LIMA WORLD LIBRARY

കവിത

ആംഗലേയത്തിന്‍ പുത്തനാണ്ടുണര്‍ന്നേ , ആരതിയുഴിഞ്ഞെതിരേറ്റീടാമൊന്നായി. ആശാമലരുകള്‍ വാരി നിറച്ചോ – രായിരം മണിമഞ്ജുഷകളേന്തി ആരാലണയും ജനുവരീ മനോഹരീ . അല്ലലെഴാത്തതാമൊരു

ആദ്യം കരുതിയിടിമുഴക്കം പിന്നെ- നിലവിളികള്‍ ഞരക്കമായ് മാറുന്നു! കാലുകളിടറുന്നു, കരിവണ്ടു മൂളുന്നു ഇടിഘോഷ ഗര്‍ജ്ജനം പ്രകമ്പനം കൊള്ളുന്നു! വിറയാര്‍ന്ന ശബ്ദം

മുക്ത സ്വപ്നങ്ങളേ പോയി വരൂ – മമ സുപ്രഭാതങ്ങളേ നാളെ വരൂ. ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ കെട്ടിപ്പിടിച്ചൊന്നു തേങ്ങട്ടെ

വാക്കുകളുടെ പ്രയോഗം ഒരു കലയാണ് അവസരോചിതമായ വാക്കുകള്‍ ഊഷ്മളമാം ബന്ധങ്ങളുടെ കടിഞ്ഞാണ്‍ പോലെ വര്‍ത്തിക്കുന്നു കളങ്കരഹിതമായ മനസ്സില്‍ നിന്നും ഉയര്‍ന്ന

മിഥുനമാസം കുളിരണിഞ്ഞ് ഇടയ്ക്കിടക്ക് മഴ പെയ്ത നേരം. സ്വപ്നം നിറയും മാനസ മലര്‍വാടിയി ലോര്‍മ്മ നിറച്ചിടും ഓരോ തുള്ളിയാല്‍. നനവ്

ആംഗലേയത്തിന്‍ പുത്തനാണ്ടുണര്‍ന്നേ , ആരതിയുഴിഞ്ഞെതിരേറ്റീടാമൊന്നായി. ആശാമലരുകള്‍ വാരി നിറച്ചോ – രായിരം മണിമഞ്ജുഷകളേന്തി ആരാലണയും ജനുവരീ മനോഹരീ . അല്ലലെഴാത്തതാമൊരു

അചലയഴകൊഴുകിയതിമോദേന വാഴുവാന്‍ ആദിത്യനന്‍പിനാലേകുന്ന വെട്ടവും, അലഞൊറിയുമതിരുചിരമൂറുന്നൊരൂര്‍ജ്ജവും ആലോലമാടിവന്നാശംസനേരണം. അഭയമനുദിനമരുളി ഉണ്മതന്‍ദീപമായ് ആളിത്തെളിഞ്ഞംബുജം പൂത്തുലഞ്ഞപോല്‍, അനുരണനസ്വരശ്രുതിയിലംശുവങ്ങോളവും ആലോലമാടിവന്നാശംസനേരണം. അരിയഗുണനിപുണഗുരുവായുദിച്ചേറിടും ആനന്ദരൂപന്‍ ദയാപരന്‍

പുതു വര്‍ഷമൊന്നു പിറക്കുന്നു വീണ്ടും പുത്തന്‍ പ്രതീക്ഷകള്‍ നെഞ്ചിലേറ്റി.. അണയാതെ നില്‍ക്കട്ടെ ആശാ മരാളങ്ങള്‍ തെളിയട്ടെയുള്ളില്‍ പ്രകാശ നാളങ്ങള്‍ പുതിയൊരു

തിരക്കിന്‍ തീനാളങ്ങളാരവം തണുപ്പത്ത് നെരിപ്പോടില്ലാ- വഴിവക്കിലെ വാകച്ചോട്ടില്‍ ആള്‍ക്കൂട്ടമതേ പുതുവല്‍സരം വരുന്നതീരാവിന്റെ നടുക്കാണ് തിരക്കിന്നിടയ്ക്കാണ് നാഴികമണി പന്ത്രണ്ടടിക്കേ ആരെക്കെയോ പാടുന്നു

മഞ്ഞണിഞ്ഞ രാവും തീകായും മേഷജാലപാലകരും മധുരമായി, മൊഴിയും മാലാഖമാര്‍ തന്‍’ മഹദ് വചന സന്ദേശങ്ങളും മീറയും കുന്തിരിക്കവുമായെത്തും മഹാപണ്ഡിതരാജാക്കളും മിന്നിത്തെളിയുമത്ഭുത

ന്യായാധിപന്‍ വിധിയെഴുതാന്‍ കടലാസ്സും പേനയും കൈയ്യിലെടുത്തപ്പോള്‍ അശരീരി കേട്ടു. ”ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് ‘

മനുജനെ മഹനീയനാക്കുവാന്‍ മത, ജാതീയതയല്ലയോര്‍ക്കണം മനുഷ്യത്വമതൊന്നു മാത്രമേ മനുജന്നുള്ള കെടാവിളക്കുകള്‍ . ജാതീയത മര്‍ത്യനാശത്തിന്‍ ജീര്‍ണ്ണിച്ചുള്ളൊരിടങ്ങള്‍മാത്രമാം ! ജീവഹാനിയ്ക്കുതുല്യമാണോ ര്‍ത്താ-

വാക്കുകള്‍ പൂക്കുന്ന വസന്തത്തില്‍ ആശയ പൂമഴ പെയ്യും. സ്‌നേഹത്തിന്‍ വിത്തു മുളക്കും സമത തന്‍ കായ്കള്‍ വിളഞ്ഞു ആത്മസുഖം തന്നെ

കാണുന്ന മണ്ണിന്റെ കാണാത്ത ബോധ നി – രാമയ ചേതന ദൈവം ! കൃഷ്ണനല്ലേശുവല്ല – ള്ളയല്ലാദിയാം സത്യം പ്രപഞ്ചാത്മ

ആരോടും പറയാതെ ആരാരും കേള്‍ക്കാതെ ഹൃദയത്തില്‍ സൂക്ഷിച്ച മണ്‍ വീണാ ഗാനം ഇനിയും വരാത്തതെന്തെ എന്‍ ഹൃത്തിലെ ഗാനമെനീ മറന്നുവോ