LIMA WORLD LIBRARY

കവിത

(ഒരു വിവര്‍ത്തനം:’കാത്തിരിപ്പിന്റെ മോഹനിദ്ര’ (‘Trance of Waiting’ by Shri Aurabindo) ധ്യാനത്തിന്റെ പരമകാഷ്ഠയില്‍, പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന ആത്മാവിന്റെ

ദര്‍പ്പണച്ചില്ലില്‍ പിന്നെ മനസ്സില്‍ ജനല്‍പ്പാളിയിത്തിരി തുറക്കുന്ന വിടവില്‍ മേശപ്പുറത്തൊക്കെയും പൊടിയാണ് ചുറ്റിലും പൊടിയാണ് പട്ടണക്കാറ്റില്‍ തെറ്റിപ്പിരിഞ്ഞ ചിന്തയ്ക്കുള്ളില്‍ കെട്ടിട്ട് കുരുക്കിട്ട്

ആദി ചിന്തയുടെ ആത്മാവ് ശരീരം ധരിച്ചതാണ് പ്രപഞ്ചം എന്നത് എന്റെ കണ്ടെത്തല്‍.   ദ്രവ്യവും ഊര്‍ജ്ജവും കാലവും ഒത്തു ചേര്‍ന്നയിടത്തു

ചീന്തിയെറിഞ്ഞ നോവുകടലാസ്സുകള്‍ ഒരൊറ്റത്തുരുത്താകുന്നു ഭൂപടത്തിലില്ലാത്ത തുരുത്തിനു ചുറ്റും ചിന്തകള്‍ കാടുനെയ്യുന്നു ഉള്‍വനങ്ങളില്‍ പേരു കൊത്തിവെച്ചവന്‍ പിന്നെയും നടക്കുന്നു ആ തുരുത്തിലേ

അവര്‍ തിരക്കിലായാപ്പോള്‍ വാക്കുകള്‍ ദൂരെ ആയപ്പോള്‍ കാലം കൈവിട്ടുതു ടങ്ങിയപ്പോള്‍ പരാതിയില്ലാതെ ഓരോഅടിയും അളന്നുതന്നത് നീ പടികയറു മ്പോഴത്തെ പാതിശ്വാസം

ആദി ചിന്തയുടെ ആത്മാവ് ശരീരം ധരിച്ചതാണ് പ്രപഞ്ചം എന്നത് എന്റെ കണ്ടെത്തല്‍. ദ്രവ്യവും ഊര്‍ജ്ജവും കാലവും ഒത്തു ചേര്‍ന്നയിടത്തു പ്രപഞ്ചമുണ്ടാവാന്‍

അകം വെളുക്കാതെ പുറം വെളുത്തോര്‍ – ക്കമേദ്യതുല്യേന യശുദ്ധിയുള്ളില്‍ അടുത്തുകൂടിത്തഴുകാന്‍ ശ്രമിച്ചാ- ലസഹ്യമാം ഗന്ധമ തേല്ക്കുമപ്പോല്‍…: അശുദ്ധമായുള്ള പഴങ്കിണര്‍ വായ്

മണ്ണിന്‍ മണമായി മധുരിമയോടെ മുല്ലപ്പൂവിന്റെ മൃദുസുഗന്ധം മനമതില്‍ നിറയ്ക്കുന്ന മലയാളമേ എന്നാത്മഭാവമെല്ലാം നിന്നിലൂടൊഴുകുന്നെന്നും കഥകളായി കവിതകളായി മാറുന്നു നീ അമ്മയെന്നാദ്യ

ആകാശം നിറയെ പൊന്‍ചെമ്പകം പൂവിട്ട ഒരു വസന്തകാലത്തിന്റെ കുഞ്ഞായിരുന്നു അവള്‍. വനമുല്ലയുടെ ഗന്ധം പേറും ഹൃദയവുമായി പിറന്നവള്‍.   ഒരു

പ്രണയിനീ നീയെന്റെ പ്രിയമോലും കാവ്യമായി ഈ നിലാസന്ധ്യതന്‍ കാഴ്ച്ചപോലെ.. പ്രണയാര്‍ദ്രമാകുമീ രാവുകള്‍ മായുകില്‍ പ്രണയിനീ..നീയെന്റെ കരളിലുണ്ട്. ഒരുവാക്ക്‌മൊഴിയാതെ ഒരുനോക്ക് കാണാതെ

സ്‌നേഹത്തോടെ മൊഴിയേണം സ്‌നേഹമായിപ്പുലരണം സ്‌നേഹമൊന്നേ സമൂഹത്തിന്‍ സിരകള്‍ക്കൂര്‍ജ്ജമായത്. നേടണം വിജയത്തെ നാം നേരാം പാതയിലെപ്പൊഴും നേരു കെട്ടു പ്രവര്‍ത്തിപ്പോര്‍ നരകക്കുഴി

ഒരിക്കലും മായാത്ത ദിനങ്ങള്‍ ഒരായിരം ആയുസ്സിന്റെ സ്‌നേഹം വാരിക്കോരിത്തന്നവള്‍ നീ എന്നമ്മേ. ഇക്കഴിഞ്ഞ നാളുകള്‍ ,പൊയ വര്‍ഷങ്ങള്‍ . എന്റെ

കളി ചൊല്ലിയും, കടങ്കഥ പറഞ്ഞും കാലമെത്ര കഴിച്ചൂ നാം കരളില്‍കര കവിഞ്ഞൊഴുകും നിന്‍ പ്രണയം കവിതയായെന്‍ മിഴികളില്‍ തെളിഞ്ഞു നിര്‍മ്മല

മൗനമൊരു മഹാസാഗരം മറുകര കാണാതലയും മനസിന്‍ മധുര സഞ്ചാരം മൂകവാത്മീകങ്ങള്‍ക്കുള്ളില്‍ പിടയും മൊഴികള്‍ക്കുണ്ടോ സാന്ത്വന രാഗം ഇടറും നെഞ്ചിന്‍ ഉലയും

ആണ്ടെ ആണ്ടെ ! ആണ്ടെ ! ആണ്ടെ വരുന്നുണ്ടേ നമ്മുടെ അടിപൊളി യമ്മാവന്‍. ആണവ വാണ പ്പോര്‍മുന പേറിയൊ –