്ട്. ഈ സമയത്തിനുള്ളിലാണ് സമൂഹം പലരെയും വിലയിരുത്തുന്നത്. നമുക്ക് എന്തൊക്കെ അറിവുകള്‍

സ്‌കൂള്‍ വേനലവധിക്കാലത്ത് നാട്ടിന്‍പുറത്തുള്ള കുട്ടികളുടെ ഒരു വിനോദമാണ് കശുമാങ്ങ കുലയോടെ എറിഞ്ഞിടുക. അങ്ങനെ ശേഖരിക്കുന്ന കശുവണ്ടി വിറ്റ് സിനിമ കാണുന്നവരും

‘മലരണിക്കാടുകള്‍ തിങ്ങിവിങ്ങി’ എന്നു തുടങ്ങുന്ന ചങ്ങമ്പുഴയുടെ ‘എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം’ എന്ന ഗാനശകലം പോലെ ഈ

2025 ല്‍ കേരളീയര്‍ക്ക് നഷ്ടപ്പെട്ട വൈവിധ്യങ്ങളായ വ്യക്തിശ്രേഷ്ഠരില്‍ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയ ജനകീയ കലാകാരനായിരുന്നു ശ്രീനിവാസന്‍. മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും

പാറപ്പുറത്ത് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കെ. ഈശോ മത്തായി നമ്മോട് വിട പറഞ്ഞിട്ട് 44 വര്‍ഷങ്ങള്‍ ആയി. മലയാളത്തിലെ പ്രശസ്തനായ