LIMA WORLD LIBRARY

സാഹിത്യം/അനുഭവം

മണ്ണിനും വിണ്ണിനും അതിര്‍ വരമ്പുകള്‍ പോലെയാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും .’മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു. എന്നാല്‍ എല്ലായിടങ്ങളിലും

നാം പലപ്പോഴും ഒച്ച വച്ച് കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ മിടുക്കരാണ്. അത് നമ്മുടെ കേമത്തമായി പലപ്പോഴും നമുക്കു തോന്നും. എന്നാല്‍ മറിച്ചാണ്

കാലം തീര്‍ത്ത അരങ്ങുകള്‍ അരങ്ങിന്റെ രംഗപ്രയോഗക്ഷമതയെക്കുറിച്ച് ആധികാരികമായി സംവദിച്ച ഒരാള്‍ യൂജിന്‍ അയൊനസ്‌കോയാണ്. അയൊനസ്‌കോ ജീവിതത്തെ തന്നെ നാടകീയമായി കണ്ട

ഇന്ന് മറ്റൊരു ദു:ഖവെള്ളി ! ഈ പുലരിയില്‍ ഒളിവിതറുന്ന ചിന്തകള്‍ മനസ്സില്‍ തെളിയുന്നില്ല.കാരണംഇരട്ട ദുരന്തത്തിന്റെ കറുത്തപുലരിയിലേക്കാണ് കണ്‍തുറന്നിരിക്കുന്നത്. ഒരാകാശദുരന്തത്തിലും അതിന്റെ

അനുഭവക്കനലുകളുടെ ആഴങ്ങള്‍ ‘നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞു വലിഞ്ഞു

നമുക്ക് ശത്രുക്കള്‍ നിരവധി പേരുണ്ടാകാം. നമ്മള്‍ നിരവധി പേരെ ശത്രുക്കളാക്കാറുമുണ്ട്. എന്നാല്‍, നമ്മിലും മറ്റുള്ളവര്‍ക്കായുള്ള ഒരു ശത്രു ഒളിഞ്ഞിരിപ്പുണ്ടെന്ന യാഥാര്‍ഥ്യം

യാത്രകളുടെ ശേഷിപ്പുകള്‍ ചില യാത്രകള്‍ ആത്മാവിലേക്ക് തിരിയുന്നു എന്ന് എഴുതിയത് വിഖ്യാതനായ എഴുത്തുകാരന്‍ കസന്‍ദ് സാക്കീസാണ്. അദ്ദേഹത്തിന്റെ ‘ജേര്‍ണി ടു

”അവനവനാത്മ സുഖത്തിനാചരിക്കുന്നത് അപരന്നു സുഖത്തിനായ് വരേണം…” എന്ന് നമ്മുടെ നാട്ടിലെ ഒരു ഋഷി പറഞ്ഞിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ ഭദ്രതയും സൗന്ദര്യവും ഈ

നിഴലൊഴുകും നീലനദിയിലാഴ്മയായ് ഞാന്‍, അയുങ് നദിയുടെ നെഞ്ചില്‍ നിശ്ശബ്ദമായി വീണു. ചെറുപുഴക്കരയില്‍ നൃത്തം ചെയ്യുന്ന വെള്ളച്ചാട്ടം, നിന്റെ കാതലും കാറ്റുമായ്

കെ.പി. ആമസോണ്‍ ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച ഡോ. സിന്ധു ഹരികുമാറിന്റെ കവിതാ സമാഹാരമായ ‘സ്പര്‍ശം’ വിഖ്യാത ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍

പെണ്ണെഴുത്ത് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആര്‍. ദേവി ടീച്ചര്‍ രചിച്ച അമൃതംഗമയ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പ്രശസ്ത കവിയും നിരൂപകനുമായ

സ്ഥാനമാനങ്ങളും അധികാര കസേരകളും വിട്ടൊഴിയാന്‍ നമുക്കെന്നും ബുദ്ധിമുട്ടാണ്. പലരേയും ജീവിത കാലത്ത് സ്വസ്ഥരാക്കുന്നത് അധികാര കസേരകളാണ്.അത് രാഷ്ട്രീയത്തില്‍ മാത്രമല്ല,സാമൂഹിക, സാംസ്‌കാരിക,

മാവേലിക്കര എ.ആര്‍.രാജരാജ വര്‍മ സ്മാരക ഗവ.ഗേള്‍സ് എച്ച്എസ്എസില്‍ വേനല്‍ കുളിര് എന്ന അവധിക്കാല ഏകദിന ക്യാംപില്‍ നേര്‍വഴി എന്ന പേരിലുള്ള

കവിതയുടെ അകംപൊരുള്‍ പ്രപഞ്ചത്തിലെ അതലസ്പര്‍ശിയായ താളബോധം നവരൂപം കൈക്കൊള്ളുന്ന കാഴ്ച കവിതയില്‍ മാത്രമാണ് ദര്‍ശനീയമായിട്ടുള്ളത്. കവിത ഒഴികെയുള്ള മറ്റു സാഹിത്യരൂപങ്ങളില്‍

മറ്റുള്ളവരോട് ക്ഷമിക്കാന്‍ പറയാന്‍ നമുക്കൊക്കെ ആയിരം നാവാണ്. എന്നാല്‍ നമുക്കൊന്ന് ക്ഷമിക്കേണ്ടിവരുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ക്ഷമ ഉന്നത മനസ്സിന്റെ സ്വഭാവ