LIMA WORLD LIBRARY

കവിത

അചലയഴകൊഴുകിയതിമോദേന വാഴുവാന്‍ ആദിത്യനന്‍പിനാലേകുന്ന വെട്ടവും, അലഞൊറിയുമതിരുചിരമൂറുന്നൊരൂര്‍ജ്ജവും ആലോലമാടിവന്നാശംസനേരണം. അഭയമനുദിനമരുളി ഉണ്മതന്‍ദീപമായ് ആളിത്തെളിഞ്ഞംബുജം പൂത്തുലഞ്ഞപോല്‍, അനുരണനസ്വരശ്രുതിയിലംശുവങ്ങോളവും ആലോലമാടിവന്നാശംസനേരണം. അരിയഗുണനിപുണഗുരുവായുദിച്ചേറിടും ആനന്ദരൂപന്‍ ദയാപരന്‍

പുതു വര്‍ഷമൊന്നു പിറക്കുന്നു വീണ്ടും പുത്തന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി.. അണയാതെ നില്‍ക്കട്ടെ ആശാ മരാളങ്ങള്‍ തെളിയട്ടെയുള്ളില്‍ പ്രകാശ നാളങ്ങള്‍ പുതിയൊരു

തിരക്കിന്‍ തീനാളങ്ങളാരവം തണുപ്പത്ത് നെരിപ്പോടില്ലാ- വഴിവക്കിലെ വാകച്ചോട്ടില്‍ ആള്‍ക്കൂട്ടമതേ പുതുവല്‍സരം വരുന്നതീരാവിന്റെ നടുക്കാണ് തിരക്കിന്നിടയ്ക്കാണ് നാഴികമണി പന്ത്രണ്ടടിക്കേ ആരെക്കെയോ പാടുന്നു

മഞ്ഞണിഞ്ഞ രാവും തീകായും മേഷജാലപാലകരും മധുരമായി, മൊഴിയും മാലാഖമാര്‍ തന്‍’ മഹദ് വചന സന്ദേശങ്ങളും മീറയും കുന്തിരിക്കവുമായെത്തും മഹാപണ്ഡിതരാജാക്കളും മിന്നിത്തെളിയുമത്ഭുത

ന്യായാധിപന്‍ വിധിയെഴുതാന്‍ കടലാസ്സും പേനയും കൈയ്യിലെടുത്തപ്പോള്‍ അശരീരി കേട്ടു. ”ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ‘

മനുജനെ മഹനീയനാക്കുവാന്‍ മത, ജാതീയതയല്ലയോര്‍ക്കണം മനുഷ്യത്വമതൊന്നു മാത്രമേ മനുജന്നുള്ള കെടാവിളക്കുകള്‍ . ജാതീയത മര്‍ത്യനാശത്തിന്‍ ജീര്‍ണ്ണിച്ചുള്ളൊരിടങ്ങള്‍മാത്രമാം ! ജീവഹാനിയ്ക്കുതുല്യമാണോ ര്‍ത്താ-

വാക്കുകള്‍ പൂക്കുന്ന വസന്തത്തില്‍ ആശയ പൂമഴ പെയ്യും. സ്‌നേഹത്തിന്‍ വിത്തു മുളക്കും സമത തന്‍ കായ്കള്‍ വിളഞ്ഞു ആത്മസുഖം തന്നെ

കാണുന്ന മണ്ണിന്റെ കാണാത്ത ബോധ നി – രാമയ ചേതന ദൈവം ! കൃഷ്ണനല്ലേശുവല്ല – ള്ളയല്ലാദിയാം സത്യം പ്രപഞ്ചാത്മ

ആരോടും പറയാതെ ആരാരും കേള്‍ക്കാതെ ഹൃദയത്തില്‍ സൂക്ഷിച്ച മണ്‍ വീണാ ഗാനം ഇനിയും വരാത്തതെന്തെ എന്‍ ഹൃത്തിലെ ഗാനമെനീ മറന്നുവോ

എത്രവട്ടം നിന്‍മുന്നില്‍ തൊഴുതിട്ടും തൊഴുതിട്ടും കൊതിയടങ്ങാതിന്നും എന്റെയുള്ളം. കഠിനമാം കരിമല, നീലിമല കയറുമ്പോള്‍ അടിയന്റെ മനതാരില്‍ ശരണ മന്ത്രം (2)

പ്രാണനായി നിന്നിലേയ്ക്കാഴ്ന്നിറങ്ങിയിന്നു ഞാനിറ്റിച്ച മിഴിനീര്‍ മുത്തുകള്‍ ആ മാറിലൊരരുവി പോലെ തുള്ളിക്കളിച്ചു മിഴിയിണകള്‍ തമ്മിലലിഞ്ഞതും ചുടുനിശ്വാസമുതിര്‍ന്നതും നീയറിഞ്ഞുവോ…. എന്നിലെവിടെയോ മൊട്ടിട്ടു

ഏതു,മൊത്തു വാഴുന്നിഹത്തല്ലയോ പ്രകൃതി സന്തുലന നിയമങ്ങള്‍ പാലിപ്പത് ? മര്‍ത്യന്‍ കരാഗതമാക്കിയെന്നല്ലതു മര്‍ത്യനെ,മര്‍ത്യന്‍വിഴുങ്ങി ജീവിപ്പതും … യാതൊന്നും സര്‍വ്വസമത്വമായ് വാഴുവാന്‍

എല്ലാ ചില്ലകളും പൂക്കാറില്ല, ചിലത് ജനനത്തിന് മുമ്പേ ഇലകളായി വിരിഞ്ഞ് മേഘങ്ങളേയും ഉഷസിനേയും കാത്തിരിക്കും. എല്ലാ പ്രണയവും കഥയാകാറില്ല, എല്ലാ

ഭൂതകാലമേ വെറുക്കുന്നു നിന്നെ ഞാന്‍ . മറക്കുവാന്‍ ശ്രമിക്കുന്നു നാളേറെയായി… നിന്നോര്‍മ്മകള്‍പോലുമെന്‍ മനസ്സില്‍ വളര്‍ത്തുന്നു തീരാത്ത കോപത്തിന്‍തീക്കനല്‍.. നിന്റെ ക്രൂരമാം

പെണ്ണേ പൊരുതുക നീയിനി നിന്നെമറന്നവന്‍ സ്‌നേഹിച്ചിരുന്നില്ല നീയറിയുക നിന്നെ നുകര്‍ന്നവന്‍ നിന്നാത്മാവ് കണ്ടില്ല നഷ്ടമായില്ല നിനക്കൊന്നുമിന്നും. ഞെട്ടറ്റുവീണൊരു തളിരിലയല്ല നീ