LIMA WORLD LIBRARY

കവിത

കേളികേട്ടുള്ളോരു കേരള നാട്ടില്‍ കുന്നോളമല്ലോ പൊയ്മുഖങ്ങള്‍ എടുത്തണിയാനുമഴിച്ചുവെക്കാനും ആയാസമില്ലാത്ത പൊയ്മുഖങ്ങള്‍. പെണ്ണുടല്‍ കൊത്തി വലിക്കാന്‍ പ്രണയത്തെ പൊയ്മുഖമാക്കുന്നവര്‍ ദൈവങ്ങളെ കട്ടുമുടിക്കാന്‍

അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നതിമോഹമെന്നില്‍ പ്രണയത്തിന്‍ പൊരുമ്പറ മുഴക്കിടുന്നു… നിന്‍ അസാന്നിധ്യ മെന്നിലീലോകം ശൂന്യമായ് കൂരിരിട്ടായി… അകലെ നീ ഉണ്ടെന്നറിയുന്നുവെങ്കിലും അരികിലായില്ലെന്നു

ശൂന്യമാമീ സായം സന്ധ്യയില്‍ നീളുമീ വിജനമാം തീരത്തിങ്കല്‍, നിന്റെയോര്‍മ്മകള്‍ നീരൊഴുക്കായ് നെഞ്ചിലാകെ നിറയുന്നു; മൗനത്തിന്‍ മറവിയില്‍ മെല്ലെ മധുരം വിരിയുന്ന

നവജാത ശിശുവിനെ മാറോടു ചേര്‍ത്തു പൂവു പോലുള്ള, പട്ടു പോലെ മിനുസമുള്ള പിഞ്ചു കവിളത്തു ചുണ്ടുകള്‍ ചേര്‍ത്തു മുത്തം കൊടുക്കാന്‍

മലകള്‍, കാടുകള്‍, കേരനിരകളും ചിരി പൊഴിച്ചിടും കാട്ടുചോലകള്‍ ഹരിതസുന്ദരം വയലിന്നീണവും അതിമനോഹരം തീരഭൂവിത്. നിരയായ്, കാവലായ് സഹ്യസാനുവും തഴുകി സാന്ത്വനം

(ഒരു വിവര്‍ത്തനം:’കാത്തിരിപ്പിന്റെ മോഹനിദ്ര’ (‘Trance of Waiting’ by Shri Aurabindo) ധ്യാനത്തിന്റെ പരമകാഷ്ഠയില്‍, പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന ആത്മാവിന്റെ

ദര്‍പ്പണച്ചില്ലില്‍ പിന്നെ മനസ്സില്‍ ജനല്‍പ്പാളിയിത്തിരി തുറക്കുന്ന വിടവില്‍ മേശപ്പുറത്തൊക്കെയും പൊടിയാണ് ചുറ്റിലും പൊടിയാണ് പട്ടണക്കാറ്റില്‍ തെറ്റിപ്പിരിഞ്ഞ ചിന്തയ്ക്കുള്ളില്‍ കെട്ടിട്ട് കുരുക്കിട്ട്

ആദി ചിന്തയുടെ ആത്മാവ് ശരീരം ധരിച്ചതാണ് പ്രപഞ്ചം എന്നത് എന്റെ കണ്ടെത്തല്‍.   ദ്രവ്യവും ഊര്‍ജ്ജവും കാലവും ഒത്തു ചേര്‍ന്നയിടത്തു

ചീന്തിയെറിഞ്ഞ നോവുകടലാസ്സുകള്‍ ഒരൊറ്റത്തുരുത്താകുന്നു ഭൂപടത്തിലില്ലാത്ത തുരുത്തിനു ചുറ്റും ചിന്തകള്‍ കാടുനെയ്യുന്നു ഉള്‍വനങ്ങളില്‍ പേരു കൊത്തിവെച്ചവന്‍ പിന്നെയും നടക്കുന്നു ആ തുരുത്തിലേ

അവര്‍ തിരക്കിലായാപ്പോള്‍ വാക്കുകള്‍ ദൂരെ ആയപ്പോള്‍ കാലം കൈവിട്ടുതു ടങ്ങിയപ്പോള്‍ പരാതിയില്ലാതെ ഓരോഅടിയും അളന്നുതന്നത് നീ പടികയറു മ്പോഴത്തെ പാതിശ്വാസം

ആദി ചിന്തയുടെ ആത്മാവ് ശരീരം ധരിച്ചതാണ് പ്രപഞ്ചം എന്നത് എന്റെ കണ്ടെത്തല്‍. ദ്രവ്യവും ഊര്‍ജ്ജവും കാലവും ഒത്തു ചേര്‍ന്നയിടത്തു പ്രപഞ്ചമുണ്ടാവാന്‍

അകം വെളുക്കാതെ പുറം വെളുത്തോര്‍ – ക്കമേദ്യതുല്യേന യശുദ്ധിയുള്ളില്‍ അടുത്തുകൂടിത്തഴുകാന്‍ ശ്രമിച്ചാ- ലസഹ്യമാം ഗന്ധമ തേല്ക്കുമപ്പോല്‍…: അശുദ്ധമായുള്ള പഴങ്കിണര്‍ വായ്

മണ്ണിന്‍ മണമായി മധുരിമയോടെ മുല്ലപ്പൂവിന്റെ മൃദുസുഗന്ധം മനമതില്‍ നിറയ്ക്കുന്ന മലയാളമേ എന്നാത്മഭാവമെല്ലാം നിന്നിലൂടൊഴുകുന്നെന്നും കഥകളായി കവിതകളായി മാറുന്നു നീ അമ്മയെന്നാദ്യ

ആകാശം നിറയെ പൊന്‍ചെമ്പകം പൂവിട്ട ഒരു വസന്തകാലത്തിന്റെ കുഞ്ഞായിരുന്നു അവള്‍. വനമുല്ലയുടെ ഗന്ധം പേറും ഹൃദയവുമായി പിറന്നവള്‍.   ഒരു

പ്രണയിനീ നീയെന്റെ പ്രിയമോലും കാവ്യമായി ഈ നിലാസന്ധ്യതന്‍ കാഴ്ച്ചപോലെ.. പ്രണയാര്‍ദ്രമാകുമീ രാവുകള്‍ മായുകില്‍ പ്രണയിനീ..നീയെന്റെ കരളിലുണ്ട്. ഒരുവാക്ക്‌മൊഴിയാതെ ഒരുനോക്ക് കാണാതെ