
ഒന്നും മിണ്ടാത്തൊരു യാത്ര ഒരിക്കലും കാണാത്തൊരു കാറ്റ് തിരിഞ്ഞു നോക്കാൻ പറ്റാത്ത കണ്ണ് ചവിട്ടി മെതിച്ച് വളരാൻ മറന്ന പുല്ല്
ഒന്നു ഞാൻ പാതി മയങ്ങിയ നേരത്ത് അറിയാതെ ഞാനോടി ച്ചെന്നെൻ ബാല്യത്തിലേക്ക് …. പിച്ചവെച്ചോടിയ അങ്കണമൊക്കെ എങ്ങോ പോയ് മറഞ്ഞെ
സാധനപാഠംകൊണ്ടുപുരുഷോത്തമൻ സർവ്വജ്ഞപീഠം കേറീടുമ്പോളോ സർവ്വം ജയിച്ചവൻ; സകലകലാവല്ലഭൻ സംശയമേറുന്നശീലത്തിനടിമയായി. സംശയിച്ചിതാ പരപ്രേരണയാലവൻ സ്വാർത്ഥതയോടൊരു വേളി കഴിക്കാൻ സുന്ദരനവനനവധി പെണ്ണു കണ്ടന്ത്യം
നീ പറന്നകലുമ്പോൾ നിനക്കൊപ്പം പറക്കാൻ കൊതിക്കാറുണ്ടെൻ മനം. കദനങ്ങൾ അടിഞ്ഞുകൂടിയ കടലിന് മീതെ മോഹങ്ങളാം മേഘങ്ങൾക്കിടയിലൂടെ നിനക്കൊപ്പം പറക്കാൻ കൊതിക്കാറുണ്ടെൻ
എന്റെ തൂലിക എവിടെ? ടാബിൽ ആയിരം ശബ്ദങ്ങൾ വന്നു അലോസരപ്പെടുത്തുന്നു എന്റെ വിരലുകൾ വീർക്കുന്നു; അത്ര ഭംഗിയില്ലാത്തതും സ്ഥിരതയില്ലാത്ത കാലിഗ്രാഫിയിൽ
പമ്പയിൽ മുങ്ങിക്കുളിച്ചിടു മ്പോൾ പാപങ്ങളെല്ലാമകറ്റീടുന്നൂ പമ്പാഗണപതി നിൻ തിരു മുമ്പിലായ് നാളീകേരമൊന്നുടച്ചീടുന്നു നല്ല കാര്യങ്ങൾ ഭവിച്ചീടണേ പമ്പയിൽ …….. അഴുതയിൽ
ഇരുളിൽ നാഴി കടം വാങ്ങി.. പകലിൻ ചിന്തിന് വിലപേശി.. പശിയിൽ പതിരായ് വാഗ്ദാനം.. കാലം നിശ്ശബ്ദമാം മാപ്പുസാക്ഷി.. അഴലിൽ തിരയും
ചങ്ങലകൾ ചങ്ങലകൾ ചങ്ങലകളാണെവിടേയും വാക്കിനും നാക്കിനും നോക്കിനും ചങ്ങല പേനയ്ക്കും ബ്രഷിനും കൈകാലുകൾക്കും ചങ്ങല. തപ്തനിശ്വാസങ്ങൾ തളം കെട്ടി കിടക്കുന്ന
വരണ്ടുപോയ ഹൃദയങ്ങളെ വാരിവലിച്ചു ചുറ്റിക്കൊണ്ടു എണ്ണപ്പാടം കത്തുന്നു എറേ നൊന്ത മനസ്സാക്ഷിക്കുമേൽ നിറയെ പുകമറകൾ ചുട്ടുപൊള്ളിക്കുന്നുണ്ടു വെന്ത കനലുള്ള ചിന്തകൾ
(കാവ്യശിഖ-‘കാവ്യവിഴാ’ വിഷയം: “കാത്തിരിപ്പു വഴിക്കണ്ണുമായിപ്പോഴും”- 2022 ഒക്ടോബർ 15)) കാത്തിരിപ്പൂ… കുഞ്ഞിളം പുഞ്ചിരി തൂകും പ്രഭാതത്തെ… നന്മയുടെ ഉച്ചസൂര്യനാം നിത്യയൗവ്വനത്തെ,
നാലുകെട്ടിന്റെ കഥപറഞ്ഞ് ചുവരളക്കുമ്പോൾ യക്ഷി ചിരിക്കുന്നു ശ്മശാന മൂകതയിലും അവളുടെ കാലൊച്ചകൾ ചിതലുതേടുന്നു. അവൾ ഒറ്റയാൻ്റെ കുപ്പായമണിഞ്ഞ് തത്വശാസ്ത്രം വിളമ്പുമ്പോൾ
മലയജശ്യാമള ചാരുതയിൽ (ലളിതഗാനം) മലയജ ശ്യാമള ചാരുതയിൽ മാലേയമണിയുന്ന മലനാടേ… മഞ്ജീരകാന്തിതൻ തുടി താളമുയരും മലയാളനാടേ… നീ ഭൂവിലെ സ്വർഗ്ഗമല്ലേ…
പരശുരാമൻ മഴുവെറിഞ്ഞ് ആഴിയേകിയ കരയതോ! അബ്ദിയതിലാണ്ടൊരൂഴി നീരിറങ്ങിത്തെളിഞ്ഞതൊ! കര നിറയെ നിബിഢമായീ കേരവൃക്ഷം കാണ്മതൊ! കേരളം ഇതെന്റെ കേരളം ഇതാണെന്റെ
കൊച്ചൂതുളസിച്ചെടീനിന്നെഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! വറ്റീവരളുമൊരറ്റുവേനൽക്കാല- മുറ്റൂപുലീപോലെ നോക്കിനിൽക്കെ, തെക്കീയൊഴിച്ചെൻ കുടീനീരുനിന്നുടെ കൊച്ചാലവാലം തണുത്തിരിപ്പാൻ! കൊച്ചൂതുളസിച്ചെടീനിന്നെ ഞാനന്നു വച്ചൂപിടിപ്പിച്ച കാര്യമോർക്കൂ! ഉറ്റവനെൻകൺ
വെളുപ്പാൻ കാലത്തായിരിക്കണം എന്നെ വിളിച്ചുണർത്താതെ എന്നിൽ നിന്ന് ഓർമകൾ ഇറങ്ങിപ്പോയത് കട്ടിലിൽ കിടന്നുറങ്ങിയ ഞാൻ കടത്തിണ്ണയിൽ നിന്നാണു പോലും ഉണർന്നത്
By pressing the Subscribe button, you confirm that you have read our Privacy Policy.